മൂന്നാം തരംഗമെന്നു മുന്നറിയിപ്പ്
മൂന്നാം തരംഗമെന്നു മുന്നറിയിപ്പ്
ഒമിക്രോണ്‍ വ്യാപനം കോവിഡ് മൂന്നാം തരംഗത്തിനു വഴിയൊരുക്കുന്നു എന്നു മുന്നറിയിപ്പ്. രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ 80 ശതമാനവും ഒമിക്രോണ്‍ ആണ്.

ഡിസംബർ 12നുശേഷം ഡൽഹിയിൽ പരിശോധിച്ച സാന്പിളുകളിലെ 50 ശതമാനവും ഒമിക്രോണ്‍ ആണെന്നാണു കണ്ടെത്തൽ. ഡൽഹിയിൽ സമൂഹവ്യാപനം തന്നെയാണെന്ന് ഉറപ്പിക്കാമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിവരം.

ഒമിക്രോണ്‍ ബാധിച്ച മൂന്നിൽ ഒരാൾക്കുമാത്രമേ നേരിയ രോഗലക്ഷണങ്ങൾ കാണിക്കുന്നുള്ളൂ. അവശേഷിക്കുന്നവർക്ക് യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല. രാജ്യത്ത് ഇതുവരെ 1,270 പേർക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 23 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്.

ഒമിക്രോണ്‍ വ്യാപന സാധ്യതയുള്ള 19 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളോട് കോവിഡ് പരിശോധന വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും സ്വീകരിക്കാനും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.

ഡൽഹിയിൽ ഡിസംബറിൽ ഒൻപത് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നാലു മാസത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. വ്യാഴാഴ്ച ഡൽഹിയിൽ 1,313 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഴു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ ഇന്നലെ പുതിയ 34 ഒമിക്രോണ്‍ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.


നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കു ന്നത് . ഡൽഹിക്കു പിന്നാലെ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മുംബൈയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പരിശോധിച്ചുവരികയാണ്.

ഒമിക്രോണ്‍ വ്യാപനത്തിൽ എല്ലാ സജ്ജീകരണങ്ങളോടും കൂടി കരുതിയിരിക്കണം എന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥൻ നൽകിയ മുന്നറിയിപ്പ്. അത്യാഹിത വിഭാഗത്തിലും മറ്റും വേണ്ടതിലേറെ കരുതൽ ഒപി വിഭാഗത്തിലും വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ കാര്യത്തിലും വേണ്ടി വരും. ഒമിക്രോണ്‍ വ്യാപനം അതീവ വേഗത്തിലായിരിക്കുമെന്ന് അവർ മുന്നറിയിപ്പു നൽകി.

അതിനിടെ, ഓണ്‍ലൈനിലൂടെ സൗജന്യ ഒമിക്രോണ്‍ പരിശോധന വാഗ്ദാനം ചെയ്തു വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നത് സൈബർ കുറ്റകൃത്യമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.

സൗജന്യ പിസിആർ ടെസ്റ്റ് വാഗ്ദാനം ചെയ്തു ബാങ്ക് വിവരങ്ങൾ അടക്കം കൈവശപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള സൈബർ ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി ഡിവിഷൻ മുന്നറിയിപ്പു നൽകിയത്. തട്ടിപ്പുകളിൽ അകപ്പെടാതെ കരുതിയിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സെബി മാത്യു