കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കൈവശം വച്ചാൽ ; കേസെടുക്കാൻ ഇരയുടെ പ്രായം തെളിയിക്കേണ്ടതില്ല
കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കൈവശം വച്ചാൽ ; കേസെടുക്കാൻ ഇരയുടെ പ്രായം തെളിയിക്കേണ്ടതില്ല
Sunday, April 14, 2024 1:02 AM IST
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗികദൃശ്യങ്ങള്‍ കൈവശം വയ്ക്കുന്ന കേസുകളില്‍ ഇരയുടെ പ്രായം തെളിയിക്കാന്‍ രേഖകള്‍ വേണമെന്നു നിര്‍ബന്ധമില്ലെന്ന് ഹൈക്കോടതി. പോക്‌സോ ആക്ടിലെ സെക്‌ഷന്‍ 15 പ്രകാരം ഇതു ശിക്ഷാര്‍ഹമാണെന്നും ജസ്റ്റീസ് കെ. ബാബു വ്യക്തമാക്കി.

കുട്ടികളെ മോശമായി ചിത്രീകരിച്ച് ഇലക്‌ട്രോണിക് മീഡിയയോ മറ്റു മീഡിയ വഴിയോ പ്രചരിപ്പിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്‍റെ സെക്‌ഷന്‍ 67ബി പ്രകാരവും കുറ്റകരമാണ്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോക്‌സോ നിയമത്തിലെ മറ്റു കേസുകള്‍ പോലെ ഇര ആരാണെന്നോ പ്രായമോ തിരിച്ചറിയേണ്ടതില്ല. അശ്ലീല ദൃശ്യങ്ങളിലുള്ളത് കുട്ടിയാണെന്നു ബോധ്യം വരുന്ന സാഹചര്യത്തില്‍ പ്രായം സംബന്ധിച്ച് കര്‍ശനമായ തെളിവുകളൊന്നും ആവശ്യമില്ല.

കാഴ്ചയില്‍ ചിത്രം കുട്ടിയുടേതാണെങ്കില്‍ കോടതിക്കു നടപടിയെടുക്കാം. കുട്ടിയെന്ന നിര്‍വചനത്തില്‍ 18 വയസിനു താഴെയുള്ളവരാണു വരിക. എന്നാല്‍ എല്ലാ കേസിലും പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിക്കാതെ കുട്ടിയാണെന്നു വ്യക്തമാകും. ‌


ചില സന്ദര്‍ഭങ്ങളില്‍ പ്രായപൂര്‍ത്തിയായവരാണോയെന്നു സംശയമുയര്‍ന്നാല്‍ ശിശുരോഗ വിദഗ്ധന്‍റെയോ ഫോറന്‍സിക് വിദഗ്ധന്‍റെയോ അടക്കം അഭിപ്രായം തേടാം.

പ്രോസിക്യൂഷന്‍ എല്ലായ്പോഴും ഇരയുടെ പ്രായം തെളിയിക്കണമെന്ന നിബന്ധന പ്രായോഗികമല്ലെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വച്ചതുമായി ബന്ധപ്പെട്ട് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതു ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്.

ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ അഡ്വ. രഞ്ജിത്ത് മാരാരെയും അഡ്വ. ജോണ്‍ എസ്. റാല്‍ഫോലിനെയും കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു.

ഇത്തരം കേസുകളില്‍ കുട്ടിയുടെ പ്രായം സംബന്ധിച്ച് കര്‍ശനമായ തെളിവ് ആവശ്യമില്ലെന്നും മിക്ക കേസുകളിലും ഇരയാക്കപ്പെട്ട കുട്ടികള്‍ അന്യസംസ്ഥാനങ്ങളിലുള്‍പ്പെടെയുള്ളവരാകാമെന്നും എല്ലാ പ്രായം നിര്‍ണയിക്കലും ബുദ്ധിമുട്ടാകുമെന്നുമായിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.