കേ­ന്ദ്ര­ത്തി­ന് ആ­ശ്വാസം; ജ­മ്മു കാ­ഷ്­മീ­രിന്‍റെ പ്ര­ത്യേ­ക പദ­വി റദ്ദാക്കി­യ ന­ടപ­ടി ശ­രിവ­ച്ച് സു­പ്രീം­കോ­ട­തി
കേ­ന്ദ്ര­ത്തി­ന് ആ­ശ്വാസം; ജ­മ്മു കാ­ഷ്­മീ­രിന്‍റെ പ്ര­ത്യേ­ക പദ­വി റദ്ദാക്കി­യ ന­ടപ­ടി ശ­രിവ­ച്ച് സു­പ്രീം­കോ­ട­തി
Monday, December 11, 2023 12:06 PM IST
ന്യൂ­ഡല്‍ഹി: ജമ്മു കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി­യ ന­ടപ­ടി ശ­രിവ­ച്ച് സു­പ്രീം­കോട­തി. മ­റ്റ് സം­സ്ഥാ­ന­ങ്ങള്‍­ക്കില്ലാ­ത്ത പ­ര­മാ­ധി­കാ­രം കാ­ഷ്­മീ­രി­ന് ഇല്ലെ­ന്ന് കോട­തി പ­റഞ്ഞു.

ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യ­ക്ഷനാ­യ അഞ്ചംഗ ഭരണഘടനാ ബെ­ഞ്ചാ­ണ് കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി­യതിന് എതിരെയുള്ള ഹര്‍­ജി­കളില്‍ വി­ധി പ­റ­ഞ്ഞ­ത്. ഹര്‍­ജി­യില്‍ മൂ­ന്ന് യോ­ജി­ച്ച വി­ധി­ക­ളാ­ണു­ള്ള­തെ­ന്ന് കോട­തി വ്യ­ക്ത­മാക്കി.

2018ൽ കാ­ഷ്­മീര്‍ നി­യമ­സ­ഭ പി­രി­ച്ചു­വി­ട്ട് രാ­ഷ്‌ട്രപ­തി ഭര­ണം ഏര്‍­പ്പെ­ടു­ത്തി­യ­ ന­ട­പ­ടി­യില്‍ ഇ­ട­പെ­ടു­ന്നി­ല്ലെ­ന്ന് കോട­തി പ­റ­ഞ്ഞു. ജ­മ്മു കാ­ഷ്­മീര്‍ ഇ­ന്ത്യ­യില്‍ ചേര്‍­ന്ന­പ്പോള്‍ പ­ര­മാ­ധി­കാ­രം ഉ­ണ്ടാ­യി­രു­ന്നി­ല്ല.

ഇ­ന്ത്യ­യു­ടെ മ­റ്റ് സം­സ്ഥാ­ന­ങ്ങള്‍­ക്കു­ള്ള അ­വ­കാ­ശം മാ­ത്ര­മാ­ണ് ഉ­ണ്ടാ­യി­രു­ന്നത്. ജ­മ്മു കാ­ഷ്­മീ­രി­ലെ യു­വ­രാ­ജാവാ­യ ക­രണ്‍­സിം­ഗി­ന്‍റെ വി­ളമ്പ­രം ത­ന്നെ ഇ­തി­ന് തെ­ളി­വാ­ണെന്നും കോട­തി ചൂ­ണ്ടി­ക്കാട്ടി.


ജ­മ്മു കാ­ഷ്­മീ­രി­ന് വേ­ണ്ടി നിര്‍­മി­ച്ച 370-ാം അ­നു­ച്ഛേ­ദ­ത്തിലെ പ്ര­ത്യേ­ക പദ­വി താ­ത്­ക്കാ­ലി­ക­മാ­യി­രു­ന്നു. ഇ­തില്‍ ഭ­ര­ണ­ഘ­ട­നാ­ഭേ­ദ­ഗ­തി­കള്‍ വ­രു­ത്താന്‍ കേ­ന്ദ്ര സര്‍­ക്കാ­രി­ന് അ­വ­കാ­ശ­മു­ണ്ടെന്നും കോട­തി വ്യ­ക്ത­മാക്കി.

അതേസമയം കാ­ഷ്­മീ­രി­ന് സംസ്ഥാ­ന പദ­വി തി­രി­ച്ച് നല്‍­കു­മെ­ന്ന് കേ­ന്ദ്ര സര്‍­ക്കാര്‍ കോ­ട­തി­യെ അ­റി­യിച്ചു. ഇ­ത് എ­ത്രയും പെ­ട്ടെ­ന്ന് ത­ന്നെ വേ­ണ­മെ­ന്ന് കോട­തി നി­ര്‍­ദേ­ശം നല്‍കി. അ­ടു­ത്ത വര്‍­ഷം സെ­പ്­റ്റം­ബ­റോ­ടെ തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്ത­ണ­മെന്നും കോട­തി നിര്‍­ദേ­ശിച്ചു.

ഭരണഘടനാ അനുച്ഛേദം ഭേദഗതി ചെയ്ത് 2019 ഓഗസ്റ്റിലാണ് ജമ്മു കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി­യത്. ഇ­തി­നെ­തി­രെ സ­മര്‍­പ്പിച്ച 23 ഹര്‍­ജി­ക­ളില്‍ വി­ശ­ദമാ­യ വാ­ദം കേട്ട ശേഷമാണ് കോട­തി വിധി പറഞ്ഞത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<