Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Accident

Idukki

വാഹനാപകടത്തിൽ പരിക്കേറ്റു

അടിമാലി: വാളറയ്ക്കും ചീയപ്പാറയ്ക്കും ഇടയിൽ ബൈക്കും കാറും കുട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്കേറ്റു. പരിക്കേറ്റവരെ കോതമംഗലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് കോതമംഗലം ഭാഗത്തുനിന്നു വന്ന ബൈക്കും അടിമാലി ഭാഗത്തുനിന്നു വന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അടിമാലി സ്വദേശിയായ കളപ്പുരയിൽ ബിനോയ് (49 ), മകൻ വിഷ്ണു (17) എന്നിവർക്കാണ് പരിക്കേറ്റത്.

വണ്ണപ്പുറം: ജീപ്പിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് തെരുവുവിളക്ക് സ്ഥാപിക്കുന്ന രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡില്‍ ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. ശിവകുമാര്‍ (35), ആദിത്യ കുമാര്‍ (22)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

National

ഹിമാചലിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് ആറു പേർ മരിച്ചു

സിംല: ഹിമാചൽപ്രദേശിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് ആറു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു.

ഗുജറാത്തിൽനിന്നുള്ള വിനോദസഞ്ചാരികളായ അഞ്ചു പേരും ഹിമാചൽ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. ചംബ ജില്ലയിലെ കാകിറയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം.

മണാലിയിൽനിന്നു ഡൽഹൗസിയിലേക്ക് ടൊയോട്ട ഇന്നോവയിൽ യാത്ര ചെയ്ത സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ പത്തു പേരുണ്ടായിരുന്നു.

District News

കാർ കലുങ്കിലിടിച്ച് പ്രവാസി മരിച്ചു

പഴയങ്ങാടി: വിദേശത്തുനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ റോഡരികിലെ കലുങ്കിൽ ഇടിച്ച് തകർന്ന് പ്രവാസിയായ ചെറുവത്തൂർ സ്വദേശി മരിച്ചു.

പിലാത്തറ പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ചെറുകുന്ന് പുന്നച്ചേരിക്ക് സമീപത്തായിരുന്നു അപകടം. ചെറുവത്തൂർ സ്വദേശിയായ ടി.വി. അബ്‌ദുറഹ്‌മാൻ (65) ആണ് മരിച്ചത്.

ഇദ്ദേഹം സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി റോഡരികിലെ കലുങ്കിൽ ഇടിക്കുകയായിരുന്നു. ഗൾഫിൽ നിന്നു കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങി കാറിൽ നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അപകടം.

ഡ്രൈവർക്കും കൂടെയുണ്ടായിരുന്നമറ്റുള്ളവർക്കും നിസാര പരിക്കേറ്റു. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

National

സിനിമാ നിര്‍മാതാവ് ആര്‍.ബി. ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉദയ്പുര്‍: മലയാളത്തിലുള്‍പ്പെടെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച സൂപ്പര്‍ഗുഡ്‌സ് ഫിലിംസ് സ്ഥാപകന്‍ ആര്‍.ബി. ചൗധരി (72) ഉദയ്പുരില്‍ കാറപകടത്തില്‍ മരിച്ചു. ഇന്നലെയായിരുന്നു അപകടം.

മൃതദേഹം ഇന്ന് ചെന്നൈയിലെത്തിക്കും. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചു.

പുതുവസന്തം, പുരിയാത പുതിയര്‍, ചേരന്‍ പാണ്ടിയന്‍, ഗോകുലം, നാട്ടാമൈ, സുന്ദരപുരുഷന്‍, കീര്‍ത്തിചക്ര തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍. നടന്‍ ജീവ മകനാണ്.

District News

കാറുകൾ കൂട്ടിയിടിച്ച് അപകടം

എരുമപ്പെട്ടി: പന്നിത്തടത്ത് വാഹനാപകടം, നാലുപേര്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിലിടിച്ചാണ് അപകടമുണ്ടായത്. തൃത്താലയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്.

തൃത്താല കുമ്പിടി സ്വദേശികളായ അനസ്, ഖദീജ, ഷിബില്‍, ആസിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിറമനേങ്ങാട് പന്നിത്തടം മിനി മെമ്മോറിയല്‍ യൂത്ത് വോയ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചു. ഇതില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ അനസിനെ കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിലേക്കും വാരിയെല്ലിന് പരിക്കേറ്റ ഖദീജയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ അല്‍പ്പനേരം വാഹനഗതാഗതം തടസപ്പെട്ടു.

Kerala

‌വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പെരുന്തുരുത്തി: സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. നാലുകോടി വെട്ടിക്കാട് കുഴിയടിയിൽ ജോൺ ജോണിയാണ് (ജോണിച്ചൻ-77) മരിച്ചത്.

കഴിഞ്ഞ 21ന് എംസി റോഡിൽ പെരുന്ന ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ബസ് സ്കൂട്ടറിന്‍റെ പിന്നിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോണിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

ഭാര്യ:മോൻസി ജോണി തൂമ്പുങ്കൽ (ചങ്ങനാശേരി). മക്കൾ: ബിസ്മി (ദുബായ്), ബിബിൻ (ലാ ജോയ് കിഡ്സ് ഗാർമെന്‍റ്സ്, തൊടുപുഴ). മരുമക്കൾ: സോണിയ (ദുബായ്), നീതു (തൊടുപുഴ). സംസ്കാരം ശനിയാഴ്ച 10ന് നാലുകോടി സെന്‍റ് തോമസ് പള്ളിയിൽ.

