വത്തിക്കാൻ സിറ്റി: ഓർത്തഡോക്സ് സഭയുമായുമായുള്ള കത്തോലിക്കാസഭയുടെ പൂർണ സഹകരണവും ഐക്യവും ആവർത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.

വിശുദ്ധന്മാരായ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാളിന്‍റെ ഭാഗമായി ഇസ്താംബുൾ പാത്രിയാർക്കേറ്റിൽനിന്നുള്ള പ്രതിനിധിസംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.

പൂർണമായ പ്രത്യക്ഷ സഹകരണത്തിന്‍റെ ഭാഗമായി പരസ്പരബഹുമാനത്തോടെയുള്ള സംഭാഷണം തുടരും. ഈ ഐക്യം പരസ്പര ബഹുമാനത്തോടെയും സാഹോദര്യത്തോടെയുമുള്ള സംഭാഷണത്തിലൂടെയേ സാധ്യമാകൂ.


ബന്ധം ഊഷ്മളമാക്കുന്നതിനായി നിർദേശങ്ങൾ ക്ഷണിക്കുന്നുവെന്നും കത്തോലിക്കാസഭയിലെ സഹോദരമെത്രാന്മാരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.