x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇൻഫ്ലുവൻസ എ(H1N1), മറ്റ് ജലദോഷ രോഗങ്ങൾ എന്നിവ ബാധിക്കുന്നത് എങ്ങനെ തടയാം?

ഹെൽത്ത് ഡെസ്ക്
Published: September 11, 2026 04:08 PM IST | Updated: September 11, 2026 04:08 PM IST

പ്രതീകാത്മകചിത്രം

ജലദോഷപ്പനി (H1N1, H3 N2, H5N1 ഇൻഫ്ളുവൻസ A,B വകഭേദങ്ങൾ)

ലക്ഷണങ്ങൾ

ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ശ്വാസതടസം

ജലദോഷപ്പനി ഗുരുതരമായാൽ ന്യൂമോണിയ പോലുള്ള ഗുരുതര ശ്വാസകോശരോഗങ്ങൾ മുതൽ മരണം വരെ സംഭവിക്കാം

പ്രതിരോധ മാർഗങ്ങൾ

. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ തുണിയോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക.

. മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കുക.

. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക/സാനിറ്റൈസർ പുരട്ടുകയോ ചെയ്യുക.

. സാമൂഹിക അകലം പാലിക്കുക.

ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുക.

ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, കിടപ്പുരോഗികൾ, മറ്റ് ഗുരുതര രോഗബാധിതർ പ്രത്യേകം ശ്രദ്ധിക്കുക.

സ്വയം ചികിത്സ പാടില്ല

അതിജാഗ്രത പാലിക്കേണ്ടവർ ആരൊക്കെ?

ഗർഭിണികൾ
2 വയസ് വരെയുള്ള കുഞ്ഞുങ്ങൾ
മുതിർന്ന (60 വയസിനു മുകളിൽ) പൗരന്മാർ
നിയന്ത്രണാതീതമായ (പ്രമേഹമുള്ള രോഗികൾ
വിവിധ രോഗങ്ങൾമൂലം പ്രതിരോധശേഷി കുറഞ്ഞവർ

ഇവർക്ക് ജലദോഷം, പനി എന്നിവ ബാധിച്ചാൽ നിർബന്ധമായും
സ്വയം ചികിത്സ ഒഴിവാക്കുക; ഉടൻ വിദഗ്‌ധ ചികിത്സ തേടണം.
ആന്‍റിബയോട്ടിക് മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങിക്കഴിക്കരുത്.

ശ്രദ്ധിക്കുക

* പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക.
* ഇളം ചുടുള്ള പാനീയങ്ങൾ ധാരാളം കുടിക്കുകയും വീട്ടിൽ വിശ്രമിക്കുകയും ചെയ്യുക .
* കുറഞ്ഞത് 1 മീറ്റർ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക. സ്കൂൾ, തൊഴിലിടങ്ങൾ, പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക; അത്യാവശ്യ ഘട്ടങ്ങളിൽ സന്ദർശനത്തിന് മാസ്‌ക് ധരിക്കുക.
* ഹസ്‌തദാനം ഒഴിവാക്കുക
* ഭക്ഷണം കഴിക്കുന്ന പാത്രം മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്
* മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക

ഇൻഫ്ലുവൻസ എ(H1N1), മറ്റ് ജലദോഷ രോഗങ്ങൾ
എന്നിവ ബാധിക്കുന്നത് എങ്ങനെ തടയാം?

അടച്ചുപിടിക്കുക:

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പർ കൊണ്ടോ വായും മൂക്കും അടച്ചുപിടിക്കുക.

ഒഴിവാക്കുക:

കൈകളിലേക്ക് തുമ്മുന്നത് ഒഴിവാക്കുക

കഴുകുക:

ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച്

തൊടരുത്:

കഴുകാത്ത കൈകൾ കൊണ്ട് മൂക്കും കണ്ണും വായയും തൊടരുത്

 

വിവരങ്ങൾ -ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ആരോഗ്യകേരളം പാലക്കാട്

Tags : Influenza prevention of Influenza SocialAwarenessInfluenza FamilyHealth HealthNews

Recent News

Corehub Up