District News

വാഹനാപകടത്തിൽ വ്യാപാരി മരിച്ചു

കൂത്തുപറമ്പ്: അഞ്ചരക്കണ്ടിക്കടുത്ത് കുന്നിരിക്കയിൽ വാഹനാപകടത്തിൽ വ്യാപാരി മരിച്ചു. മമ്പറം മൈലുള്ളിമെട്ടയിലെ വിജേഷ് (45) ആണ് മരിച്ചത്. അഞ്ചരക്കണ്ടി റജിസ്ട്രാർ ഓഫീസിനു മുൻവശം വർണം ഫാൻസി ഷോപ്പുടമയാണ്.

ബുധനാഴ്ച രാത്രി 10 ഓടെ കുന്നിരിക്ക യുപി സ്കൂളിന് സമീപമായിരുന്നു അപകടം. കട പൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെ എതിരേ വന്ന കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. പരേതനായ എ. ആണ്ടി -ചന്ദ്രി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിനോദൻ, വിനീഷ്.

Kerala

കാറപകടത്തില്‍ യുവാവ് മരിച്ചു

രാമപുരം: രാമപുരം-പാലാ റോഡില്‍ ഏരിമറ്റം ജംഗ്ഷനു സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കോട്ടയം കഞ്ഞിക്കുഴി സ്വദേശി പുത്തന്‍പുരയ്ക്കല്‍ വൈന്‍ മാത്യുവിന്‍റെ മകന്‍  റെയ്ഗണ്‍ ജോര്‍ജ് വൈന്‍(23) ആണ് മരിച്ചത്. വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

റോഡില്‍നിന്നും കാര്‍ താഴെയുള്ള തിട്ടയിലേക്ക് പതിച്ച് സമീപത്തുള്ള വീടിന്‍റെ മുറ്റത്തേക്കു വീഴുകയായിരുന്നു. അപകട സമയത്ത് റെയ്ഗണ്‍ വാഹനത്തിന്‍റെ പിന്‍സീറ്റിലായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റെയ്ഗണിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന റെയ്ഗണിന്‍റെ സുഹൃത്തുക്കളായ മെല്‍ബിന്‍ ബാബു, അലന്‍സണ്‍, അഭിഷേക് മാത്യു എന്നിവർക്ക് സാരമായി പരിക്കേറ്റു.

രാമപുരം സെന്‍റ് അഗസ്റ്റിന്‍ കോളജില്‍നിന്നു ഡിഗ്രി പൂര്‍ത്തിയാക്കിയ റെയ്ഗണ്‍ ഖത്തറില്‍ ജോലി ചെയ്യുന്ന പിതാവിനൊപ്പം പോകാനിരിക്കേയായിരുന്നു അപകടം. രാത്രിയില്‍ സുഹൃത്തിനെ ചിറകണ്ടത്തുള്ള വീട്ടിൽ കൊണ്ടുപോയി വിടാനായി എത്തിയപ്പോഴാണ് അപകടം നടന്നത്.

രാമപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം നാലിന് കോട്ടയം ചെറിയ പള്ളിയില്‍. അമ്മ: ജ്യോതി ജോര്‍ജ്, സഹോദരി: റേയ്‌സല്‍.

Kerala

വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു

രാമപുരം: മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റോഡില്‍ പേഴയ്ക്കാപ്പള്ളിക്ക് സമീപം വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. നിയന്ത്രണംവിട്ട് കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. രാമപുരം അമനകര വടക്കേപാറക്കുന്നേല്‍ കുര്യാക്കോസിന്‍റെ (സോയി) ഭാര്യ ഗ്രേസ് (60) ആണ് മരിച്ചത്.

ചെന്നൈയില്‍ ജോലിചെയ്യുന്ന മകളുടെ വീട്ടില്‍ പോയതിനുശേഷം തിരികെ വിമാനമാർഗം നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തി അവിടെനിന്ന് അമനകരയിലെ വീട്ടിലേക്കു പോരുന്നതിനിടെയായിരുന്നു അപകടം.

ഭര്‍ത്താവ് കുര്യാക്കോസാണ് വാഹനമോടിച്ചിരുന്നത്. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. ഗ്രേസ് ഇളങ്ങുളം പന്തപ്ലാക്കല്‍ കുടുംബാംഗമാണ്.

സംസ്‌കാരം നാളെ രാവിലെ 10ന് രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍. മകള്‍: ക്രിസ്റ്റി (ചെന്നൈ). മരുമകന്‍: യദു (ചെന്നൈ).

Movies

അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു; വിവാദ വാഹനാപകടത്തിൽ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ ചിറ്റ്  

വിവാദമായ വാഹനാപകടക്കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിനു ക്ലീന്‍ ചിറ്റ്. അപകട സമയത്ത് മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു.

അപകടം നടന്ന് രണ്ടു മാസത്തിനു ശേഷമാണ് ശാസ്ത്രീയ പരിശോധനാ ഫലം പുറത്തു വന്നത്. ഇതിനു പിന്നാലെ മദ്യപിച്ചു വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മണിയന്‍പിള്ള രാജു പ്രതികരിച്ചു. അപകടം നടന്ന സമയത്ത് വാഹനം നിര്‍ത്താതെ പോയത് തെറ്റാണ്. പക്ഷേ അത് പേടികൊണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി അഞ്ചിന് രാത്രിയിലാണ് തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിനു സമീപത്തു വച്ച് മണിയന്‍പിള്ള രാജു ഓടിച്ചിരുന്ന കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റത്.

അപകടത്തിനു പിന്നാലെ മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയതും പോലീസ് അറസ്റ്റ് ചെയ്യാന്‍ വൈകിയതും വിവാദമായിരുന്നു. സംഭവം വിവാദമായതോടെ പിറ്റേന്ന് രാവിലെ മണിയന്‍പിള്ള രാജു പോലീസ് സ്റ്റേഷനിലെത്തുകയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

അറസ്റ്റിനു പിന്നാലെ പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളില്‍ മണിയന്‍പിള്ള രാജുവിന്‍റെ കാര്‍ അമിതവേഗത്തിലായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. പക്ഷേ മദ്യപിച്ച് വാഹനമോടിച്ചതാണോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹം അതു നിഷേധിച്ചിരുന്നു.

