കേരളത്തെക്കാൾ വലിയ ലോക്സഭാ മണ്ഡലങ്ങൾ!
കേരളത്തെക്കാൾ വലിയ ലോക്സഭാ മണ്ഡലങ്ങൾ!
Wednesday, April 17, 2024 3:04 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇരുപതു ലോക്സഭാ മണ്ഡലങ്ങളുള്ള കേരളത്തിന്‍റ ഇരട്ടിയോളം വിസ്തൃതിയുള്ള ലോക്സഭാ മണ്ഡലം ഇന്ത്യയിലുണ്ട്. ചൈന അതിർത്തിയിലുള്ള ലഡാക് ആണത്. വിസ്തൃതിയിൽ ഏറ്റവും ചെറിയ മണ്ഡലം തലസ്ഥാനമായ ഡൽഹിയിലെ ചാന്ദ്നി ചൗക്കും. കേരളത്തിലെ ഒരു ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തെക്കാൾ കുറവാണ് ഇന്ത്യയിലെ ഏറ്റവും കുറവ് വോട്ടർമാരുള്ള അഞ്ചു ലോക്സഭാ മണ്ഡലങ്ങൾ ചേർന്നുള്ളത്- വെറും 7,56,820 വോട്ടർമാർ.

എന്നാൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലായി മൊത്തം 1.16 കോടി (1,16,51,249) വോട്ടർമാരുണ്ട്. 30 ലക്ഷത്തോളം (29,53,915 പേർ) വോട്ടർമാരുള്ള തെലുങ്കാനയിലെ മൽകാജ്ഗിരിയാണു രാജ്യത്തെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം. ഏറ്റവും കുറവ് വോട്ടർമാരുള്ളതു ലക്ഷദ്വീപിലാണ്- 47,972 വോട്ടർമാർ. ഏറ്റവും ചെറിയ അഞ്ചു നിയോജക മണ്ഡലങ്ങളുടേതിന്‍റെ 15.4 ഇരട്ടിയാണ് വലിയ അഞ്ചു നിയോജക മണ്ഡലങ്ങളിലെ മൊത്തം വോട്ടർമാരുടെ എണ്ണം.

പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന് താർ മരുഭൂമി ഉൾപ്പെടുന്ന രാജസ്ഥാനിലെ ബാർമർ മണ്ഡലമാണു വിസ്തൃതിയിൽ രണ്ടാമത്. ലഡാക്ക് (1,73,266 ചതുരശ്ര കിലോമീറ്റർ), ബാർമർ (71,601 ചതുരശ്ര കിലോമീറ്റർ), ഗുജറാത്തിലെ കച്ച് (41,644 ചതുരശ്ര കിലോമീറ്റർ), അരുണാചൽ വെസ്റ്റ് (40,572 ചതുരശ്ര കിലോമീറ്റർ), അരുണാചൽ ഈസ്റ്റ് (39,749 ചതുരശ്ര കിലോമീറ്റർ) എന്നിവയാണു വലുപ്പത്തിൽ മുന്നിലുള്ള ആദ്യ അഞ്ച് മണ്ഡലങ്ങൾ. ലഡാക്കിന് 1.73 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഉള്ളപ്പോൾ 20 മണ്ഡലങ്ങളുള്ള കേരളത്തിന്‍റെ ആകെ വിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പിൽ രസകരമായ വൈവിധ്യങ്ങളും വ്യത്യാസങ്ങളുമാണ് 543 പാർലമെന്‍റ് മണ്ഡലങ്ങളിലുമുള്ളത്.


വനിതാ സംവരണം നടപ്പാക്കുന്നതിനു മുന്നോടിയായി 2026ലോ, 2027ലോ നടത്തുന്ന മണ്ഡല പുനർവിഭജനത്തോടെ മൊത്തം ലോക്സഭാ സീറ്റുകൾ 543ൽ നിന്ന് 753 ആയി ഉയരും. അതോടെ മണ്ഡലങ്ങളുടെ വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും മാറ്റം വരും. ജനസംഖ്യാ നിയന്ത്രണം വിജയകരമാക്കിയ കേരളത്തിലെ മണ്ഡലങ്ങളുടെ എണ്ണം 20ൽ നിന്ന് 19 ആയി കുറയും. എന്നാൽ യുപി, ബിഹാർ, കർണാടക അടക്കം മിക്ക സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.