ബംഗളൂരു: ബംഗളൂരു ദുരന്തത്തിൽ വികാരാധീനനായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. 11 പേരുടെ ജീവൻ നഷ്ടമായ സംഭവം ബംഗളൂരുവിന്‍റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നു ശിവകുമാർ പറഞ്ഞു. പ്രതിപക്ഷമായ ബിജെപിയും ജെഡി-എസും മൃതദേഹങ്ങൾ വച്ച് രാഷ്‌ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സംഭവത്തിന്‍റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഴത്തിൽ മുറിവേറ്റിരിക്കുന്നു. അപകടത്തിൽപ്പെട്ടവരെല്ലാംതന്നെ നമ്മുടെ കുടുംബത്തിലുള്ളവരാണ്.

സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. അപ്രതീക്ഷിതമായി സംഭവിച്ചതാണെങ്കിലും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നില്ല. ഇത്രയും വലിയ ജനക്കൂട്ടത്തെ ആരും പ്രതീക്ഷിച്ചിരുന്നില്ല.


ബംഗളൂരുവിന്‍റെ പ്രതിച്ഛായ നഷ്ടപ്പെട്ടു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്- മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ മന്ത്രി വികാരാധീനനായി.

പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹങ്ങൾ വിട്ടുനൽകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ മരിച്ച കുട്ടിയുടെ അമ്മ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടുനൽകണമെന്ന് അഭ്യർഥിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.