പക്ഷേ രക്തസാംപിള്‍ കെമിക്കല്‍ ലാബിലയച്ച് പരിശോധിക്കാന്‍ പോലീസ് തീരുമാനിക്കുകയും അതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

District News

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു; ചികിത്സാ പിഴവെന്നു പരാതി

ഉപ്പുതറ : ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്‍റെ ഭാര്യ ആൻസി ആന്‍റണി ( 46) യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ഭർത്താവ് സുനിലും ബന്ധുക്കളും ആരോപിച്ചു.

മാർച്ച് 27ന് മേരികുളം കൂരാമ്പാറയ്ക്കു സമീപമാണ് അപകടം ഉണ്ടായത്. ആൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടി മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ആൻസിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രി വിട്ടെങ്കിലും രോഗം മൂർഛിച്ചതിനാൽ ചൊവാഴ്ച വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

എന്നാൽ, വേണ്ടത്ര പരിചരണം ഇവിടെ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
അപകടത്തിൽ കാര്യമായ ക്ഷതം ഉണ്ടായത് ആശുപത്രി അധികൃതർ മറച്ചുവച്ചെന്ന് ഭർത്താവ് സുനിൽ ആരോപിച്ചു. ആൻസിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ബന്ധുക്കളുടെ നിർബന്ധപ്രകാരം ഡിസ്ചാർജ് ചെയ്തു.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് ആൻസി മരിച്ചത്.


ശനിയാഴ്ച രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഫാദേഴ്സ് ഹൗസ് ഓഫ് ചപ്പാത്ത് പള്ളിയുടെ ഹെവൻവാലിയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ഉപ്പുതറ പോലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ - അലൻ, ആൽവിൻ.

National

ആൾദൈവം അശോക് ഖാരാത്തിന്‍റെ കൂട്ടാളിയും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു

മുംബൈ: ബലാത്സംഗ, തട്ടിപ്പ് കേസുകളിൽ ജയിലിലുള്ള ആൾദൈവം അശോക് ഖാരാത്തിന്‍റെ ഉറ്റ അനുയായിയും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു. ജിതേന്ദ്ര ഷെൽക്കെ (55) ഭാര്യ അനുരാധ (50) എന്നിവരാണു മരിച്ചത്.

ഇവരുടെ 14 വയസുള്ള മകന് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഹല്യാനഗർ ജില്ലയിൽ സമൃദ്ധി എക്സ്പ്രസ് വേയിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു അപകടം.

നാസിക് കേന്ദ്രമായി പ്രവർത്തിക്കുന്ന വിവാദ ആൾദൈവം അശോക് ഖാരാട്ട് ബലാത്സംഗ, തട്ടിപ്പു കേസുകളിലാണ് അറസ്റ്റിലായത്. ഖാരാത്തിന്‍റെ ബിസിനസ് പങ്കാളിയാണു ഷെൽക്കെ. ആൾദൈവം സ്ഥാപിച്ച ശിവാനിക സൻസ്ഥാൻ ട്രസ്റ്റിന്‍റെ വൈസ് പ്രസിഡന്‍റുമാണ്.

മൂന്നു ദിവസം മുന്പ് ജിതേന്ദ്ര ഷെൽക്കെയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിരുന്നു. ഷിർദി മേഖലയിലെ പ്രമുഖ ബിസിനസുകാരനാണ് ഷെൽക്കെ. മാർച്ച് 18നാണ് ബലാത്സംഗക്കേസിൽ അശോക് ഖാരാത്ത് അറസ്റ്റിലായത്. ഇയാൾ നാസിക് ജയിലിലാണ്.

ഷെൽക്കെയാണ് കാർ ഓടിച്ചിരുന്നത്. ധോത്രെ ഗ്രാമത്തിലെത്തിയപ്പോൾ കാർ നിയന്ത്രണംവിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ട്രക്കിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഖാരാട്ടിനെതിരേയുള്ള അന്വേഷണവിവരങ്ങൾ പുറത്തു വരാതിരിക്കാൻ ആസൂത്രണം ചെയ്ത അപകടമാണിതെന്നു സംശയിക്കുന്നതായി എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാർ പറഞ്ഞു. അപകടം അവിശ്വസനീയമെന്നാണ് ശിവസേന (ഉദ്ധവ്) നേതാവ് സുഷമ ആൻധാരേ പറഞ്ഞത്.

District News

വാഹനാപകടത്തിൽ മധ്യവയസ്കൻ മരിച്ചു

ബാലുശേരി: വാഹനാപകടത്തിൽ മധ്യവയസ്കൻ മരിച്ചു. ബാലുശേരി സ്വദേശി തങ്കയം ശശികുമാർ (54) ആണ് മരിച്ചത്. ബാലുശേരി പറമ്പിന്‍റെ മുകളിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം.

ശശികുമാർ സഞ്ചരിക്കുകയായിരുന്ന ബൈക്കിന്‍റെ അതേ ദിശയിൽ പോവുകയായിരുന്ന മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പ്രഫഷണൽ അനൗൺസറായിരുന്ന ശശികുമാറിന്‍റെ ശബ്ദം കേൾക്കാത്ത വേദികൾ കേരളത്തിൽ വിരളമാണ്.

രാഷ്ട്രീയ പാർട്ടി വേദികളിലും മതസംഘടനകളുടെ പരിപാടികളിലും തുടങ്ങി ചെറുതും വലുതുമായ എല്ലാ പൊതുപരിപാടികളിലും അദ്ദേഹത്തിന്‍റെ ശബ്ദം മുഴങ്ങിക്കേട്ടിരുന്നു.

