ഒമിക്രോണ്‍: സംസ്ഥാനത്തു നിയന്ത്രണം കർശനമാക്കി
ഒമിക്രോണ്‍: സംസ്ഥാനത്തു നിയന്ത്രണം കർശനമാക്കി
ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം. വിവാഹം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ രാഷ്‌ട്രീയ,സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവയ്ക്ക് അടച്ചിട്ട മുറികളിൽ 75 പേർക്കും തുറസായ സ്ഥലങ്ങളിൽ 150 പേർക്കുമായി പ്രവേശനം പരിമിതപ്പെടുത്താൻ യോഗം തീരുമാനിച്ചു.

എല്ലാ രാജ്യങ്ങളിൽനിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളിൽ ഊർജിതമാക്കും. ഒമിക്രോണ്‍ കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 181 ഒമിക്രോണ്‍ ബാധിതരാണുള്ളത്.

ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻതന്നെ അപേക്ഷിക്കണമെന്നും ലഭിച്ച അപേക്ഷകളിൽ നടപടി വൈകിപ്പിക്കരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നല്കി.