വീണ്ടും, വയനാട്‌ ദേശീയശ്രദ്ധയില്‍
വീണ്ടും, വയനാട്‌ ദേശീയശ്രദ്ധയില്‍
Wednesday, March 27, 2024 12:45 AM IST
അജിത് മാത്യു

കൽപ്പറ്റ: അധിനിവേശത്തിനെതിരേ പേരാടിയ വീരപഴശിയുടെ മണ്ണിൽ ഫാസിസത്തിനെതിരേ ചരിത്രപോരാട്ടത്തിനു രാഹുൽ ഗാന്ധിയെത്തുന്പോൾ ചരിത്രനിയോഗത്തിൽ വയനാട്.

ഇന്ത്യയെ വിഭജിക്കുന്ന രാഷ്‌ട്രീയത്തിനെതിരേ ഐക്യത്തിന്‍റെ സന്ദേശവുമായെത്തുന്ന രാഹുലിനു റിക്കാർഡ് ഭൂരിപക്ഷം നൽകി വിജയിപ്പിക്കുകയെന്ന ദൗത്യത്തിലാണു യുഡിഎഫ്. അധികം അധ്വാനിക്കാതെതന്നെ രാഹുൽ ഗാന്ധിയെ വീണ്ടും പാർലമെന്‍റിൽ എത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കൾ.ഇതേ വഴിക്കാണ് മുസ്‌ലിം ലീഗ് ഉൾപ്പെടെ ഐക്യമുന്നണിയിലെ മറ്റു കക്ഷികളുടെയും ചിന്ത.

2019 ൽ മഹാഭൂരിപക്ഷമാണ് വയനാട് മണ്ഡലം രാഹുൽ ഗാന്ധിക്കു സമ്മാനിച്ചത്. 4.31 ലക്ഷം വോട്ടായിരുന്നു ഭൂരിപക്ഷം.

ഇക്കുറി സിപിഐ ദേശീയ നിർവാഹകസമിതിയംഗവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയെയാണ് രാഹുലിനു നേരിടേണ്ടത്. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പ്രമുഖ വനിതാ നേതാക്കളിൽ ഒരാളാണ് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ ഭാര്യയായ ആനി രാജ.

കണ്ണൂരിലെ ഇരിട്ടിയിൽ കുടുംബവേരുള്ള ഇവരെ മുന്നിൽ നിർത്തി എൽഡിഎഫ് ഉശിരൻ പോരാട്ടം നടത്തിയാലും രാഹുലിന്‍റെ കസേരയ്ക്ക് ഇളക്കം തട്ടില്ലെന്നു യുഡിഎഫ് നേതാക്കൾ കരുതുന്നു. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രാഹുലിന്‍റെ ഭൂരിപക്ഷത്തിൽ കാര്യമായ കുറവുണ്ടാകുമെന്ന അഭിപ്രായം കോണ്‍ഗ്രസ്-ലീഗ് നേതാക്കളിൽ പലർക്കുമുണ്ട്.

ഇന്ത്യ മുന്നണിയുടെ നേതൃനിരയിലുള്ള രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെ കോണ്‍ഗ്രസ് നേതാക്കൾ ന്യായീകരിക്കുന്നുണ്ട്. രാഹുൽ വയനാട്ടിൽ ജനവിധി തേടുന്നതു സംസ്ഥാനത്തുടനീളം യുഡിഎഫിനു ഗുണം ചെയ്യുമെന്ന് അവർ പറയുന്നു. ഫാസിസത്തിനെതിരേ പ്രസംഗിച്ചു നടന്നാൽ മാത്രം മതിയോ, രാഹുൽ ഗാന്ധി പാർലമെന്‍റിൽ എത്തുകയും വേണ്ടേ എന്ന ചോദ്യവും യുഡിഎഫിലുള്ളവർ ഉയർത്തുന്നുണ്ട്.

വൈകിയാണെങ്കിലും കരുത്തർക്കെതിരേ പോരാടാൻ ശക്തനായ സ്ഥാനാർഥിയെത്തന്നെയാണു ബിജെപിയും രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് വയനാട് അപരിചിതമല്ല. തൊണ്ണൂറുകളിൽ ജ്യേഷ്ഠന്മാരുടെ വയനാട്ടിലുള്ള ബിസിനസ് നോക്കി നടത്തുന്നതിനും പിന്നീട് കാപ്പിത്തോട്ടത്തിൽ മാനേജരായും കുറേക്കാലം അദ്ദേഹം ജില്ലയിലുണ്ടായിരുന്നു. പിന്നീടാണ് ആർഎസ്എസിലും യുവമോർച്ചയിലും സജീവമാകുന്നത്.