ഭാര്യ ഷൈനി. മക്കൾ: അഭിമന്യു, അഭിനയ. അച്ഛൻ: പരേതനായ സി.പി. ഗോപാലൻ, അമ്മ: ശാരദ. സഹോദരങ്ങൾ: ജയചന്ദ്രൻ, ബിന്ദു മാനിപുരം.

District News

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കോടഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിപ്പൊയിൽ പാത്തിപ്പാറ സ്വദേശി പന്നക്കൽ ലിജോ തോമസ് (44) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം പുലിക്കയം അങ്ങാടിക്ക് സമീപത്താണ് അപകടം. ലിജോ സഞ്ചരിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്നു മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഭാര്യ: ജീന. മക്കൾ: നിയമോൾ, റിയോ. സംസ്കാരം ഇന്ന് വൈകുന്നേരംനാലിന് മഞ്ഞുവയൽ സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

District News

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കൊയിലാണ്ടി: നിയന്ത്രണംവിട്ട ബൈക്ക് ടെലിഫോൺ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പന്തലായനി മണ്ണാത്ത് മീത്തൽ സുനിയുടെ മകൻ അജയ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹയാത്രികൻ പൊന്നാരത്ത് ആദർശ് (20) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച പുലർച്ചെയായിരുന്നു അപകടം.

നിയന്ത്രണംവിട്ട ബൈക്ക് ഫുട്പാത്തിലിടിച്ച് കയറി സമീപത്തെ കടയുടെ മതിൽ തകർത്ത് ടെലിഫോൺ പോസ്റ്റിലിടിക്കുകയായിരുന്നു. മരണമടഞ്ഞ അജയ് താമരശേരി ഇൻഡസ് മോട്ടോർ ജീവനക്കാരനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു. നിഷയാണ് അമ്മ. സഹോദരി: അർഷ.

District News

ഉത്സവം കാണാനെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു

ആല: ശ്രീനാരായണപുരം ആലയിൽ ഉത്സവം കാണാനെത്തിയ ആൾ വാഹനാപകടത്തിൽ മരിച്ചു. കോതപറമ്പ് ആല സ്വദേശി കാട്ടിൽ ഉണ്ണിക്കൃഷ്ണന്‍റെ മകൻ പ്രിയേഷ് (35) ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടോടെ പ്രിയേഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ആല ക്ഷേത്രത്തിന് മുൻവശം തെക്കുഭാഗത്ത് നിന്നും വന്നിരുന്ന പിക്കപ്പ് വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ഇയാളെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിർമാണതൊഴിലാളിയാണ് പ്രിയേഷ്. മാതാവ്:സാവിത്രി.

NRI

സൗദിയിൽ വാഹനാപകടം; മലയാളിയായ നവവധു മരിച്ചു

ദമാം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്.

ദമാം - റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വച്ചായിരുന്നു അപകടം. ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് ഇവരുടെ വിവാഹം ദമാമിൽ നടന്നത്.

റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ഹിദ മരിച്ചു.

നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Kerala

ഇനിയൊരു അപകടം കാണാൻ വയ്യ! കരിങ്കുന്നത്ത് റോഡ് ഉപരോധം

തൊടുപുഴ: ഇടുക്കി കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളി വളവിൽ നിരന്തരം അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധം. ഇന്നു രാവിലെ കരിങ്കുന്നം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. ഇന്നലെ ഇവിടെ കാറിനു പിന്നിൽ ലോറിയിടിച്ച് അപകടമുണ്ടായി. കാറും ലോറിയും 35 അടി താഴ്ചയിലേക്കു മറിഞ്ഞു. രണ്ടു വാഹനങ്ങളും പൂർണമായി തകർന്നു. ഗർഭിണി അടക്കം അഞ്ചു പേർക്കു പരിക്കേറ്റു.

ഓട്ടത്തിനിടെ കാറിനു പിന്നില്‍ ലോറിയിടിച്ച് ഇരുവാഹനങ്ങളും 35 അടി താഴ്ചയിലേക്കു മറിഞ്ഞ് നാല് എംജി യൂണിവഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ പരിക്കു സാരമുള്ളതാണ്. പാലാ ഭാഗത്തുനിന്നു വന്ന ലോറി വളവില്‍ നിയന്ത്രണംവിട്ടതിനെത്തുടര്‍ന്ന് മുന്‍പില്‍ പോകുകയായിരുന്ന കാറിലിടിച്ചു രണ്ടു വാഹനങ്ങളും താഴേക്കു പതിക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇന്നലെ വൈകുന്നേരം 6.15നായിരുന്നു അപകടം. എംജി യൂണിവഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്‍മാരായ കോലാനി ഇലവുംതടത്തില്‍ ഇ.കെ. സജീവ് (54), അമയപ്ര തുരുത്തിപ്പള്ളില്‍ ജിന്‍സണ്‍ (53), യൂണിവേഴ്‌സിറ്റി ജീവനക്കാരായ ഏഴല്ലൂര്‍ സ്വദേശിനി സിമി (32), ചിത്തിരപുരം സ്വദേശിനി ബിഞ്ചുമോള്‍ തോമസ് (29) എന്നിവരാണ് കാറിലുണ്ടായിരുന്നത്. നാലു പേരും കോട്ടയത്തുനിന്നു ജോലികഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

ലോറിയില്‍ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി ജയകുമാര്‍ മാത്രമാണുണ്ടായിരുന്നത്. പരിക്കേറ്റ അഞ്ചു പേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബിഞ്ചുമോള്‍ ഗര്‍ഭിണിയാണ്. ഇവരെ സാരമായ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ അപകടങ്ങള്‍ തുടർക്കഥയാണ്. കഴിഞ്ഞ നവംബറില്‍ ഇതേ സ്ഥലത്ത് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. അന്നു തകര്‍ന്ന ക്രാഷ് ബാരിയര്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതിനു പിന്നാലെ നിരവധി അപകടങ്ങള്‍ മേഖലയില്‍ നടന്നു. ഇവിടെ റിബണ്‍ കെട്ടിവച്ചതു മാത്രമാണ് ഏക സുരക്ഷാ സംവിധാനം. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി ഇന്നു റോഡ് ഉപരോധിച്ചത്.

