ഇ.പി. ജയരാജനെ ഇകഴ്ത്തിയും പി. ജയരാജനെ പുകഴ്ത്തിയും റെഡ് ആർമി
Monday, April 29, 2024 1:55 AM IST
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി മകന്‍റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയതോടെ വിവാദത്തിലായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെതിരേ ആക്ഷേപവുമായി പി. ജയരാജന്‍റെ ആരാധകരായ റെഡ് ആർമിയും പോരാളി ഷാജിയും. കച്ചവടതാത്പര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളുമായി റെഡ് വോളണ്ടിയർമാരെ നോക്കി പി. ജയരാജൻ നിൽക്കുന്ന ചിത്രമാണ് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി കസേരയിലിരിക്കാൻ യോഗ്യനായ സഖാവ്....പിണറായി വിജയൻ പോലും സഖാവ് പി. ജയരാജന്‍റെ അയൽവക്കത്ത് വരില്ല... മക്കൾ രാഷ്ട്രീയം പാർട്ടിയിലില്ല... നല്ല സഖാക്കൾ പ്രതികരിക്കണം. അടിമകളാകരുത്. അല്ലെങ്കിൽ ഈ പാർട്ടി ചരിത്രത്തിലേക്ക് മറിയും... തുടങ്ങിയ കമന്‍റുകളും ഇതിൽ വരുന്നുണ്ട്.