വോട്ട് മറിക്കണമെങ്കിൽ കാക്ക മലർന്നു പറക്കണം
വോട്ട് മറിക്കണമെങ്കിൽ കാക്ക മലർന്നു പറക്കണം
Tuesday, April 23, 2024 3:52 AM IST
റെനീഷ് മാത്യു

കേരളത്തിലും ദേശീയതലത്തിലും കാണുന്ന രാഷ്‌ട്രീയ സാഹചര്യങ്ങൾ എന്താണ് ?

=കേരളത്തിൽ എൽഡിഎഫിനും ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്കും അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിൽ നൂറു ശതമാനവും എൽഡിഎഫിന് അനുകൂലമാണ്. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമെല്ലാം ഒരുപോലെ അനുകൂലമായ കാറ്റാണ്. ഇത് ശക്തിയുള്ള ഒരു കൊടുങ്കാറ്റായി മാറും. ഈ കൊടുങ്കാറ്റിൽ കേരളത്തിൽ യുഡിഎഫ്-ബിജെപി-എസ്ഡിപിഐ കൂട്ടുകെട്ട് തകർന്നു വീഴും.ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിന്‍റെ സാധ്യത കൂടുതൽ തെളിഞ്ഞുവരികയാണ്. മൂന്നാം ഊഴം മോദി സർക്കാരിനുണ്ടാകില്ല. അത് മോദിക്കറിയാം. ആ പരാജയഭീതി മറച്ചുവയ്ക്കാനാണ് തെരഞ്ഞെടുപ്പിൽ 400 സീറ്റ് കിട്ടുമെന്ന് മോദി പറയുന്നത്.

രാഹുലിനുനേരേ ഇടതുമുന്നണി നടത്തുന്നത് ആക്രമണമല്ലേ?

=ഒരു സംശയവുമില്ലാതെ പറയാം, ഇടതുമുന്നണിയുടെ മുഖ്യ എതിരാളി ആർഎസ്‌എസ് നയിക്കുന്ന ബിജെപിയാണെന്ന്. ഇടതുമുന്നണിയുടെ മുഖ്യലക്ഷ്യം ബിജെപിയെ തോൽപ്പിക്കലാണ്. എന്നാൽ, ഇക്കാര്യത്തിൽ ഒരു ആശയവ്യക്തത കോൺഗ്രസിനില്ല. അതുകൊണ്ടാണ് ബിജെപിയെ എതിർക്കാതെ എസ്ഡിപിഐയെ കൂട്ടുപിടിച്ച് ഞങ്ങളെ കോൺഗ്രസ് എതിർക്കുന്നത്. മോദിയും രാഹുൽ ഗാന്ധിയും ഒരു പോലെ കേരളത്തിൽ വന്നിട്ട് ആക്രമിക്കുന്നത് ഇടതുമുന്നണിയെയാണ്. അവർ പറയുന്നത് ഞങ്ങളാണ് മുഖ്യ എതിരാളിയെന്നാണ്.


ഗാന്ധിജിയുടെ പാർട്ടി ഞങ്ങളെ എതിരാളികളായി കാണുന്നത് വിചിത്രമാണ്. രാഹുൽ ഗാന്ധിയെക്കൊണ്ട് കേരളത്തിലെ കോൺഗ്രസ് നേതൃത്വം വളരെ അപക‌ടകരമായ രാഷ്‌ട്രീയം പറയിക്കുകയാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയോട് അനീതി കാണിക്കുകയാണ്.

തെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലാകുമോ?

=സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലായാലും ഞങ്ങൾ ഭയപ്പെടുന്നില്ല. ജനങ്ങൾക്ക് ഭരണത്തെ അറിയാം. കേന്ദ്രം അടിച്ചേൽപിച്ച സാന്പത്തിക ഉപരോധത്തിന്‍റെ നടുവിലും കേരളത്തിലെ ജനങ്ങൾക്കുവേണ്ടി എൽഡിഎഫ് സർക്കാർ എന്തൊക്കെ ചെയ്തുവെന്ന കാര്യം ജനങ്ങൾക്കറിയാം. അതുകൊണ്ട് ഈ സർക്കാരിനെയും നയങ്ങളെയും ജനങ്ങൾ ഇഷ്‌ടപ്പെട്ടിട്ടുണ്ട്. അതിനാൽ, ജനങ്ങൾക്കറിയാം ആർക്ക് വോട്ട് ചെയ്യണമെന്നും ആരെ വിജയിപ്പിക്കണമെന്നും. മോദി വിരുദ്ധ രാഷ്‌ട്രീയത്തിൽ മുൻപന്തിയിലാണ് ദേശീയതലത്തിൽ ഇടതുമുന്നണി. ഗാരന്‍റിയാണ് ഇടതുമുന്നണി സ്ഥാനാർഥികൾ. അല്ലാതെ ജയിച്ചിട്ട് നിർണായക നിമിഷത്തിൽ കോൺഗ്രസിനെപോലെ ബിജെപിയിലേക്ക് കൂറുമാറുന്നവരെല്ല ഇടതുപക്ഷം.

കോൺഗ്രസ് സ്ഥാനാർഥികളെക്കുറിച്ച് ആർക്കും ഒരു ഉറപ്പ് പറയാൻ പറ്റുന്നില്ല. എന്നാൽ, ബിജെപിക്കെതിരേയുള്ള പോരാട്ടത്തിൽ നൂറുശതമാനം ഗാരന്‍റിയാണ് ഇടതുമുന്നണി സ്ഥാനാർഥികൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.