ട്രഷറി നിയന്ത്രണം; മഞ്ചേരി നഗരസഭയുടെ പദ്ധതികളെ അവതാളത്തിലാക്കുന്നു
Thursday, May 9, 2024 7:32 AM IST
മഞ്ചേരി: സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും മഞ്ചേരി നഗരസഭയുടെ പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നു. പൂര്‍ത്തിയാക്കിയ പല പദ്ധതികളുടെ ബില്ലുകളും നല്‍കാനായില്ല. ജനറല്‍ ഫണ്ട് വിഭാഗത്തില്‍ 8.31 കോടി രൂപയാണ് നഗരസഭക്ക് കിട്ടേണ്ടിയിരുന്നത്. ഇതില്‍ ആറ് കോടി രൂപ മാത്രമാണ് ലഭിച്ചത്. രണ്ട് കോടി രൂപ സര്‍ക്കാര്‍ വെട്ടി.

കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാൻഡ് ഇനത്തില്‍ 3,15,96,000 രൂപയും ടൈഡ് ഇനത്തില്‍ 4,73,94,000 രൂപയും നഗരസഭക്ക് ലഭിച്ചില്ല. എസ്‌സി പദ്ധതികള്‍ക്കായി അനുവദിച്ച 3.85 കോടി രൂപയില്‍ 3.72 കോടി രൂപയും വിവിധ റോഡുകളുടെ മെയിന്‍റനന്‍സിനായി അനുവദിച്ച 4.21 കോടി രൂപയില്‍ 2.81 കോടി രൂപയും മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍വഹണം പൂര്‍ത്തിയായിക്കിയ പദ്ധതികള്‍ക്ക് ലഭിക്കേണ്ട തുകയാണിത്.

കേന്ദ്രധനകാര്യ കമ്മീഷന്‍ ഗ്രാൻഡ് ഇനത്തില്‍ ഒരു രൂപ പോലും ലഭിക്കാതെ വന്നതോടെ ഈ മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് തുക നല്‍കാനായില്ല. വിവിധ കുടിവെള്ള പദ്ധതികളും വാര്‍ഡുകളില്‍ നിര്‍മിച്ച ഡ്രൈനേജുകളുമെല്ലാം ഈ ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കിയിരുന്നു. ശുചിത്വ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി വീടുകള്‍ തോറും
റിംഗ് കംപോസ്റ്റ് നല്‍കാനായി തയാറാക്കിയ 59 ലക്ഷം രുപയുടെ പദ്ധതിയും നടപ്പായില്ല. മാര്‍ച്ച് 31 ന് മുമ്പായി ട്രഷറിയിലേക്ക് നല്‍കിയ പല ബില്ലുകളും ക്യൂവിലായി. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ അനുവദിക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനമാണ് തിരിച്ചടിയായത്.

ഇത്തരത്തില്‍ 1.82 കോടി രൂപയുടെ 30 ബില്ലുകളാണ് ട്രഷറിയില്‍ അനുമതി കാത്തുകിടക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ പറഞ്ഞു. നഷ്ടമായ തുക ഈ സാമ്പത്തിക വര്‍ഷത്തേക്ക് ലഭിച്ച തുകയില്‍ നിന്ന് എടുക്കാനാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ നിര്‍ദേശം.