അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിയിലും കയറ്റുമതിക്കുള്ള അനുവാദം നല്കുന്നതിലും കാലതാമസമുണ്ടായാൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം പതുക്കെയാകുമെന്നും ഇത് ഇന്ത്യൻ കാർ വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്നും ക്രിസിൽ റേറ്റിംഗ് വ്യക്തമാക്കി.

ഒരു മാസത്തിലധികം സമയത്തെ തടസം പോലും ഇലക്ട്രിക് വാഹനങ്ങളുടെ ലോഞ്ചുകളെയും ഉത്പാദനത്തെയും ബാധിക്കുമെന്നും മേഖലയുടെ വളർച്ചാ പാതയെ പിന്നോട്ടടിക്കുമെന്നും റേറ്റിംഗ് ഏജൻസി പറഞ്ഞു.

അപൂർവ ഭൗമ മൂലക കാന്തങ്ങൾ വിലകുറഞ്ഞതാണ്, പക്ഷേ ഉയർന്ന ടോർക്കും ഉൗർജ കാര്യക്ഷമതയും ഉറപ്പാക്കാൻ ഇവികളിലും ഹൈബ്രിഡുകളിലും ഉപയോഗിക്കുന്ന പെർമനന്‍റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുകൾക്ക് (പിഎംഎസ്എം) അവ നിർണായകമാണ്.


ആന്തരിക ജ്വലന എൻജിൻ (ഐസിഇ) വാഹനങ്ങളിൽ, അപൂർവ എർത്ത് കാന്തങ്ങൾ പ്രധാനമായും ഇലക്ട്രിക് പവർ സ്റ്റിയറിംഗ് സിസ്റ്റങ്ങളിലും മറ്റ് മോട്ടോറൈസ്ഡ് ഘടകങ്ങളിലും ഉപയോഗിക്കുന്നു.

അപൂർവ മൂലക കാന്തങ്ങളുടെ ഇറക്കുമതിയുടെ 80 ശതമാനവും ചൈനയെ ആശ്രയിച്ചിരുന്ന ഇന്ത്യ, ഇപ്പോൾ അതിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. മേയ് അവസാനത്തോടെ, ഇന്ത്യൻ കന്പനികളിൽനിന്നുള്ള ഏകദേശം 30 ഇറക്കുമതി അഭ്യർഥനകൾക്ക് ന്യൂഡൽഹിയിൽനിന്ന് അനുമതി ലഭിച്ചതായി ക്രിസിൽ വെളിപ്പെടുത്തി. എന്നാൽ ഒന്നും ചൈനീസ് അധികാരികൾ അംഗീകരിച്ചിട്ടില്ല, ഒരു കയറ്റുമതിയും എത്തിയിട്ടില്ല.