x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ്, ജെഇഇ മത്സരപരീക്ഷകളിൽ പരിശീലനം നൽകാൻ സർക്കാർ

ജോണ്‍സണ്‍ വേങ്ങത്തടം
Published: July 23, 2026 12:03 AM IST | Updated: July 23, 2026 12:03 AM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ എന്നീ കഠിനപരീക്ഷകളിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കു പ്രവേശന പരീക്ഷ പരിശീലനം നല്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു.

യുഡിഎഫ് സർക്കാരിന്‍റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി. ജെഇഇ, നീറ്റ്, യുപിഎസ്‌സി തുടങ്ങിയ മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുകയാണ് ലക്ഷ്യമിടുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ അഞ്ചിന് ആരംഭിക്കാനുള്ള നടപടികൾ പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായിരിക്കും മുൻഗണന നൽകുക.

വിദ്യാർഥികളെ പരിശീലിപ്പിക്കാൻ തെരഞ്ഞെടുക്കുന്ന എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്. വിഭാഗങ്ങളിൽ നിന്നുള്ള 25 അധ്യാപകർക്ക് ഐഐഎമ്മിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇൻ ഗവേണൻസിൽ നിന്നോ ഉള്ള വിദഗ്ധരുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ മാസ്റ്റർ പരിശീലനം നൽകും. ഈ അധ്യാപകർക്കായി ഒരു ഫൗണ്ടേഷൻ കോഴ്സ് രൂപപ്പെടുത്തും. ഈ ആഴ്ച ഇതു സംബന്ധിച്ച് അന്തിമമാക്കും.

പ്രവേശന പരീക്ഷകളിൽ പങ്കെടുക്കാൻ താത്പര്യമുള്ള പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികളെയായിരിക്കും തെരഞ്ഞെടുക്കുക. വിദ്യാർഥികൾ ഈ ക്ലാസുകളിൽ പങ്കെടുക്കുന്പോൾ അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ആവശ്യമെങ്കിൽ അധിക പിന്തുണയും പരിശീലനം ലഭിച്ച അധ്യാപകർ നൽകും. യുപിഎസ്‌സി പരീക്ഷകളിലെ കോച്ചിംഗ് പ്രാരംഭഘട്ടത്തിൽ പൊതു അവബോധ സെഷനുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

അതേസമയം, കോച്ചിംഗിനായി യുപി, എൽപി വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് പരിശീലനം നൽകുന്നതിൽ വകുപ്പിനുള്ളിലെ വിദ്യാഭ്യാസ വിദഗ്ധർ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപകരെ പരിഗണിച്ച് പരിശീലനം നൽകിയാലേ കൂടുതൽ മെച്ചപ്പെടൂ എന്നും അവർ പറയുന്നു.

വിദ്യാർഥികൾക്ക് എൻട്രൻസ് കോച്ചിംഗ് നൽകുന്നതിനുപകരം സ്കൂൾ പരീക്ഷകളിൽ ചോദിക്കുന്ന ചോദ്യങ്ങളുടെ നിലവാരം ഉയർത്താൻ വകുപ്പിന് കഴിയണമെന്നും വിദ്യാർഥികൾക്കായി പുതിയ പ്രോഗ്രാമുകൾ രൂപകൽപന ചെയ്യുന്നതിനുപകരം നിലവിലുള്ള പ്രോഗ്രാമുകൾ കാര്യക്ഷമമാക്കുകയും ഫലപ്രദമായി നടപ്പിലാക്കുകയും വേണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ പരിശീലനം കൂടാതെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂളുകളിൽ ചലച്ചിത്ര സാക്ഷരതാ പദ്ധതിയും ആരംഭിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫ്ളാഗ്ഷിപ്പ് ടൂർ ഇൻ ടാക്കീസ് എന്ന പദ്ധതിയുമായി സഹകരിച്ച് സാംസ്കാരിക, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് നടപ്പിലാക്കുന്നത്.

ഓണം അവധികൾക്കുശേഷം വീണ്ടും തുറക്കുന്ന സെപ്റ്റംബറോടെ സംസ്ഥാനത്തുടനീളമുള്ള 100 ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. പരന്പരാഗത ചലച്ചിത്രമേളയിൽ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുത്ത സിനിമകളുടെ പ്രദർശനവും ചർച്ചകളും പരിപാടിയിൽ ഉൾപ്പെടുത്തും. ആദ്യം 100 സ്കൂളികളിൽ തുടങ്ങുന്ന പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി തയാറാക്കുന്നത്.

Tags : Government coaching provide NEET JEE competitive exams Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up