കോൽക്കത്ത: വിദ്വേഷപരാമർശം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശർമിഷ്ഠ പനോളിക്ക് ജാമ്യം.

കൽക്കട്ട ഹൈക്കോടതിയാണ് ശർമിഷ്ഠയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. സമൂഹമാധ്യമത്തിൽ വിദ്വേഷ പരാമര്‍ശമുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് നിയമവിദ്യാർഥികൂടിയായ ശർമിഷ്ഠയെ (22) ഹരിയാനയിലെ ഗുരുഗ്രാമിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

10,000 രൂപ കെട്ടിവയ്ക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും രാജ്യം വിട്ടുപോകരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.


‘ഓപ്പറേഷന്‍ സിന്ദൂറി'നെക്കുറിച്ചു പ്രതികരിക്കാതിരുന്ന സിനിമാ താരങ്ങളെ വിമര്‍ശിക്കുന്ന വീഡിയോയിലാണ് ഷര്‍മിഷ്ഠ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. അസഭ്യവാക്കുകള്‍ ഉപയോഗിച്ചെന്നും പ്രത്യേക മതവിഭാഗത്തെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും അപമാനിച്ചുവെന്നുമാണ് ആരോപണം.