ആരാധനയിലെ മാനുഷികത
ആരാധനയിലെ മാനുഷികത
മതം അതിന്‍റെ മാനുഷിക മുഖം പ്രകടിപ്പിക്കുന്നിടത്താണ് മൂല്യങ്ങൾ പ്രസരിക്കുന്നത്. ഇലാഹിയായ ബോധം സമസൃഷ്ടിയിൽ നിന്ന് അകലാനല്ല അടുക്കാനാണ് പ്രേരകമാവേണ്ടത്. ത്യാഗവും സമർപ്പണവും അന്യന്‍റെ കൂടെ നിൽക്കുന്നതാവണം. ആരാധനാലയങ്ങളും ആരാധകരും പെരുകുന്നു. ആരാധനയുടെ അകക്കാമ്പ് മറക്കുന്നു. തൊട്ടടുത്ത അയൽവാസിയോടും സമീപ കച്ചവടക്കാരനോടും വിദ്വേശം പുലത്തി അർധരാത്രി നിസ്കാരത്തിലും ഭക്തിയിലും കഴിയുന്നതിൽ എന്തർഥമാണുള്ളത്..? സൃഷ്ടിയും സൃഷ്ടിയും അടുക്കുന്നിടത്തേ സൃഷ്ടാവ് അടുക്കുകയുള്ളൂ. സമസൃഷ്ടി ബന്ധങ്ങൾ വിസ്മരിച്ച് സദാ ആരാധനയിൽ കഴിയുന്നതിൽ ദൈവപ്രീതി ലഭ്യമല്ല.

നോമ്പ് നോറ്റവർ അന്യനെ വെറുപ്പിക്കുന്നിടത്ത് പട്ടിണി മാത്രമാണ് ബാക്കിപത്രം. അന്യരുടെ വിശപ്പിന്‍റെ കാഠിന്യമറിയാൻ കാരണമാകും സ്വയം വ്രതം അനുഷ്ഠിക്കുന്നതെങ്കിൽ അന്യന്‍റെ മാനവും തിരിച്ചറിയണം. ഇതരനെ വേദനിപ്പിക്കുന്ന നോമ്പുകാർ വിശപ്പും ദാഹവും സഹിക്കുന്നത് വെറുതെയാണെന്ന് നബി(സ) പഠിപ്പിക്കുന്നു.

മനുഷ്യത്വം നിരാകരിക്കപ്പെടുന്ന നോമ്പ് അർഥവത്തല്ല. നോമ്പ് മാത്രമല്ല നിസ്കാരവും സക്കാത്തും ഹജ്ജും മാനവികതയെയാണ് ചേർത്തുവയ്ക്കുന്നത്. ഞങ്ങൾ ആരാധിക്കുന്നു, ഞങ്ങൾ പ്രാർഥിക്കുന്നു. ഞങ്ങളെ സൻമാർഗത്തിലാക്കണേ എന്ന് അഞ്ചുനേരം ഫാതിഹയിലൂടെ നിസ്കാരത്തിൽ വിശ്വാസി പറയുക വഴി മനുഷ്യത്വത്തെ ഉറപ്പിച്ചുനിർത്തുന്നു.


ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്ന സക്കാത്ത് അപരനെ ഉൾക്കൊള്ളാനും കൂടെ നിർത്താനും ബോധനം നൽകുന്നുണ്ട്. ഒരേ വസ്ത്രവുമായും ഒന്നിലേക്ക് കേന്ദ്രീകൃതവുമായും ഹജ്ജ് നിർവ്വഹിക്കുന്നു. അപരത്വത്തെ അംഗീകരിക്കുകയാണ് ആരാധനകൾ. സ്വന്തത്തിന്‍റെ രക്ഷയ്ക്കായ് പരിശ്രമവും പരിത്യാഗവും നിർവഹിക്കുന്നവർ അപരന്‍റെ സ്ഥാനവും മാനവും വകവച്ചു കൊടുക്കുകയും അവന്‍റെ നന്മയ്ക്കായി നിലകൊള്ളുകയും ചെയ്യുന്നിടത്താണ് ആരാധനയുടെ കാമ്പും കാതലും കുടികൊള്ളുന്നത്. മാനവികതയാണ് സൃഷ്ടി ബന്ധത്തിന്‍റെ മർമ്മം. ആത്മസുഖത്തെ ആചരിക്കുന്നവർ അപരന്‍റെ ഗുണത്തെ കാംക്ഷിക്കുമ്പോഴാണ് മതം അതിന്‍റെ മാനുഷിക മൂല്യത്തെ പ്രകടിപ്പിക്കുന്നത്.

നാസർ ഫൈസി കൂടത്തായി
(ജന. സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബ, സംസ്ഥാന കമ്മിറ്റി )

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.