District News

കാറിടിച്ചു പോസ്റ്റ് മറിഞ്ഞ് റോഡിൽ, അദ്ഭുതകരമായ രക്ഷപ്പെടൽ

ചിങ്ങവനം: കോട്ടയം ചിങ്ങവനത്തിന് സമീപം പനച്ചിക്കാട്ട് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി പോസ്റ്റ് ഒടിഞ്ഞു വീണു. തുടർന്ന് കാർ താഴ്ചയിലേക്കു മറിഞ്ഞു. പോസ്റ്റും വൈദ്യുതി ലൈനുകളും കൂടെ റോഡിലേക്കാണ് വീണത്. ഈ സമയം ഇതുവഴി കടന്നുപോയിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പനച്ചിക്കാട് നെല്ലിക്കൽ പെരിഞ്ചേരിക്കുന്ന് റോഡിലായിരുന്നു അപകടം. സമീപത്തെ മരണവീട്ടിൽ എത്തിയ മല്ലപ്പള്ളി സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

പോസ്റ്റിലിടിച്ച് താഴ്ചയിലേക്കു മറിഞ്ഞ കാർ ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്. കാറിലുണ്ടായിരുന്ന യാത്രക്കാരും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

District News

എൻജിനിയറിംഗ് വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു

പെരിന്തൽമണ്ണ: ചെറുകര ആലുംകൂട്ടത്തിലെ റിട്ടയേർഡ് വാട്ടർ അഥോറിറ്റി എഇ കുന്പളക്കുഴി അഫ്സലിന്‍റെ മകൻ മുഹമ്മദ് ഫർഹാൻ (19) വാഹനാപകടത്തിൽ മരിച്ചു. തൃശൂർ മുണ്ടൂരിൽവച്ച് ഫർഹാൻ ഓടിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജിലെ ബിടെക് വിദ്യാർഥിയാണ് ഫർഹാൻ. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെത്തി, ഇന്നലെ രാവിലെ തിരിച്ച് കോളജിലേക്ക് പോകുന്പോഴാണ് അപകടം.

മാതാവ്: ഷാജിമോൾ പാലോളിപ്പറന്പ് (അധ്യാപിക, എഎംഎൽപി സ്കൂൾ, ചെറുകര). സഹോദരങ്ങൾ: ഡോ. ഫാത്തിമ ഫിദ (പിജി വിദ്യാർഥി, ബംഗളുരൂ), ഫിയ (എംടെക് വിദ്യാർഥി, എൻഐടി കോഴിക്കോട്). കബറടക്കം ഇന്ന് രാവിലെ ഒന്പതിന് ചെറുകര ജുമാമസ്ജിദിൽ.

District News

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

ചങ്ങരംകുളം: സംസ്ഥാനപാതയിൽ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.

ചങ്ങരംകുളം അമയിൽ സ്വദേശി കല്ലിങ്ങൽ ഷെമീറിന്‍റെ ഭാര്യ ഫാത്തിമ(40)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വളയംകുളം എംവിഎം സ്കൂളിനടുത്തുവച്ച് ഫാത്തിമയും മകൻ ഷെഫീക്കും സഞ്ചരിച്ച സ്കൂട്ടർ, കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

പരിക്കേറ്റ ഫാത്തിമയെയും മകൻ ഷെഫീക്കിനെയും നാട്ടുകാർ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഫാത്തിമയെ തൃശൂരിലെ ദയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 8.30ഓടെ മരിച്ചു.

പൊന്നാനിയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Kerala

വി.കുഞ്ഞികൃഷ്ണന്‍റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

കണ്ണൂർ: പയ്യന്നൂരിലെ മുൻ സിപിഎം നേതാവ് വി.കുഞ്ഞികൃഷ്ണന്‍റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പയ്യന്നൂർ സ്വദേശി വി.രാമചന്ദ്രൻ (87) ആണ് മരിച്ചത്.

രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ രാമചന്ദ്രനെ കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

District News

പോളിടെക്‌നിക് വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പോളിടെക്‌നിക്ക് വിദ്യാര്‍ഥി മരിച്ചു. പയ്യന്നൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അയല്‍വാസിയായ സുഹൃത്ത് അലന് (19) ഗുരുതരമായി പരിക്കേറ്റു.

അലനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ മുറിയനാവിയിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളജിലെ രണ്ടാംവര്‍ഷം മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ് രോഹിത്.

കോളജ് യൂണിയന്‍റെ ആഘോഷപരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേ സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ പിറകില്‍നിന്നു വന്നിടിക്കുകയായിരുന്നു. നീലേശ്വരത്തെ അമ്മവീട്ടില്‍ നിന്നായിരുന്നു രോഹിത് കോളജില്‍ പോയിരുന്നത്.

രോഹിതിനെ പയ്യന്നൂരിലെ വീട്ടിലേക്ക് കൊണ്ടുപോകാനായി ബൈക്കുമായി വന്നതായിരുന്നു അലന്‍. വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. സതീശന്‍-ബീന ദമ്പതികളുടെ മകനാണ് രോഹിത്. സഹോദരി: തീർഥ.

NRI

ഷാർജയില്‍ രണ്ട് വയസുകാരന്‍ കാറിടിച്ച് മരിച്ച സംഭവം; ഡ്രൈവർക്ക് മാപ്പുനൽകി മലയാളി കുടുംബം

ഷാർജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വയസുകാരനായ മകൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്ക് മാപ്പ് നൽകി മലയാളി ദമ്പതികൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയത്.

