ഹരിദ്വാര്‍: മകളെ ബലാത്സംഗം ചെയ്യാൻ ഒത്താശ ചെയ്ത യുവതിയും കാമുകനും അറസ്റ്റില്‍. ഹരിദ്വാറിലെ ബിജെപി നേതാവും പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ അമ്മയുമായ യുവതിയെയും കാമുകനായ സുമിത് പത്വാളിനെയുമാണു പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കാമുകനുമായിട്ടായിരുന്നു യുവതിയുടെ താമസം.

മകള്‍ നിലവില്‍ പിതാവിനൊപ്പമാണ് താമസിച്ചുവരുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടി പിതാവിനോടു പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


ലൈംഗികമായി പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് അനുവാദം നല്‍കിയത് അമ്മയാണെന്നു പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചു.

പീഡിപ്പിച്ച മറ്റു ചിലര്‍ക്കെതിരേയും കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.