രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍
രാഹുല്‍ ഗാന്ധിക്കെതിരേ  രൂക്ഷവിമര്‍ശനവുമായി  പിണറായി വിജയന്‍
Saturday, April 20, 2024 2:53 AM IST
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി രൂക്ഷവിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം കാക്കൂരില്‍ സംഘടിപ്പിച്ച റാലിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരേ പിണറായി ആഞ്ഞടിച്ചത്.

“രാഹുല്‍ ഗാന്ധി ഇന്നലെ ചോദിച്ചതായി കണ്ടു. എന്തുകൊണ്ടാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത്. കസ്റ്റഡിയില്‍ എടുക്കാത്തത്. എന്തുകൊണ്ടാണു കേസ് എടുക്കാത്തതെന്ന്.

രാഹുല്‍ ഗാന്ധീ... നേരത്തേ നിങ്ങള്‍ക്കൊരു പേരുണ്ട്. അതില്‍നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത് കേട്ടോ. അതു നല്ലതല്ല. നിങ്ങളുടെ മുത്തശിയില്ലേ. അവര്‍ ഈ രാജ്യമാകെ അടക്കിവാണിരുന്ന കാലം. അവരായിരുന്നു ഞങ്ങളെയൊക്കെ പിടിച്ചു ജയിലില്‍ അടച്ചത്. എത്രകാലം. ഒന്നര വര്‍ഷം. അപ്പോള്‍ ജയിലെന്നു കേട്ടാല്‍ നിങ്ങളുടെ അശോക് ചവാനെപ്പോലെ അയ്യയ്യോ എനിക്ക് അങ്ങോട്ടു പോകാന്‍ കഴിയില്ല എന്നു പറയുന്നവരല്ല കേട്ടോ’’ പിണറായി പറഞ്ഞു.


“പിന്നെ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ നേരിടാത്തവരല്ല ഞങ്ങളൊന്നും. നിങ്ങളുടെ അനുയായിരുന്നുവല്ലോ സിബിഐക്ക് കേസ് കൊടുത്തിരുന്നത്. നിങ്ങള്‍ കെട്ടിച്ചമച്ച ഒരു കേസിന്‍റെ ഭാഗമായിട്ട്. വിജിലന്‍സ് അന്വേഷിച്ചു തള്ളിയ കേസ്‌. രാഷ്‌ട്രീയമായ പകപോക്കലിന്‍റെ ഭാഗമായിട്ടായിരുന്നു അന്ന് സിബിഐക്കു കൊടുത്തത്.

സിബിഐ വിശദമായി ചോദ്യം ചെയ്തിട്ടുണ്ടല്ലോ. എന്തേ അവര്‍ക്ക് ബോധ്യമായ കാര്യം. നേരത്തേ വിജിലന്‍സ് എവിടെയാണോ എത്തിയത് അവിടെത്തന്നെയായിരുന്നു അവരും എത്തിയത്. അന്നു നിങ്ങളുടെ പാര്‍ട്ടിയാണ് അധികാരത്തില്‍.

അധികാരത്തില്‍ ഇരുന്ന ആരെങ്കിലുമായി ആലോചിക്കാന്‍ പറ്റുമെങ്കില്‍ ചര്‍ച്ച ചെയ്തു നോക്ക്. എങ്ങനെയാണ് ആ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന്. നിങ്ങള്‍ ജയിലും അന്വേഷണവും കേന്ദ്ര ഏജന്‍സിയും കാട്ടി ഞങ്ങളെ വിരട്ടാന്‍ നോക്കരുത് ’’- മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.