x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃണമൂലിനെതിരേ വീണ്ടും മോദി


Published: March 9, 2026 06:36 AM IST | Updated: March 9, 2026 06:36 AM IST

ന്യൂഡല്‍ഹി: രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിലുണ്ടായ വിവാദത്തിത്തെത്തുടർന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആക്രമണം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

വനിതാദിനത്തില്‍ രാഷ്‌ട്രപതി അപമാനിക്കപ്പെട്ടുവെന്നു പറഞ്ഞ മോദി ജനാധിപത്യമര്യാദകളെവരെ തൃണമൂല്‍ കോണ്‍ഗ്രസ് അപമാനിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.

അതിനിടെ രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളിലും പ്രോട്ടോകോള്‍ ലംഘനങ്ങളിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ ബംഗാള്‍ ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. നാലു കാര്യങ്ങളിലാണു വിശദീകരണം തേടിയിരിക്കുന്നത്.

അതേസമയം രാഷ്‌ട്രപതിയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നും പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടില്ലെന്നുമാണു മമത ബാനർജിയുടെ വാദം. രാഷ്‌ട്രപതിയുടെ പദവിയെ ബിജെപി രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും മമത കുറ്റപ്പെടുത്തി.

Tags : Modi again against Trinamool

Recent News

Corehub Up