x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാന്‍സ്‌ജെന്‍ഡറിന് ശബരിമല ദര്‍ശനം: സുപ്രീംകോടതി ഉത്തരവുവരെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍

വെബ്ഡെസ്ക്
Published: September 5, 2026 12:18 AM IST | Updated: September 5, 2026 12:18 AM IST

ശബരിമല

കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധി വരുന്നതു വരെ ട്രാന്‍സ്‌ജെന്‍ഡറുടെ ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന്‍റെ വിധി ഒക്‌ടോബര്‍ ആദ്യവാരം വരാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഈ ആവശ്യമുന്നയിച്ചത്. തുടര്‍ന്ന് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അടക്കമുള്ള കക്ഷികള്‍ക്ക് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഒക്‌ടോബര്‍ 22 വരെ സമയം അനുവദിച്ചു.

വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി പമ്പയിലെത്തിയ തന്നെ തടഞ്ഞെന്നാരോപിച്ചു തമിഴ്‌നാട് സ്വദേശി 48കാരിയായ സത്യശ്രീ ശര്‍മിള റഹ്മത്തലി നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ആചാരപ്രകാരമുള്ള വ്രതമനുഷ്ഠിച്ച് ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമപ്രകാരം ഇതിനു സൗകര്യമൊരുക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Tags : Sabarimala Darshan Transgenders SupremeCourt Verdict Government

Recent News

Corehub Up