കാസര്‍­ഗോഡ്: കാ­ഞ്ഞ­ങ്ങാ­ട്ട് ഉ­റ­ങ്ങി­ക്കി­ട­ന്ന പ­ത്തു­വ­യ­സു­കാ­രി­യെ ത­ട്ടി­ക്കൊണ്ടു­പോ­യി പീ­ഡി­പ്പി­ച്ച സം­ഭ­വ­ത്തി­ലെ പ്ര­തി­യെ തി­രി­ച്ച­റി­ഞ്ഞെ­ന്ന് പോ­ലീ­സ്. കു­ട്ടി­യു­ടെ അ­യല്‍­വാ­സിയാ­യ കുട­ക് സ്വ­ദേ­ശി­യാ­ണ് പ്രതി. ഇ­യാ­ളു­ടെ പേ­ര് പോ­ലീ­സ് പു­റ­ത്തു­വി­ട്ടി­ട്ടില്ല.

പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയില്‍പെ­ട്ട ഇ­യാ­ളുടെ ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ച­ത്. ഇ­യാള്‍ നേ­ര­ത്തേയും പോക്‌സോ കേ­സില്‍ പ്ര­തി­യാ­ണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സം­ഘം.

അ­തേ­സമ­യം കേ­സില്‍ ആദ്യം പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത ആള്‍­ക്ക് സം­ഭ­വ­വു­മാ­യി ബ­ന്ധ­മി­ല്ലെന്നും പോ­ലീ­സ് കൂ­ട്ടി­ച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് പടന്നക്കാട്ടെ ഒഴിഞ്ഞ വളപ്പിൽ വച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്.

വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം ഉപേക്ഷിക്കുകയായിരുന്നു. കുട്ടി മുത്തച്ഛന്‍റെ കൂടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. അച്ഛനും അമ്മയും മറ്റൊരുമുറിയിലായിരുന്നു.

മുത്തച്ഛൻ പുലർച്ചെ പശുവിനെ കറക്കുന്നതിനായി തൊഴുത്തിലേക്ക് പോയ സമയത്ത് വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വാതിൽ വഴി പുറത്തുകടക്കുകയായിരുന്നു.