ഐഎസ് കേസ്: പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വിട്ടു
Saturday, November 17, 2018 12:23 AM IST
കൊച്ചി: കാസർഗോഡ് ഐഎസ് കേസിലെ പ്രതിയെ വീണ്ടും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കസ്റ്റഡിയിൽ വിട്ടു. യുവാക്കൾ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായുള്ള കേസിൽ കൽപറ്റ സ്വദേശി നഷീദുൽ ഹംസഫറിനെയാണ് എൻഐഎ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നു വരെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകിയത്.

ഒരു തവണ ചോദ്യംചെയ്യൽ പൂർത്തിയാക്കിയതാണെങ്കിലും ടെലിഫോണ്‍ രേഖകൾ പരിശോധിച്ചപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. ഇത്തവണ നഷീദുൽ ഹംസഫറിന്‍റെ അഭിഭാഷകന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണമെന്നും കോടതി നിർദേശിച്ചു.


അഫ്ഗാനിസ്ഥാനിലെ നന്പറുകളും പ്രതിയുടെ ഫോണിൽ കണ്ടെത്തി. രാജ്യത്തിനകത്തും പുറത്തും ഭീകരസംഘടനകൾക്കു വേണ്ടി പ്രവർത്തിക്കുന്നവരുമായി പ്രതി വളരെ അടുപ്പം പുലർത്തിയിരുന്നതായും എൻഐഎ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.