മാനസികനില തെറ്റിയ വയോ ധികന് ആശ്രയ അഭയമേകി
Friday, May 3, 2024 12:05 AM IST
അഞ്ചല്‍ : മാനസികനില തെറ്റിയ ഇതര സംസ്ഥാന സ്വദേശി വീരബാഹുവിന് കലയപുരം ആശ്രയ ഇനി അഭയമാകും.

തമിഴ്നാട് സ്വദേശിയായ വീരബാബു കുറച്ചധികം വര്‍ഷങ്ങളായി അഞ്ചല്‍ ആലഞ്ചേരി കേന്ദ്രീകരിച്ചു കറങ്ങി നടക്കുകയായിരുന്നു.

പാതയോരത്ത് നിന്നും ശേഖരിക്കുന്ന ആക്രി സാധനങ്ങള്‍ ചാക്കുകളില്‍ നിറച്ചു വലിയ കെട്ടുകളാക്കി ചുമന്നു നടക്കും. ആരെങ്കിലും നല്‍കുന്ന ഭക്ഷങ്ങള്‍ കഴിച്ചു കടത്തിണ്ണകളില്‍ ആയിരുന്നു അന്തിയുറക്കം.

അലയമണ്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് അടക്കമുള്ള ജനപ്രതിനിധികളും ചില സാമൂഹിക പ്രവര്‍ത്തകരും ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കലയപുരം ആശ്രയ അധികൃതര്‍ എത്തി വയോധികനെ കഴിഞ്ഞ ദിവസം ഏറ്റെടുത്തു.

പഞ്ചായത്ത് പ്രസിഡന്‍റ് ജയശ്രീ, ഗ്രാമപഞ്ചായത്ത്‌ അംഗം എം. മുരളി, ബാബു തടത്തിൽ, അന്നമ്മ ഫ്രാൻസിസ്, ഏരൂര്‍ പോലീസ് അധികാരികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വീരബാഹുവിനെ ആശ്രയ കേന്ദ്രത്തിലേക്ക് കൊണ്ട് പോയത്.

വീരബാഹുവിന് വിദഗ്ധ ചികിത്സയും മറ്റ് സൗകര്യങ്ങളും നൽകി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് കലയപുരം ജോസ് പറഞ്ഞു.