x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപിയിൽ പുനഃസംഘടന ഉടൻ


Published: June 16, 2026 11:20 PM IST | Updated: June 16, 2026 11:20 PM IST

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയ്ക്കുപുറമെ സംഘടനാതലത്തിലും അഴിച്ചുപണിക്കൊരുങ്ങി ബിജെപി. യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാമുഖ്യം, സാമൂഹികസന്തുലനം എന്നിവ മാനദണ്ഡങ്ങളാക്കിയുള്ള പുനഃസംഘടനയാണു നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.

ഇതുസംബന്ധിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ വസതിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, മുതിർന്ന ബിജെപി നേതാക്കൾ, ആർഎസ്എസ് പ്രതിനിധികൾ എന്നിവർ ചർച്ച നടത്തി.

കേന്ദ്രമന്ത്രിസഭയിൽനിന്ന് ഒഴിവാക്കുന്ന ചിലരെ ഭാരവാഹിത്വത്തിലേക്കും ഭാരവാഹികളായ ചിലരെ മന്ത്രിസഭയിലേക്കും മാറ്റിയേക്കും. ദേശീയ ഭാരവാഹികളുടെ എണ്ണം നിലവിലെ 45ൽനിന്ന് 60 ആയി ഉയർത്താനും ധാരണയായി.

നാലു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളും വിലയിരുത്തി.

Tags : BJP Reorganization

Recent News

Corehub Up