കാറോടിച്ചയാളും മലയാളിയാണ്. അപകടം മനഃപൂർവം സംഭവിച്ചതല്ലെന്നും തങ്ങളുടെ കുഞ്ഞിന്‍റെ വേർപാടിൽ മറ്റൊരാൾ കൂടി ബുദ്ധിമുട്ടനുഭവിക്കേണ്ടതില്ലെന്നും കരുതിയാണ് തീരുമാനമെടുത്തതെന്ന് കുടുംബം അറിയിച്ചു.

ഈ മാസം 11നായിരുന്നു അപകടം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ഏക മകനാണ് മരിച്ച അലൻ റൂമി. താമസസ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്.

വേസ്റ്റ് ബാഗ് കളയാൻ ഉമ്മയ്ക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പാർക്കിംഗിൽ നിന്ന് പുറത്തേക്കെടുത്ത കാറിടിച്ചത്. വാഹനത്തിന്‍റെ അടുത്ത് നിന്ന കുട്ടിയെ ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു.

അപകടം നടന്നയുടന്‍ ആംബുലന്‍സിനായി കാത്തുനില്‍ക്കാതെ ഡ്രൈവര്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവന്‍ രക്ഷിക്കാനായില്ല.

തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. രണ്ട് മാസത്തെ സന്ദർശക വീസയിൽ മാതാവിനൊപ്പം അലൻ ഷാർജയിലെത്തിയത്.

അലന്‍റെ മൃതദേഹം ദുബായിയില്‍ സംസ്‌കരിച്ച ശേഷം ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന്‍റെ പരിഗണനയിലാണ്.

Kerala

കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചല്‍പ്പെട്ടി സ്വദേശി ചായേലില്‍ പുത്തന്‍പുരയില്‍റോയ് വര്‍ഗീസ് (60) ആണ് മരിച്ചത്. എതിരെ വന്ന കാറും ബൈക്കുമായി ഇടിച്ചായിരുന്നു അപകടം.

മൂവാറ്റുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിലേക്കു പണ്ടപ്പിള്ളി ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു തിരിയുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ പോലീസെത്തി റോഡില്‍നിന്നു വാഹനങ്ങള്‍ നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു.

Kerala

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കുറവിലങ്ങാട്: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് വയലാ ആനപ്പാറയിൽ ജോസ്‌വിൻ ബിനോ (23) ആണ് മരിച്ചത്.

എംസി റോഡിൽ വെമ്പള്ളി ജംഗഷനു സമീപമായിരുന്നു അപകടം. വയലായിൽനിന്ന് ഏറ്റുമാനൂർക്ക് പോകുകയായിരുന്നു ജോസ്‌വിൻ. എതിർ ദിശയിൽനിന്ന് കുറവിലങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ട്രാവലർ.

സംസ്കാരം ഇന്ന് 4.30ന് കടപ്ലാമറ്റം സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. മുതദേഹം ഇന്ന് രാവിലെ ഒൻപതിന് വയലായിലെ വീട്ടിലും 11ന് കടപ്ലാമറ്റം മണ്ണാത്തിപ്പാറയിലെ വസതിയിലും പൊതുദർശനത്തിന് വയ്ക്കും.

National

അന്താരാഷ്‌ട്ര പിസ്റ്റൾ ഷൂട്ടർ സംഭാജി പാട്ടീൽ കാറപകടത്തിൽ മരിച്ചു

മുംബൈ: അന്താരാഷ്‌ട്ര പിസ്റ്റൾ ഷൂട്ടർ സംഭാജി പാട്ടീൽ (27) കാറപകടത്തിൽ മരിച്ചു. മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ പാൽഘർ ജില്ലയിലായിരുന്നു അപകടം.

ഗുജറാത്തിലേക്കു ഷൂട്ടിംഗ് പരിശീലനത്തിനു പോകവെയായിരുന്നു അപകടം.ഷൂട്ടർകൂടിയായ സുഹൃത്താണ് കാർ ഓടിച്ചത്. 2016 ജൂണിയർ ലോകകപ്പിൽ സ്വർണമെഡൽ ജേതാവാണ് പാട്ടീൽ.

District News

എരിയപ്പള്ളിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു

പുൽപ്പള്ളി: എരിയപ്പള്ളിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. എരിയപ്പള്ളി ഗാന്ധിനഗർ ഉന്നതിയിലെ പരേതനായ രാജന്‍റെ ഭാര്യ രമ്യ (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്.

ബത്തേരി ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണംവിട്ട് രമ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടമുണ്ടാക്കിയ കാർ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. മക്കൾ: സൗമ്യ, അർജുൻ.

District News

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

പയ്യന്നൂർ: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. മാതമംഗലം പാറത്തോടിലെ വി. ജിഷ്ണു(27)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലിന് കോറോം കൂര്‍ക്കരയിലാണ് അപകടം നടന്നത്.

ജിഷ്ണുവും സുഹൃത്ത് നിധിനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെയായിരുന്നു ജിഷ്ണുവിന്‍റെ മരണം. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിധിന്‍ സുഖം പ്രാപിച്ചുവരുന്നു. നാരായണൻ-സജിത ദമ്പതികളുടെ മകനാണ് ജിഷ്ണു. സഹോദരന്‍ സഞ്ജു നാരായണൻ.

Kerala

'അപകടത്തിന് ശേഷം മണിയൻപിള്ള രാജു ഭാര്യയെയും മകനെയും വിളിച്ചു, പിന്നെ ഫോൺ ഓഫായി'

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്‍റെ കാർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിന് ശേഷം നടൻ ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും വിളിച്ചതായി പോലീസ് കണ്ടെത്തി.