രാഹുൽ ഗാന്ധിക്കും ആനി രാജയ്ക്കുമെതിരേ ആരെ ഇറക്കുമെന്ന് ഏറെ ചിന്തിച്ചുതന്നെയാണു ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ എ.പി. അബ്ദുള്ളക്കുട്ടി, സി.കെ. ജാനു, സന്ദീപ് വാര്യർ തുടങ്ങിയവരുടെ പേരുകളാണ് സജീവമായുണ്ടായിരുന്നതെങ്കിലും പിന്നീട് കെ. സുരേന്ദ്രനു നറുക്കു വീഴുകയായിരുന്നു. ബിജെപിക്കു വേരോട്ടം കുറവുള്ള വയനാട്ടിൽ വോട്ടുയർത്താൻ പ്രവർത്തകർ നന്നേ വിയർക്കേണ്ടിവരും.


ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റുന്നതിനു ദേശീയതലത്തിൽ കെട്ടിപ്പൊക്കിയ ഇന്ത്യ മുന്നണിയുടെ മുൻനിരയിലുള്ള രാഹുൽ വയനാട്ടിൽ മത്സരത്തിനു തുനിയില്ലെന്ന അനുമാനത്തിലായിരുന്നു സിപിഐ നേതൃത്വം.

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് അനുചിതമാണെന്നു കഴിഞ്ഞ ദിവസം സ്ഥാനാർഥി ആനി രാജ തുറന്നടിച്ചു. ഫാസിസത്തിനെതിരായ പോരാട്ടമാണോ വയനാട്ടിലെ മത്സരമാണോ കോണ്‍ഗ്രസിനു മുഖ്യമെന്ന ചോദ്യം അവർ തൊടുത്തു.

വോട്ടുനില മെച്ചപ്പെടുത്തുക എന്നതിൽ കവിഞ്ഞ പ്രാധാന്യം വയനാട് മണ്ഡലത്തിലെ മത്സരത്തിനു ബിജെപിയും സഖ്യകക്ഷികളും നൽകുന്നില്ല. എന്നാൽ, വയനാട്ടിൽ രാഹുൽ ഗാന്ധിയും ആനി രാജയും മുഖാമുഖം നിൽക്കുന്നത് എൻഡിഎയെ സംബന്ധിച്ചിടത്തോളം ദേശീയതലത്തിൽ വലിയ പ്രചാരണായുധമാണ്. ഇന്ത്യ മുന്നണിയുടെ പ്രസക്തിയും ധാർമികതയുമാണ് രാഹുൽഗാന്ധി-ആനി രാജ മത്സരം ചൂണ്ടിക്കാട്ടി എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ ചോദ്യം ചെയ്യുന്നത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം

രാഹുൽ ഗാന്ധി (കോണ്‍ഗ്രസ്) 7,06,367
പി.പി. സുനീർ (സിപിഐ) (2,74,597)
തുഷാർ വെള്ളാപ്പള്ളി (ബിഡിജെഎസ്‌) 78,816
ഭൂരി പക്ഷം 4,31,770

2021 നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടുനില

സുൽത്താൻ ബത്തേരി

ഐ.സി. ബാലകൃഷ്ണൻ-കോണ്‍ഗ്രസ്: 81077
എം.എസ്. വിശ്വനാഥൻ-സിപിഎം: 69255
സി.കെ. ജാനു-ബിജെപി: 15198

മാനന്തവാടി

ഒ.ആർ. കേളു-സിപിഎം: 72536
പി.കെ. ജയലക്ഷമി- കോണ്‍ഗ്രസ്: 63254
മുകുന്ദൻ പള്ളിയറ-ബിജെപി: 13142

കൽപ്പറ്റ

ടി. സിദ്ദിഖ്-കോണ്‍ഗ്രസ്: 68845
എം.വി. ശ്രേയാംസ്കുമാർ-എൽജെഡി: 63392
ടി.എം. സുഭീഷ്-ബിജെപി: 13868

നിലന്പൂർ

പി.വി. അൻവർ-എൽഡിഎഫ് സ്വതന്ത്രൻ-79505
വി.വി. പ്രകാശ്-കോണ്‍ഗ്രസ്: 76713
ടി.കെ. അശോക് കുമാർ-ബിജെപി: 8440

വണ്ടൂർ

എ.പി. അനിൽകുമാർ-കോണ്‍ഗ്രസ്: 85776
പി. മിഥുന-സിപിഎം: 70548
ഡോ.പി.സി. വിജയൻ-ബിജെപി: 6929

ഏറനാട്

പി.കെ. ബഷീർ-മുസ്‌ലിം ലീഗ്: 75952
കെ.ടി. അബ്ദുറഹിമാൻ- എൽഡിഎഫ് സ്വതന്ത്രൻ-54218
സി. ദിനേശ്-ബിജെപി: 6509

തിരുവന്പാടി

ലിന്‍റോ ജോസഫ്-സിപിഎം: 66017
സി.പി. ചെറിയ മുഹമ്മദ്-മുസ്‌ലിം ലീഗ്: 61469
ബേബി അന്പാട്ട്- ബിജെപി: 7632

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.