മദ്യപിച്ച് ജോലിക്കെത്തി; കെഎസ്ആർടിസിയിൽ 100 ജീവനക്കാർക്കെതിരേ നടപടി
മദ്യപിച്ച് ജോലിക്കെത്തി; കെഎസ്ആർടിസിയിൽ  100 ജീവനക്കാർക്കെതിരേ നടപടി
Wednesday, April 17, 2024 4:55 AM IST
തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽനിന്നു നീക്കുകയും ചെയ്തു.

ഈ മാസം ഒന്നു മുതൽ 15 വരെ കെഎസ്ആർടിസി വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായാണു നടപടി. ഡ്യൂട്ടിക്കിടെ മദ്യം സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ 60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിൽ സൂപ്പർവൈസർ, ഒരു സെക്യൂരിറ്റി സർജന്‍റ്, ഒൻപത് സ്ഥിരം മെക്കാനിക്ക്, ഒരു ബദൽ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, ഒൻപത് ബദൽ കണ്ടക്ടർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരെയാണ് ഡ്യൂട്ടിക്ക് മദ്യപിച്ച്എത്തിയതായി കണ്ടെത്തിയത്.


ഡ്യൂട്ടിക്കെത്തുന്ന വനിതകൾ ഒഴികെയുള്ള ജീവനക്കാരെ ബ്രീത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് ജീവക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാൻ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.