നടന്‍റെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ, കോളുകൾക്കു ശേഷം രാത്രി 10.30ന് ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയും രാവിലെ 5.30 ഓടെ ഓൺ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലാണ് അപകടം ഉണ്ടായത്. നടന്‍റെ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Kerala

മണിയൻപിള്ള രാജുവിന്‍റെ കാർ അപകടം: പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്‍റെ കാർ അപകടത്തിൽ ഉദ്യോഗസ്ഥർക്ക് ബോധപൂർവമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അപകടവിവരം അറിഞ്ഞയുടനെ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനാണ് ആദ്യം ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

രാത്രി രണ്ടുവട്ടം രാജുവിന്‍റെ വീട്ടിൽ പോലീസ് എത്തിയതിന് ദൃശ്യങ്ങൾ തെളിവുണ്ട്. രാജു പോലീസിനെ വിളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം. രാത്രിയിൽ വീട്ടിലെത്തിയ പോലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്ന് പറഞ്ഞു. രാജുവിനെ കസ്റ്റഡിയിൽ എടുക്കാൻ വൈകിയതു മൂലം വൈദ്യ പരിശോധന സമയത്ത് നടന്നില്ല. പിറ്റേന്ന് രാജു പറഞ്ഞ സമയത്ത് സ്റ്റേഷനിൽ ഹാജരാകാൻ അനുവദിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

District News

വാഹനാപകടത്തിൽ മരിച്ചു


കുണ്ടറ: എറണാകുളം കടവന്ത്രയിലുണ്ടായ വാഹനാപകടത്തിൽ എഴുകോൺ സ്വദേശിനി മരിച്ചു. മാറനാട് പടിഞ്ഞാറ് ചാമത്തുണ്ടിൽ വീട്ടിൽ ഗോപിക ജയൻ (31) ആണ് മരിച്ചത്.

നടന്നു പോവുകയായിരുന്ന ഗോപികയെ കാറിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 11.30 ന് വീട്ടു വളപ്പിൽ. ഭർത്താവ്: പരേതനായ മനുമോഹൻ. മക്കൾ : ശബരിനാഥ്, ആര്യനാഥ്. ജെ. ജയചന്ദ്ര ബാബുവിന്‍റെയും പി.അംബികയുടെയും മകളാണ്.

Kerala

വാഹനാപകടം: മണിയൻപിള്ള രാജു സ്റ്റേഷനിൽ ഹാജരായി, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പോലീസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു.

അതേസമയം, കേസിൽ മണിയന്‍പിള്ള രാജു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായി. നിലവിൽ അദ്ദേഹത്തിന്‍റെ മെഡിക്കൽ പരിശോധന ജനറൽ ആശുപത്രിയിൽ നടക്കുകയാണ്. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം.

വാഹനം ഓടിച്ചത് താൻ തന്നെയാണെന്നും ഭയം കൊണ്ടാണ് നിർത്താതെ പോയതെന്നും താരം നേരത്തെ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി 10ഓടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം. മണിയൻ പിള്ള രാജു ഓടിച്ച ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോകുകയായിരുന്നു.

നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിവേദിതിന് കാലുകൾക്കും സൂരജിന് നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

NRI

ചെങ്ങന്നൂർ സ്വദേശി വാഹനപകടത്തിൽ മരിച്ചു; അന്ത്യം ഹൂസ്റ്റണിലേക്ക് യാത്ര തിരിക്കാനിരിക്കെ

ചെങ്ങന്നൂർ: പുത്തൻകാവ് മടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (സണ്ണി - 74) അന്തരിച്ചു. ഹൂസ്റ്റണിലേക്ക് ഈ ആഴ്ച യാത്ര തിരിക്കാനിരിക്കെയാണ് അപകടം.

തൃശൂർ ചാലിശേരി മാർത്തോമ്മാ ഇടവക വികാരി റവ. സുനു ബേബി കോശിയുടെ പിതാവാണ്. സണ്ണിയുടെ ഭാര്യയും മറ്റ് മക്കളും ഹൂസ്റ്റണിലാണ്

ബുധനാഴ്ച പുലർച്ചെ അഞ്ചിന് ചെങ്ങന്നൂർ കൂത്താട്ടുകുളം ആറൂരിന് സമീപം എംസി റോഡിലാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ മകൻ റവ. സുനു ബേബി കോശിയും ഭാര്യയും ചികിത്സയിലാണ്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.

അപകടത്തിൽ തകർന്ന കാറിൽ നിന്നും പരിക്കേറ്റവരെ ഉടൻതന്നെ കൂത്താട്ടുകുളം ദേവമാത ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തോമസ് എം. കോശിയുടെ ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചെങ്ങന്നൂർ മാമ്മൻ മെമ്മോറിയൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റും.

സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

District News

ദേശീയപാതയിൽ ലോറിക്കുപിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു


ചാവക്കാട്: ദേശീയപാത 66 എടക്കഴിയൂര്‍ കാജാ സ്റ്റോപ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സിമന്‍റ് മിക്‌സിംഗ് ലോറിക്കു പിന്നില്‍ കാറിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പനങ്ങാട് ഹൈസ്‌കൂളിനു പടിഞ്ഞാറ് താണിയത്ത് രാമാനന്ദന്‍ ശാന്തി(65)യാണ് മരിച്ചത്.

ഭാര്യ നിര്‍മല(57), മകന്‍ ശ്രീമോന്‍ (34), ഭാര്യ അഞ്ജു(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നു വയസുള്ള പേരക്കുട്ടി നീലകൃഷ്ണയും കാറിലുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരെ കെന്‍സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാമാനന്ദൻ മരിച്ചിരുന്നു.


തിരുനാവായ കുംഭമേളയില്‍ പങ്കെടുത്ത് കുടുംബത്തോടൊപ്പം പൊന്നാനി-ചാവക്കാട് ദേശീയപാത വഴി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ വിദ്യാ പ്രകാശിനി സഭ ശ്രീകുമാര സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ മുന്‍ പൂജാരിയാണ് രാമാനന്ദന്‍. മകൾ: ശ്രീതുമോള്‍. മരുമകന്‍: അശ്വിന്‍. സംസ്‌കാരം ഇന്നു രാവിലെ വീട്ടുവളപ്പില്‍.

