പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ താത്കാലിക നിയമനം
Sunday, June 20, 2021 12:53 AM IST
കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ താത്കാലിക നിയമനം.

ഒന്നാം പ്രതി പീതാംബരന്‍റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സജി ജോര്‍ജിന്‍റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മറ്റൊരു പ്രതി സുരേഷിന്‍റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമനം ലഭിച്ചത്. ജില്ലാപഞ്ചായത്തിനു കീഴിലുള്ള ആശുപത്രിയിലെ താത്കാലിക നിയമനങ്ങള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായ ഹോസ്പിറ്റല്‍ മാനേജ്‌മെന്‍റ് കമ്മിറ്റി മുഖേനയാണ് നടക്കുന്നത്. കഴിഞ്ഞ മാസമാണ് ഈ മൂന്നുപേര്‍ക്ക് നിയമനം നല്‍കാന്‍ സിപിഎം നിയന്ത്രണത്തിലുള്ള ജില്ലാപഞ്ചായത്ത് തീരുമാനിച്ചത്. മാനദണ്ഡങ്ങള്‍ക്കു വിധേയമായിത്തന്നെയാണ് മൂന്നുപേര്‍ക്കും നിയമനം നല്‍കിയതെന്നാണ് ജില്ലാ പഞ്ചായത്തിന്‍റെ വിശദീകരണം.


സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ ശിപാര്‍ശപ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണനും ജില്ലാ ആശുപത്രി സൂപ്രണ്ടും ചേര്‍ന്നാണ് മൂന്നു പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ബി.പി. പ്രദീപ്കുമാര്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.