കപ്പലിൽ പൊട്ടിത്തെറി; 5 മരണം
കപ്പലിൽ പൊട്ടിത്തെറി; 5 മരണം
Wednesday, February 14, 2018 1:10 AM IST
കൊച്ചി: കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു ജീവനക്കാർക്കു ദാരുണാന്ത്യം. ഏഴു പേർക്കു പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഒഎൻജിസിയുടെഎണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർഭൂഷണ്‍എന്ന കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കിനുള്ളിലായിരുന്നു പൊട്ടിത്തെറി. മരിച്ചവരെല്ലാം മലയാളികളാണ്. ഇന്നലെ രാവിലെ 9.15 നായിരുന്നു സംസ്ഥാനത്തെ നടുക്കിയ ദുരന്തം.

തൃപ്പൂണിത്തുറ എരൂർ സുവർണ നഗർ ചെന്പനേഴത്തു സുബ്രഹ്മണ്യന്‍റെ മകൻ സി.എസ്. ഉണ്ണിക്കൃഷ്ണൻ (46), എരൂർ കോഴിവെട്ടുംവെളി മഠത്തിപ്പറന്പിൽ വേലുവിന്‍റെ മകൻ എം.വി. കണ്ണൻ (44), വൈപ്പിൻ മാലിപ്പുറം മമ്മൂസുർക്ക പള്ളിപ്പറന്പിൽ മുഹമ്മദ് ഷെഹീഫിന്‍റെ മകൻ എം.എം. റംഷാദ് (22), ഇടപ്പള്ളി പോണേക്കരയിൽ വാടകയ്ക്കു താമസിക്കുന്ന കെ.ബി. ജയൻ (40), പത്തനംതിട്ട അടൂർ ഏനാത്ത് കടികചാരുവിള വടക്കേതിൽ ജെവിൻ റെജി (26) എന്നിവരാണു മരിച്ചത്.

എറണാകുളം കോതമംഗലം സ്വദേശി പി.ടി. സ്വരൂപ്, ഉദയംപേരൂർ സ്വദേശി ജയ്സണ്‍ വർഗീസ്, മുളവുകാട് സ്വദേശി പി.എക്സ്. ക്രിസ്റ്റിൻ, കോങ്ങാരിപ്പിള്ളി സ്വദേശി കെ.കെ. ടിന്‍റു, കൊല്ലം പെരുമാനൂർ സ്വദേശി ടി. അഭിലാഷ്, കോട്ടയം കല്ലറ സ്വദേശി സഞ്ജു, ഉത്തർപ്രദേശ് സ്വദേശി രാജൻ റാം എന്നിവർക്കാണു പരിക്കേറ്റത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ സ്വരൂപ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും കൊച്ചിൻ ഹോസ്പിറ്റലിലുമായി പ്രവേശിപ്പിച്ച മറ്റുള്ളവരുടെ പരിക്ക് നിസാരമാണ്.

കപ്പലിന്‍റെ ബാലൻസ് നിലനിർത്താൻ വെള്ളം ശേഖരിക്കുന്ന ടാങ്കിലെ സ്റ്റീൽ പ്ലേറ്റുകൾ മുറിച്ചു വെൽഡ് ചെയ്യുന്ന ജോലിക്കിടെ വാതകച്ചോർച്ചയുണ്ടായതാണു പൊട്ടിത്തെറിയിലേക്കു നയിച്ചതെന്നാണു പ്രാഥമികനിഗമനം. കപ്പലിന്‍റെ ഏറ്റവും താഴെത്തട്ടിലുള്ള ടാങ്കിനുള്ളിലാണു സ്ഫോടനമുണ്ടായത്. മാൻഹോളിലൂടെ മാത്രമേ ഇതിനുള്ളിലേക്കു കടക്കാൻ സാധിക്കൂ. പൊട്ടിത്തെറിയെത്തുടർന്നുണ്ടായ തീയും പുകയും കാരണം രക്ഷാപ്രവർത്തനം വൈകി.


മരിച്ചവരെല്ലാം ടാങ്കിനുള്ളിൽ ജോലി ചെയ്തവരായിരുന്നുവെന്നു കരുതുന്നു. ടാങ്കിനു പുറത്തുണ്ടായിരുന്നവരും സമാന്തരമായി ഏറ്റവും മുകളിൽ ജോലി ചെയ്യുന്നവരും അപകടത്തിൽപ്പെട്ടു.

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾക്കു കൈമാറി. മരിച്ച റംഷാദ് അവിവാഹിതനാണ്. റംലയാണ് അമ്മ. ഏക സഹോദരി ഷംസീറ. സംസ്കാരം ഇന്നലെ വൈകുന്നേരം നടത്തി.

വെൽഡിംഗ് ജീവനക്കാരനായ കണ്ണനും കുടുംബവും 20 വർഷമായി എരൂരിൽ താമസിച്ചുവരികയാണ്. കണ്ണന്‍റെ ഭാര്യ: മായ. മക്കൾ: സംജന, സംജിത്. അമ്മിണിയാണു കണ്ണന്‍റെ അമ്മ. ഉണ്ണികൃഷ്ണന്‍റെ ഭാര്യ: സിന്ധു. അമ്മ: പത്മാവതി. മക്കൾ: ആര്യ, ആതിര. ഇരുവരുടെയും സംസ്കാരം നടത്തി.

വിദ്യയാണു ജയന്‍റെ ഭാര്യ. മകൻ പ്രവീണ്‍ നെട്ടൂർ മേരി മാതാ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി. സംസ്കാരം പച്ചാളം പൊതുശ്മശാനത്തിൽ നടത്തി. റൂബിയാണ് ജെവിന്‍റെ ഭാര്യ. മകൻ: രോഹാൻ. സംസ്കാരം പിന്നീട്.

അപകടകാരണം വാതകച്ചോർച്ച

അസറ്റിലിൻ അല്ലെങ്കിൽ തീപിടിത്തമുണ്ടാകാൻ സാധ്യതയുള്ള മറ്റേതെങ്കിലും വാതകത്തിന്‍റെ സാന്നിധ്യമാകാം കപ്പലിലെ പൊട്ടിത്തെറിക്കു കാരണം. കട്ടിംഗിന് ഉപയോഗിക്കുന്ന വാതകമായ അസറ്റിലിൻ ടാങ്കിനുള്ളിൽ ഉപയോഗിച്ചിരുന്നു.

രാവിലെ ജീവനക്കാർ ടാങ്കിനുള്ളിൽ കയറുന്നതിനു മുൻപ് ഇത്തരം വാതകങ്ങളുടെ സാന്നിധ്യമുണ്ടോയെന്നു സുരക്ഷാ ജീവനക്കാർ പരിശോധിക്കണമെന്നാണു ചട്ടം. ഈ പരിശോധനകൾ നടത്തിയതായി കപ്പൽശാല അധികൃതർ പറയുന്നുമുണ്ട്.

സംഭവത്തിൽ കപ്പൽശാലയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും പോലീസും അന്വേഷണം നടത്തും. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ അപകടത്തെക്കുറിച്ചു കൂടുതൽ വ്യക്തത വരികയുള്ളൂവെന്നു കപ്പൽശാല ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മധു എസ്. നായർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.