Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Applications

എട്ടു പ്രതികൾ ജാമ്യ ഹർജി നൽകി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പാളയം ലോക്കൽ കമ്മറ്റി സെക്രട്ടറി ഐ.പി. ബിനു അടക്കം എട്ട് പ്രതികൾ ജാമ്യ ഹർജി ഫയൽ ചെയ്തു.

കേസിലെ ഒൻപതാം പ്രതി ആനയറ സ്വദേശി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ടി. ഗീനാകുമാരിയുടെ പിഴവു മൂലമാണെന്ന് ആരോപിച്ച് ഇവരെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നു നീക്കിയിരുന്നു.

ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. നസീറയാണ് ഹർജികൾ പരിഗണിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാടിനെ തുടർന്ന് ഹരീഷ്കുമാറിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ തങ്ങൾക്കും ലഭിക്കുമെന്നു പ്രതീക്ഷിച്ചാണ് മറ്റു പ്രതികളും ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.

ഇവരുടെയെല്ലാം ജാമ്യ ഹർജികൾ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറുടെ കർക്കശ നിലപാടിനെ തുടർന്ന് കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി പുതുതായി ചുമതലയേറ്റ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ്കുമാർ ഹാജരായി.

Business

ലോകകപ്പ് പോസ്റ്റര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഫിഫ വേള്‍ഡ് കപ്പ് 2026നോടനുബന്ധിച്ച് കോമണ്‍ ഗ്രൗണ്ട് ഫിഫ വേള്‍ഡ് കപ്പ് 2026 അന്താരാഷ്ട്ര പോസ്റ്റര്‍ അവാര്‍ഡുകള്‍ക്കായി ലബോറട്ടറി ഓഫ് വിഷ്വല്‍ ആര്‍ട്ട് കമ്യൂണ്‍ എന്‍ട്രികള്‍ ക്ഷണിച്ചു.

മൊത്തം 101 പോസ്റ്ററുകളാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കുക. ഇതിൽ നിന്നും ജൂറി തെരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്ക് യഥാക്രമം 10 ലക്ഷം, അഞ്ച് ലക്ഷം, രണ്ടര ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ ലഭിക്കും. 17 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാം.

പെയിന്‍റിംഗ്, ഡ്രോയിംഗ്, കൊളാഷ്, ഫോട്ടോഗ്രഫി, പ്രിന്‍റ് മേക്കിംഗ്, ടെക്സ്റ്റൈല്‍ അടിസ്ഥാനമാക്കിയ സൃഷ്ടികള്‍, മിക്സ്ഡ് മീഡിയ, ഡിജിറ്റല്‍ ഫോര്‍മാറ്റുകള്‍ എന്നിവ ഉള്‍പ്പെടെ ഏത് ദ്വിമാന മാധ്യമത്തിലും സൃഷ്ടികള്‍ തയാറാക്കാം.

ജൂലൈ ആറാണ് പോസ്റ്ററുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഡിജിറ്റല്‍ ഫയലുകള്‍ [email protected] എന്ന വിലാസത്തില്‍ മെയില്‍ വഴി സമര്‍പ്പിക്കാം. ജൂലൈ 13ന് വിജയികളെ പ്രഖ്യാപിക്കും.

Education

ഡിഎല്‍എഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2026-2028 വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. httsp://kbpe. kerala.gov.in/deled2026 എന്ന വെബ്സൈറ്റ് മുഖേന ജൂണ്‍ 15 വരെ അപേക്ഷിക്കാം.

അപേക്ഷ ഫീസായി അഞ്ചു രൂപ അടയ്ക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ഫീസ് അടയ്ക്കേണ്ടതില്ല. മാനേജ്മെന്‍റ് ക്വാട്ടയില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് എയ്ഡഡ് ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് പോസ്റ്റായോ അപേക്ഷ നല്‍കണം.

