ന്യൂഡൽഹി: ജഡ്ജിമാർ വിരമിച്ചയുടൻ സർക്കാർ പദവികൾ ഏറ്റെടുക്കുന്നതും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ജഡ്ജിസ്ഥാനം രാജിവയ്ക്കുന്നതുമൊക്കെ ജുഡീഷറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്.

യുകെ സുപ്രീംകോടതി സംഘടിപ്പിക്കുന്ന റൗണ്ട് ടേബിൾ ചർച്ചയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു ഗവായിയുടെ പരാമർശം. ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നടപടികൾ ഗുരുതര ചോദ്യങ്ങൾ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.


ഒരു രാഷ്‌ട്രീയസ്ഥാനത്തേക്ക് ജഡ്ജിമാരെ മത്സരിക്കാൻ തെരഞ്ഞെടുക്കുന്നത് നിയമസംവിധാനങ്ങളുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും ചോദ്യം ചെയ്യും.