x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

118 എംഎൽഎമാരുടെ കത്തുമായി വാ...; വിജയ്‌യെ വീണ്ടും ഗവർണർ തിരിച്ചയച്ചു


Published: May 7, 2026 01:21 PM IST | Updated: May 7, 2026 02:17 PM IST

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനോട് ഗവർണർ രാജേന്ദ്ര ആർലേക്കറിന് വിയോജിപ്പെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ വസതിയിലെത്തിയ വിജയ്‌യോട് 118 എംഎൽഎമാരുടെ കത്തുമായി വരാൻ ഗവർണർ ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിയുടെ പാർട്ടി, സർക്കാർ രൂപീകരിക്കാനുള്ള അനുമതി ആവശ്യപ്പെട്ടാണ് വീണ്ടും ഗവർണറെ കണ്ടത്. ഭൂരിപക്ഷം സഭയിൽ തെളിയിക്കാമെന്ന് ഗവർണറെ അറിയിച്ചതായും വിവരമുണ്ട്. ഇന്ന് രാവിലെ 11ഓടെയാണ് വിജയ് ഗവർണറെ കണ്ടത്.

നിലവിൽ 113 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്ക്കുള്ളത്. എന്നാൽ സർക്കാർ രൂപീകരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ എങ്ങനെ സർക്കാർ രൂപീകരിക്കുമെന്നും മറ്റ് ഏതൊക്കെ പാർട്ടികൾ പിന്തുണയ്ക്കുമെന്നും ഉൾപ്പെടെയുള്ള നിരവധി ചോദ്യങ്ങൾ ഗവർണർ വിജയി‌യോടു ചോദിച്ചു.

അതേസമയം, ഗവർണറുടെ നിലപാടിനെതിരെ ഇപ്പോൾ കോടതിയെ സമീപിക്കില്ലെന്ന് ടിവികെ സൂചിപ്പിച്ചു. വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തയാറാണെന്ന് വിജയ് ഗവർണറെ അറിയിച്ചതായും വൃത്തങ്ങൾ അറിയിച്ചു.

Tags : Governor Oath Vijay

Recent News

Corehub Up