ഇത്തം അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയിരിക്കണം. ന്യൂനപക്ഷ ഐടിഇ കളിലേക്ക് പൊതു മെറിറ്റടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള 50 ശതമാനം സീറ്റുകളിലേക്കുള്ള അപേക്ഷകളും ബന്ധപ്പെട്ട ഐടിഇ മാനേജര്‍മാര്‍ക്ക് നല്‍കണം.

മാനേജര്‍മാര്‍ക്ക് നല്‍കുന്ന അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും നല്‍കേണ്ടതാണ്. വിശദമായ നോട്ടിഫിക്കേഷനും വെബ്സൈറ്റില്‍.

National

സിബിഎസ്ഇ പുനർ മൂല്യനിർണയം; ഇന്ന് അർധരാത്രി വരെ അപേക്ഷിക്കാം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഉത്തരപ്പേപ്പറുകളുടെ പുനർ മൂല്യനിർണയത്തിനുള്ള സമയപരിധി നീട്ടി. ഇന്നലെയാണു സമയപരിധി അവസാനിക്കേണ്ടിയിരുന്നതെങ്കിലും ഇന്ന് അർധരാത്രി വരെ അപേക്ഷ സമർപ്പിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു.

ബോർഡിന്‍റെ ഓണ്‍ലൈൻ പോർട്ടലിൽ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടാകുകയും പരാതികളുയരുകയും ചെയ്തതിനെത്തുടർന്നാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം നീട്ടിയത്. പുനർ മൂല്യനിർണയത്തിനുള്ള പോർട്ടൽ തുറന്നിട്ടും അപേക്ഷ സമർപ്പിക്കുന്നതിൽ പ്രതിസന്ധി നേരിട്ട വിദ്യാർഥികൾക്ക് ആശ്വാസം പകരുന്നതാണ് സിബിഎസ്ഇയുടെ തീരുമാനം.

പുനർ മൂല്യനിർണയത്തിനായുള്ള പോർട്ടൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുറന്നത്. സാങ്കേതിക തടസങ്ങൾക്കിടയിൽ അപേക്ഷ സമർപ്പിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് നിരവധി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.

അതിനിടെ, സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി 12-ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിൽനിന്ന് കോഎംപ്റ്റ് കന്പനിയുടെ പ്ലാറ്റ്ഫോമിനെ നീക്കം ചെയ്തെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും പുനർമൂല്യനിർണയത്തിന് സിബിഎസ്ഇ കോഎംപ്റ്റിന്‍റെ സേവനംതന്നെ തുടരുമെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

National

പുനർമൂല്യനിർണയത്തിനു ലഭിച്ചത് 44,000 അപേക്ഷകൾ: സിബിഎസ്ഇ

ന്യൂഡൽഹി: പുനർമൂല്യനിർണയത്തിനും വേരിഫിക്കേഷനുമായി ബുധനാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുവരെ 43,980 വിദ്യാർഥികൾ അപേക്ഷകൾ ലഭിച്ചതായി സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ).

പുനർമൂല്യനിർണയം ആവശ്യപ്പെട്ട് 39,056 അപേക്ഷകളും ഉത്തരക്കടലാസിന്‍റെ സ്കാൻചെയ്ത കോപ്പി വീണ്ടും പരിശോധിക്കുന്ന നടപടിയായ വെരിഫിക്കേഷനായി 4,924 പേരുമാണ് അപേക്ഷ സമർപ്പിച്ചതെന്നും സിബിഎസ്ഇ അറിയിച്ചു.

ഈ സേവനങ്ങൾക്കായി ചൊവ്വാഴ്ചയാണ് സിബിഎസ്ഇയുടെ പോർട്ടൽ നിലവിൽവന്നത്.

Education

കാലടി സർവകലാശാല അപേക്ഷ ക്ഷണിച്ചു

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദം, ബിഎഫ്എ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

മൂന്നു വര്‍ഷ ബിരുദം, നാലു വര്‍ഷ ഓണേഴ്‌സ് ബിരുദം, നാലു വര്‍ഷ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിങ്ങനെ മൂന്നു വിധത്തില്‍ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കാന്‍ കഴിയും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15.

International

തൊഴിൽ വിപണിയിൽ കടുത്ത പ്രതിസന്ധി; ഒരു വർഷത്തിനിടെ 12,000 ജോലിക്ക് അപേക്ഷിച്ചിട്ടും നിരാശ മാത്രം, യുവാവിന്‍റെ കുറിപ്പ് വൈറൽ

ന്യൂയോർക്ക്: കോവിഡ് മഹാമാരിക്ക് ശേഷം ആഗോള തൊഴിൽ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്‍റെ നേർക്കാഴ്ചയായി ഒരു ഉദ്യോഗാർത്ഥിയുടെ കുറിപ്പ്. ഉപരിപഠനം കഴിഞ്ഞിറങ്ങി ഒരു വർഷമായിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്ന് മാനസികമായി തളർന്ന ഒരു യുവാവ് റെഡ്ഡിറ്റിൽ ‌പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2025 മേയിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ താൻ കഴിഞ്ഞ ഒരു വർഷത്തിനിടെ പന്ത്രണ്ടായിരത്തിലധികം (12,000) ജോലികൾക്ക് അപേക്ഷിച്ചിട്ടും ഒരെണ്ണം പോലും ലഭിച്ചില്ലെന്ന് യുവാവ് വെളിപ്പെടുത്തുന്നു.

ലിങ്ക്ഡ്ഇൻ വഴി ആറായിരത്തോളവും, ഇൻഡീഡ് വഴി 4500-ഓളം, ഗ്ലാസ്ഡോർ വഴി 664, നൗക്രിഗൾഫ് വഴി 900 എന്നിങ്ങനെയാണ് വിവിധ തൊഴിൽ പോർട്ടലുകളിലൂടെ ഇയാൾ അപേക്ഷകൾ സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ തനിക്ക് ആരുടെയും ഉപദേശങ്ങൾ ആവശ്യമില്ലെന്നും, ഭയത്തിനും അപമാനത്തിനും അപ്പുറം മനസ്സിൽ ഇപ്പോൾ ശൂന്യത മാത്രമാണെന്നും യുവാവ് കുറിച്ചു. ഇത്രയും കാലം താൻ എങ്ങനെ അതിജീവിച്ചു എന്ന് തനിക്ക് തന്നെ അറിയില്ലെന്നും, മാനസികമായി താൻ ഇപ്പോൾ പൂർണ്ണമായും തളർന്നുപോയെന്നും യുവാവ് തന്‍റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

 

Kerala

വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനം;ജൂൺ മൂന്നു വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ മൂന്നിനു വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. ജൂൺ എട്ടിന് ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.

അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ തൊട്ടടുത്ത സർക്കാർ/എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.

https://admission.vhseportal.kerala.gov.in / www.vhscap.kerala.gov.in ൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ‘Apply Online’ ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം.

സംസ്ഥാനത്തെ 389 വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സ്പോർട്സ് സ്‌കൂളുകളിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ ഒഴികെയുള്ള 41 സ്‌കിൽ അധിഷ്ഠിത എൻഎസ്ക്യൂഎഫ് കോഴ്‌സുകൾക്ക് ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നടത്തുന്നത്.

University News

കാലിക്കട്ടില്‍ ബിഎഡ് പ്രവേശനം: ജൂണ്‍ മൂന്ന് വരെ അപേക്ഷിക്കാം

 കാലിക്കറ്റ് സര്‍വകലാശാല 2026 - 27 അധ്യയന വര്‍ഷത്തെ ബിഎഡ്, ബിഎഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ മൂന്ന്. അപേക്ഷാ ഫീസ് എസ്‌സി / എസ്ടി - 255 രൂപ, മറ്റുള്ളവര്‍ - 800 രൂപ. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും (ജനറല്‍, മാനേജ്‌മെന്‍റ്, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, ഡിഫന്‍സ്, ടീച്ചേര്‍സ് എന്നീ സംവരണ വിഭാഗക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്‌മെന്‍റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതാത് കോളജിലേക്ക് നല്‍കുന്നതും കോളജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സിലാണ്. സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് കാലിക്കട്ട് സര്‍വകലാശാല 2026 ബിഎഡ് ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്. മാനേജ്‌മെന്‍റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷക്ക് പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ https://admission.uoc.ac.in/. ഫോണ്‍: 0494 2407017, 2407016, 2660600.

പരീക്ഷാഫലം

 എട്ടാം സെമസ്റ്റര്‍ ബിടെക് (2014 സ്‌കീം) (2014, 2015 പ്രവേശനം) ഏപ്രില്‍ 2022, (2016 പ്രവേശനം) നവംബര്‍ 2021, (2017 പ്രവേശനം) നവംബര്‍ 2022, (2018 പ്രവേശനം) നവംബര്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ ആറ് വരെ അപേക്ഷിക്കാം.

ഒമ്പതാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി ഹോണേഴ്‌സ് റഗുലര്‍, സപ്ലിമെന്‍ററി നവംബര്‍ 2025, സപ്ലിമെന്‍ററി ഏപ്രില്‍ 2026 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2025 സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സര്‍വകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) ബിടെക് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2024 സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്ക് ജൂണ്‍ എട്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്‌സ് (2020 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി - അക്വാകള്‍ച്ചര്‍ ആൻഡ് ഫിഷറി മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, എംഎ - സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്പെഷ്യല്‍, ഡെവലപ്‌മെന്‍റ് ഇക്കണോമിക്‌സ് നവംബര്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ബിസിനസ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, മലയാളം വിത് ജേണലിസം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എംഎസ്‌സി ഫിസിക്‌സ്, എംഎസ്‌സി ബോട്ടണി നവംബര്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

 

Business

മുത്തൂറ്റ് സ്നേഹസമ്മാനം 2026: അപേക്ഷ ക്ഷണിച്ചു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സിഎസ്ആർ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കലാകാരന്മാര്‍, അവരുടെ വിധവകള്‍, എഴുത്തുകാര്‍ എന്നിവര്‍ക്കു പ്രതിമാസ ധനസഹായം നല്‍കുന്ന മുത്തൂറ്റ് സ്നേഹസമ്മാനം 2026 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ 20 കലാകാരന്മാര്‍ക്കാണു പ്രതിമാസം 5000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നത്.

കഥകളി, ചെണ്ട, മൃദംഗം, സരസ്വതി വീണ, തംബുരു, നാഗസ്വരം, ഇടയ്ക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചേങ്ങില, ഇലത്താളം, കൊമ്പ്, ഓടക്കുഴല്‍ തുടങ്ങി കേരളത്തിലെ പരമ്പരാഗത ക്ഷേത്രകലാരൂപങ്ങളുമായി ബന്ധപ്പെട്ട കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ലഭിച്ച പുരസ്കാരങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും വിവരങ്ങളും പകര്‍പ്പുകളും, ബന്ധപ്പെട്ട കലാരംഗത്തെ വിദഗ്ധന്‍റെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവസഹിതം മാനേജിംഗ് ഡയറക്ടര്‍, ദ മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസ്, എന്‍എച്ച് ബൈപ്പാസ്, പാലാരിവട്ടം, കൊച്ചി - 682028 എന്ന വിലാസത്തില്‍ ഈമാസം 30ന് വൈകുന്നേരം 5.30നകം നല്‍കണം.

Education

ബിടെക് ലാറ്ററൽ എൻട്രി / വർക്കിംഗ് പ്രഫഷണൽ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2026- 27 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രഫഷണൽ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭിക്കും.

തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. വെബ്സൈറ്റ് വഴി ഓൺലൈനായി മേയ് 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.

ഓൺലൈൻ അപേക്ഷ മേയ് 26 വരെ നൽകാം. പൊതുവിഭാഗത്തിന് 1,100 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ്‌ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2324396, 2560327.

Education

കെ മാറ്റ് II: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2026 അധ്യയനവർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെമാറ്റ് സെക്‌ഷൻ II ) വിദ്യാർഥികൾക്ക് മേയ് അഞ്ചിന് വൈകുന്നേരം നാലുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.

പ്രവേശനപരീക്ഷ മേയ് മാസത്തിൽ നടക്കും. തീയതി പിന്നീട് വിജ്ഞാപനം ചെയ്യും.

വിശദ വിവരങ്ങൾക്കു പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക. ഫോൺ: 0471 2332120, 2338487.

Education

ആര്‍ജിസിബി പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ഓഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ മേഖലകളിലെ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷം സാധുതയുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (യുജിസി/ സിഎസ്ഐആര്‍/ ഐസിഎംആര്‍/ ഡിബിടി/ ഡിഎസ്ടി-ഇന്‍സ്പയര്‍) ഉണ്ടായിരിക്കണം.

ഉയര്‍ന്ന പ്രായപരിധി 28 വയസ്. എസ്‌സി/എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍, വനിതകള്‍, ഒബിസി വിഭാഗക്കാര്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 10.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്നോളജി വകുപ്പിന്‍റെ ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സിലിന് (ബ്രിക്) കീഴിലുള്ള ഒരു സ്ഥാപനമാണ് ആര്‍ജിസിബി.കൂടുതല്‍ വിവരങ്ങള്‍ക്ക്, https:// rgcb.res.in/ phdadmission-Aug2026 സന്ദര്‍ശിക്കുക.

Education

അപേക്ഷ ക്ഷണിച്ചു

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും പ്രാദേശിക കാമ്പസുകളിലും 2026-27 അധ്യയനവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

കാലടി, തിരൂര്‍, പയ്യന്നൂര്‍ പ്രാദേശിക കാമ്പസുകളിലാണ് എംഎസ്ഡബ്ല്യു പ്രോഗ്രാം നടത്തുന്നത്. 7500 രൂപയാണു വാര്‍ഷിക ഫീസ്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അംഗീകരിച്ച സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. www.ssus.ac.in, ഫോണ്‍: 04842699731.

Education

ബാച്‌ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ പ്ലസ് ടു യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. എൽബിഎസ് സെന്‍റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.

www.iftk.ac.in അല്ലെങ്കിൽ www.lbscentre.kerala.gov.in വെബ്‌സൈറ്റുകൾ വഴി മേയ് 31 വരെ അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0474-2547775, 9447710275.

Education

പാലാ ബ്രില്ല്യന്‍റിൽ ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: പാലാ ബ്രില്ല്യന്‍റിൽ ഈ വർഷത്തെ നീറ്റ്, കീം, ഐസർ, സിയുഇടി തുടങ്ങിയ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

29ന് ആരംഭിക്കുന്ന ഓഫ്‌ലൈൻ ക്രാഷ് ബാച്ചുകളിലേക്കും, 23, 29 തീയതികളിൽ പുതുതായി ആരംഭിക്കുന്ന ഓണ്‍ലൈൻ ക്രാഷ് ബാച്ചുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

12-ാം ക്ലാസ്‌ പൂർത്തിയാക്കിയവർക്കും ഈ വർഷം പരീക്ഷ എഴുതുന്നവർക്കും അഡ്മിഷൻ നേടാവുന്നതാണ്. കേരളത്തിലുടനീളം 30 സെന്‍ററുകളിലായി ക്രാഷ് പ്രോഗ്രാം ക്രമീകരിച്ചിട്ടുണ്ട്.

സ്റ്റഡി മെറ്റീരിയൽസ്, റിവിഷൻ ടെസ്റ്റുകൾ, മോഡൽ പരീക്ഷകൾ, മെന്‍റർ സംവിധാനം എന്നിവ ക്രാഷ് കോഴ്സിന്‍റെ പ്രത്യേകതയാണ്. ബോർഡ് പരീക്ഷയുടെ മാർക്കിനെ അടിസ്ഥാനമാക്കി വിവിധങ്ങളായ സ്കോർഷിപ്പുകൾക്കുള്ള അവസരവും ഉണ്ടായിരിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും www.brilliantpala.org. സന്ദർശിക്കുക. ഫോണ്‍: 0482 - 2206100, 9188900647.

Education

സിഐഎഎസ്എലിൽ അപേക്ഷ ക്ഷണിച്ചു

കൊച്ചി: സിയാലിന്‍റെ അനുബന്ധ സ്ഥാപനമായ സിഐഎഎസ്എൽ അക്കാദമി വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കുസാറ്റിന്‍റെ അംഗീകാരമുള്ള പിജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്‍റ്, എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിംഗിൽ അഡ്വാൻസ്ഡ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ എയർപോർട്ട് പാസഞ്ചർ സർവീസ് മാനേജ്‌മെന്‍റ്, എയർപോർട്ട് റാംപ് സർവീസ് മാനേജ്‌മെന്‍റ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

പിജി ഡിപ്ലോമ കോഴ്‌സുകൾ ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആറു മാസവും ദൈർഘ്യമുള്ളതാണ്. ഓരോ കോഴ്‌സുകൾക്കും 50 സീറ്റുകൾ വീതമാണുള്ളത്. താല്പര്യമുള്ളവർ https: //academy.ciasl.aero/ എന്ന ലിങ്ക് വഴി അപേക്ഷിക്കണം. ഫോൺ: 8848000901, 0484-2611785. ഇമെയിൽ: [email protected].

Education

കെ-ടെറ്റ്: മാർച്ച് ഏഴുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https:// ktet.kerala.gov.in വെബ്‌പോർട്ടൽ വഴി 26 മുതൽ മാർച്ച് ഏഴുവരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala .gov.in, https:// pareekshabhavan .kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

Education

ആക്ടിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

തൃശൂർ: ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാള സിനിമാരംഗത്തെ പ്രമുഖരായ അഭിനേതാക്കളും അഭിനയപരിശീലകരും ചേർന്ന് രണ്ടുമാസത്തെ ആക്ടിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ ഇരുപതു വാരാന്ത്യങ്ങളിലായാണ് കോഴ്സ് നടക്കുക. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 9447000830.

Education

വീഡിയോ എഡിറ്റിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്‍ററുകളിൽ മാർച്ച് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.kma.ac.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്പത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422275, 9447607073.

Education

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിംഗ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ സോഷ്യൽ സയൻസ/ നിയമം/ മാനേജ്മെന്‍റ്/ കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉപരിപഠനം (PG/PhD കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ അധികമാകരുത്. www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മാനദണ്ഡങ്ങളും നിർദേശങ്ങളും അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.

അവസാന തീയതി ഫെബ്രുവരി അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ ഡയറക്ടറേറ്റിൽ ബന്ധപ്പെടണം. ഫോൺ: 0471 2727379.

University News

കോളേജ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിച്ചു

 നാല് വർഷ ബിരുദ പ്രോഗ്രാം ( 2024 - 25 ബാച്ച് ) നാലാം സെമസ്റ്റർ വിദ്യാർഥികളിൽ നിന്ന് മേജർ നിലനിർത്തിക്കൊണ്ടുള്ള കോളേജ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ.

കോൺടാക്ട് ക്ലസ്

 2025 ഡിസംബർ 20-ന് നടത്താനിരുന്ന വിദൂര വിഭാഗം ആറാം ( 2023 പ്രവേശനം ) ബികോം. വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസ് ജനുവരി 24-നും ബിബിഎ. വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസ് ജനുവരി 31-നും നടത്തും.

 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാഅപേക്ഷ

 അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായ ഒന്ന്, രണ്ട് സെമസ്റ്റർ എംഎഡ്. (2002 സിലബസ് - 2002 മുതൽ 2012 വരെ പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് ഓഫ്‌ലൈനായി ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.

Education

അപേക്ഷ ക്ഷണിച്ചു

കൊച്ചി: മലിനജല സംസ്‌കരണ പ്ലാന്‍റ് ഓപ്പറേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

കറുകുറ്റി എസ്‌സിഎംഎസ് സ്‌കൂള്‍ ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ആരംഭിച്ച കോഴ്‌സില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9895250910, 9497039516, ഇ- മെയില്‍: [email protected].

Kerala

ആശ്വാസകിരണം പദ്ധതിയില്‍ 2018 മുതലുള്ള അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കും

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു പെട്ടെന്ന് ബോധോദയം! ആശ്വാസകിരണം സാമൂഹിക സുരക്ഷാ പദ്ധതിയില്‍ 2018 മുതല്‍ പൊടിപിടിച്ചുകിടക്കുന്ന അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനം.

ചില വിഭാഗങ്ങള്‍ക്കു മസ്റ്ററിംഗ് പോലും ഇല്ലാതെ അപേക്ഷകള്‍ തീര്‍പ്പാക്കി ധനസഹായം അനുവദിക്കാന്‍ സാമൂഹിക നീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കീഴുദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കിടപ്പുരോഗികളെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവര്‍ക്കു പ്രതിമാസം 600 രൂപ ധനസഹായം നല്‍കുന്നതാണ് ആശ്വാസ കിരണം പദ്ധതി. രോഗികളെ പരിചരിക്കുന്നവര്‍ക്ക് അവരുടെ ഉപജീവനത്തിനായി തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴിയാണു പദ്ധതി നടപ്പാക്കുന്നത്.

2018 ഏപ്രില്‍ ഒന്നു മുതലുളള അപേക്ഷകരെ സ്ഥിരമായ നാഡീസംബന്ധമായ വൈകല്യമുള്ള ഗുണഭോക്താക്കള്‍, പ്രായാധിക്യംകൊണ്ടും മറ്റു ഗുരുതര രോഗങ്ങളാല്‍ കിടപ്പിലായവരുമായ ഗുണഭോക്താക്കള്‍ എന്നിങ്ങനെ തരംതിരിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണു നിര്‍ദേശം.

സ്ഥിരമായ നാഡീസംബന്ധമായ വൈകല്യമുള്ള വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെടുന്ന 2018 മാര്‍ച്ച് 31 നുശേഷമുള്ള അപേക്ഷകരെ അടിയന്തരമായി പരിഗണിക്കാനും നിര്‍ദേശമുണ്ട്.

രണ്ടാമത്തെ വിഭാഗത്തില്‍പെടുന്നവരില്‍നിന്നുള്ള ഓരോ അപേക്ഷകളും പ്രത്യേകമായി പരിഗണിച്ച് സൂക്ഷ്മ പരിശോധന നടത്തിയശേഷം സഹായം അനുവദിക്കണമെന്നും സാമൂഹിക നീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുമ്പ് ധനസഹായം അനുവദിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതടക്കമുള്ള നിബന്ധനകള്‍ അധികൃതര്‍ മുന്നോട്ടുവച്ചിരുന്നു.

സര്‍ക്കാരിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകാരണമാണ് 2018 മുതലുള്ള അപേക്ഷകള്‍ ഇതുവരെ പരിഗണിക്കാതിരുന്നതെന്നാണു സാമൂഹിക നീതി വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ മാത്രം കുറച്ചുപേര്‍ക്കു സര്‍ക്കാര്‍ തുക നല്‍കിയിരുന്നു.

അതിനിടെ കോടതി, ലീഗല്‍ സര്‍വീസ് അഥോറിറ്റി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരെ സമീപിച്ചതിന്‍റെ അടിസ്ഥാനത്തിലും ചിലര്‍ക്കു സഹായധനം നല്‍കി.

