കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു
Friday, May 17, 2024 6:13 AM IST
കോടഞ്ചേരി: കണ്ണോത്ത് കിഴക്കേടത്ത് ബിനോയിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ബൈക്കിൽ മകനൊപ്പം യാത്ര ചെയ്യുന്പോൾ പുതുശേരിപ്പടി കാളറാവ് റോഡിൽ വച്ച് കാട്ടുപന്നി ബൈക്ക് ഇടിച്ചു മറിക്കുകയും ബിനോയിയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

വാരിയെല്ലിനും തോളെല്ലിനും പൊട്ടൽ സംഭവിച്ചു. മകൻ ഓടി മാറിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു.

കാട്ടുപന്നി ആക്രമണത്തിനിരയാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം വനംവകുപ്പ് നൽകണമെന്നും കാട്ടുപന്നികളെ വെടിവച്ചു കൊല്ലുവാനുള്ള നടപടി ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് തോമസ് ചെന്പകശേരി ആവശ്യപ്പെട്ടു.