ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
Sunday, April 28, 2024 10:38 PM IST
പെരിന്തല്‍മണ്ണ: നഗരത്തിലെ സ്വകാര്യാശുപത്രിയുടെ പിന്‍വശത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ ഹരിപൂര്‍ സൗത്ത് 24 പര്‍ഗാനയില്‍ ഗണേഷ് മാജിയുടെ മകന്‍ ദീപാങ്കര്‍ മാജി(38)യെയാണ് താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

സമീപത്തു താമസിക്കുന്നവര്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനലിന്‍റെ മറ നീക്കി നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. വിവരമറിഞ്ഞു പെരിന്തല്‍മണ്ണ പോലീസെത്തി പരിശോധിച്ചു. മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.

ഒരു വര്‍ഷമായി ദീപാങ്കര്‍ ഇവിടെയാണ് താമസിക്കുന്നത്. ട്രോമാകെയര്‍ പെരിന്തല്‍മണ്ണ യൂണിറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പോലീസ് പരിശോധന നടത്തി. മലപ്പുറത്തു നിന്നുള്ള വിരലടയാള വിദഗ്ധരും തിരൂരിലെ സയന്‍റിഫിക് ഓഫീസറും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി.