കൊച്ചി: പാരിസ്ഥിതിക പ്രത്യാഘാതങ്ങളും വര്‍ധിച്ചുവരുന്ന കയറ്റുമതി വെല്ലുവിളികളും മത്സ്യ വ്യവസായ വാണിജ്യ മേഖലയെ ആശ്രയിക്കുന്ന 14 ലക്ഷത്തിലധികം ആളുകളുടെ ഉപജീവനം പ്രതിസന്ധിയിലാക്കുന്ന സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള മേഖല ആവശ്യപ്പെട്ടു.

ഒമ്പത് തീരദേശ ജില്ലകള്‍ ഉള്‍പ്പെടുന്ന 590 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളം മത്സ്യ ഉത്പന്ന കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


മത്സ്യലഭ്യതയിലുള്ള കുറവാണ് ഇതിന് പ്രധാന കാരണമെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള മേഖല പ്രസിഡന്‍റ് എം.ആര്‍. പ്രേമചന്ദ്ര ഭട്ട് പറഞ്ഞു. കാലാവസ്ഥ പ്രവചനങ്ങളുമായി ബന്ധപ്പെട്ടുള്ള മത്സ്യബന്ധന നിരോധനം കേരളതീരത്തു മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.