അഭിമന്യു വധക്കേസ്: പ്രതിക്കു പരീക്ഷയെഴുതാൻ അനുമതി
Wednesday, November 14, 2018 11:36 PM IST
കൊച്ചി: അഭിമന്യു വധക്കേസിൽ 26 - ാം പ്രതിയായ കണ്ണൂർ ശിവപുരം സ്വദേശി മുഹമ്മദ് റിഫയ്ക്ക് എൽഎൽബി സപ്ലിമെന്‍ററി പരീക്ഷയെഴുതാൻ അവസരം നൽകണമെന്നു ഹൈക്കോടതി.
മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ജൂലൈ 25നാണ് റിഫയെ പോലീസ് അറസ്റ്റ് ചെയ്തത്. 42 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടി വന്നു.

കേസിൽ പ്രതി ചേർത്തെങ്കിലും പോലീസ് ഇതുവരെ 16 പേർക്കെതിരെയാണു കുറ്റപത്രം നൽകിയത്. കേസിൽ നിരപരാധിയാണെന്നും ഹർജിക്കാരൻ പറയുന്നു. രണ്ടാം സെമസ്റ്ററിലെ നാലു പേപ്പറുകളുടെ സപ്ലിമെന്‍ററി പരീക്ഷയ്ക്കു ഫീസ് കെട്ടിവച്ചെങ്കിലും സർവകലാശാല ഹാൾടിക്കറ്റ് നൽകിയില്ല.


കോളജ് പ്രിൻസിപ്പൽ അന്വേഷിച്ചപ്പോൾ റിഫയെ പരീക്ഷ എഴുതിക്കേണ്ടെന്നാണ് എംജി സർവകലാശാല അധികൃതർ മറുപടി നൽകിയതെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നും 19, 26 തീയതികളിലും നടക്കുന്ന പരീക്ഷ എഴുതാൻ താല്കാലികമായി അനുവദിച്ചത്. ഫലപ്രഖ്യാപനം കോടതിയുടെ വിധിക്കനുസരിച്ചായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.