x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലിസുകാരെ ഗുണ്ടാസംഘം ആക്രമിച്ചു


Published: August 17, 2026 07:13 AM IST | Updated: August 17, 2026 07:13 AM IST

കൊച്ചി: കൊച്ചിയില്‍ പൊലിസുകാര്‍ക്ക് നേരെ ഗുണ്ടാസംഘത്തിന്‍റെ ആക്രമണം. സംഭവത്തില്‍ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കര സ്‌റ്റേഷനിലെ എസ്‌ഐ ടി.എ. അഫ്‌സല്‍, ഡ്രൈവര്‍ ഇ.എം. അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയ്ക്കും കഴുത്തിനും പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

പാലാരിവട്ടം പൂണിത്തുറ ഇന്ദിര റോഡില്‍ തയ്യില്‍ വീട്ടില്‍ റിക്കി ബെന്‍ (31), സുഹൃത്ത് പാലാരിവട്ടം പൂണിത്തുറ മെയിന്‍ റോഡ് ചുള്ളിപ്പറമ്പില്‍ വീട്ടില്‍ ജോയല്‍ (30) എന്നിവരെയാണ് എളമക്കര പൊലിസ് അറസ്റ്റ് ചെയ്തത്.

സ്വാതന്ത്ര്യദിന രാത്രിയില്‍ ഇടപ്പള്ളി കാര്‍ത്തിക ബാറിന് സമീപമായിരുന്നു സംഭവം. സമയപരിധി കഴിഞ്ഞിട്ടും മദ്യത്തിനായി ബാറിന് മുന്നില്‍ നിന്നവരെ പിന്തിരിപ്പിക്കാന്‍ എത്തിയതായിരുന്നു പൊലിസുകാര്‍. ഇവര്‍ നിര്‍ദേശം നല്‍കിയതോടെ പലരും പിരിഞ്ഞുപോയെങ്കിലും റിക്കി ബെന്നും ജോയലുമടങ്ങുന്ന അഞ്ചംഗ സംഘം അവിടെത്തന്നെ നിലയുറപ്പിച്ചു. പൊലിസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ മൂന്നുപേര്‍ കൂടി സ്ഥലം വിട്ടു.

എന്നാല്‍ റിക്കി ബെന്നും ജോയലും പൊലിസിനെ ആക്രമിക്കുകയായിരുന്നു. ആദ്യം അനീഷിനെയാണ് കൈയേറ്റം ചെയ്തത്. തടയാന്‍ ശ്രമിച്ച എസ്‌ഐയെയും സംഘം ആക്രമിച്ചു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി. ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റുന്നതിനിടെ റിക്കി ബെന്‍ പൊലിസ് ജീപ്പിന്‍റെ പിന്‍ചില്ല് ഇടിച്ചുതകര്‍ത്തു. പ്രതികള്‍ അക്രമാസക്തരായതോടെ പൊലിസ് ബസ് എത്തിച്ചാണ് ഇവരെ സ്‌റ്റേഷനിലേക്ക് മാറ്റിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags : nattu vishesham Police officers attacked by a gang

Recent News

Corehub Up