അത്യാവശ്യമല്ലാത്ത പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നതിനിടെയാണ് ആശ്വാസകിരണം പദ്ധതിയിലെ പാവം ഗുണഭോക്താക്കളെ മറന്നുപോയത്. ഒടുവില്‍, സാമ്പത്തികാവസ്ഥ മോശമായി തുടരുന്നതിനിടെതന്നെയാണ് ഭരണകാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ പെട്ടെന്ന് പഴയ അപേക്ഷകള്‍ പൊടിതട്ടിയെടുക്കുന്നത്.

Education

ന്യൂനപക്ഷ സ്കോളർഷിപ്പിന് 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്, സി. എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് (പുതുക്കൽ), ഐടിസി ഫീ റീഇമ്പേഴ്സ്മെന്‍റ് സ്കോളർഷിപ്പ്, സിഎ / സിഎംഎ / സിഎസ് സ്കോളർഷിപ്പ്, എ.പി. ജെ. അബ്ദുൾ കലാം സ്കോളർഷിപ്പ്, സിവിൽ സർവീസ് സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ്, സിഎം റിസർച്ച് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് എന്നീ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 20 വരെയും സ്ഥാപനമേധാവികൾ പ്രസ്തുത അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നൽകേണ്ട അവസാന തീയതി 22 വരെയും ദീർഘിപ്പിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.

www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300523, 0471 2300524.

Education

സ്നേഹപൂർവം പദ്ധതി: 15വരെ അപേക്ഷ അപ്‌ലോഡ്‌ ചെയ്യാം

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം / പ്രഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂർവം പദ്ധതിയ്ക്കായി 2025-26 അധ്യയന വർഷത്തെ അപേക്ഷ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്‌ലോഡ്‌ ചെയ്യേണ്ട തീയതി ജനുവരി 15 വരെ നീട്ടി.

കൂടുതൽ വിവരങ്ങൾക്ക്: http://kssm.ikm.in.

Kerala

സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല.

കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Kerala

മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും 2025 ജനുവരി 1നും ഒക്ടോബർ 31നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന ‘മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.      

ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എഎവൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിൽ യോഗ്യത കൈവരിക്കുന്നവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും. 

Kerala

റേഷന്‍ കടകള്‍ വഴി ഇനി പാസ്‌പോര്‍ട്ടിന്‍റെ അപേക്ഷയും നല്‍കാം: മന്ത്രി ജി.ആര്‍. അനില്‍

 

തിരുവനന്തപുരം: കെ സ്റ്റോര്‍ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്‍റെ അപേക്ഷയും നല്‍കാമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. കെ സ്റ്റോറുകളില്‍ അക്ഷയ സെന്‍ററുകള്‍ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് കെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാര്‍ക്ക് അവശ്യ സേവനങ്ങള്‍ക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീര്‍ഘ ദൂര യാത്രകള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.

നിലവില്‍ 2300ലധികം കടകള്‍ കേരളത്തില്‍ കെ സ്റ്റോര്‍ ആയിട്ടുണ്ട്. ഓണം കഴിയുമ്പോള്‍ 14000 റേഷന്‍ കടകള്‍ കൂടി കെ സ്റ്റോര്‍ ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.

ആധാര്‍ സേവനങ്ങള്‍, പെന്‍ഷന്‍ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളെല്ലാം ഇനി കെ-സ്റ്റോര്‍ വഴി ലഭ്യമാക്കും. ആധുനിക സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലടക്കം റേഷന്‍ കടകള്‍ കെ- സ്റ്റോര്‍ ആക്കുന്നത് വഴി മൂല്യവര്‍ധിത സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കാനുതകും വിധം കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതല്‍ ശക്തമാകുമെന്നും മന്ത്രി പറഞ്ഞു.

Latest News

Corehub Up