NRI

സൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർ മരിച്ചു

അബഹ: സൗദി അറേബ്യയിലെ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. കാസർഗോഡ് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), കർണാടക ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തോടെ അബഹയിൽ നിന്നു 80 കിലോമീറ്റർ അകലെ ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദയിലായിരുന്നു അപകടം. സെൻട്രൽ പോയിന്‍റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ, അബഹയിലെ റീജിയണൽ ഓഫീസിൽ സ്റ്റാഫ് മീറ്റിംഗിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാർ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ വാഹനത്തിന് പിറകിൽ സൗദി പൗരന്‍റെ വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു.

ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർഗോഡ് വലിയപറമ്പ സ്വദേശി മുബറാക് - റംലത്ത് ദമ്പതികളുടെ മകനാണ് റിയാസ്. ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇർഷാദ് അഹമ്മദ് - നജീന പർവീൻ ദമ്പതികളുടെ മകനാണ് അമ്മാർ.

District News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സിൽ കഴിഞ്ഞയാൾ മരിച്ചു


നെടുമങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മന്നൂർകോണം ആർച്ച് ജംഗ്ഷൻ കൊടിപ്പാറ ഹൗസിൽ സജികുമാർ (53) ആണ് മരിച്ചത്.

ഒരു മാസം മുൻപാണ് അപകടം ഉണ്ടായത്. കരുപ്പൂര് വച്ച് സ്കൂട്ടറിൽ നിന്ന് വീണു ഉണ്ടായ അപകടത്തിൽ കാലിനും മുഖത്തും പരുക്കേറ്റിരുന്നു. പ്രമേഹം ഉള്ളതിനെ തുടർന്ന് യഥാസമയം മുറിവുകൾ ഭേദമായില്ല.

ഇന്നലെ പുലർച്ചെ അസുഖം കൂടിയതോടെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ലൈജു. മക്കൾ: ജിജോ, ലിജോ.

District News

കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കാല്‍നടയാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. പുല്ലൂര്‍ പൊള്ളക്കടയിലെ വി. ചന്ദ്രശേഖരന്‍ (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.45ഓടെ പൊള്ളക്കടയിലാണ് അപകടമുണ്ടായത്. കടയില്‍ നിന്നും സാധനങ്ങള്‍ വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്.

ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഉടന്‍ തന്നെ നാട്ടുകാര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകവെ മരണപ്പെടുകയായിരുന്നു. പരേതരായ അത്തിക്കല്‍ ഗോവിന്ദന്‍ മണിയാണി-വി. മാധവി ദമ്പതികളുടെ മകനാണ്.

ഭാര്യ: കാര്‍ത്യായനി. മക്കള്‍:സംഗീത്, കാവ്യ, സജിത് (ഇന്ത്യന്‍ ആര്‍മി). മരുക്കള്‍: ആരതി, മണികണ്ഠന്‍. സഹോദരങ്ങള്‍: രാജു (ബാനം), രവീന്ദ്രന്‍ (ഷാര്‍ജ), ചന്ദ്രിക (അടമ്പില്‍), സുനിത, (കാലിച്ചാംപൊതി).

Special News

അന്ന് അവരൊക്കെ ഇല്ലായിരുന്നെങ്കിൽ... വാഹനാപകടത്തിൽപ്പെട്ട നിമിഷങ്ങളെക്കുറിച്ച് ഒരു സന്യാസിനിയുടെ കുറിപ്പ്

കോട്ടയം: കുമളിക്കു സമീപം വാഹനത്തിൽ പോകവേ ഏലക്കാട്ടിലേക്കു മറിഞ്ഞ് അപകടത്തിൽ ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ ആ അപകട നിമിഷങ്ങളിൽ സഹായിച്ചവരെയും പിന്തുണച്ചവരെയും ഒാർമിപ്പിച്ചുകൊണ്ടെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കുഴിത്തൊളു സെന്‍റ് തെരേസാസ് കോൺവന്‍റിലെ സിസ്റ്റർ സാലി സിഎംസിയാണ് ഒാടിയെത്തി സഹായിച്ചും ആശുപത്രിയിലെത്തിച്ചും പ്രാർഥിച്ചും സന്ദർശിച്ചുമൊക്കെ ആ നിമിഷങ്ങളിൽ ആശ്വാസം പകർന്നവരെ ഒാർമിച്ചുകൊണ്ട് കുറിപ്പെഴുതിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:

വീട്ടാകടങ്ങളുടെ ബാക്കിതുകയാണ് ജീവിതം. ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾ എത്ര മഹത്തരമാണ്. 2024 ഫെബ്രുവരി എട്ടിന് വള്ളക്കടവ് സ്നേഹസദനത്തിലെ ഔദ്യോഗിക സന്ദർശനത്തിനു ശേഷം തിരിച്ചു പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിലേക്കു പോകും വഴി കുമളി 56-ാം മൈലിൽ വച്ചാണ് വാഹനം അപകടത്തിൽപ്പെടുന്നത്. ഞങ്ങൾ നാലു സന്യാസിനിമാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. താഴ്ചയിലേക്കു മറിഞ്ഞെങ്കിലും ഭാഗ്യത്തിന് ഏലത്തോട്ടത്തിൽ തങ്ങി നിന്ന കാറിനുള്ളിൽനിന്ന് തോട്ടം തൊഴിലാളികളും മറ്റും ചേർന്നു ‌ഞങ്ങളെ പുറത്തെടുത്തു. തുടർന്ന് ആംബുലൻസ് വിളിച്ചു. ആംബുലൻസ് ഡ്രൈവറുടെ സഹായത്തോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രഥമശുശ്രൂഷുകൾക്കു ശേഷം മൂന്നു പേരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. മുഖത്തും തലയ്ക്കും പരിക്കുണ്ടായിരുന്നതിനാൽ എന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. കൂടെയുളളവരുടെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്ക എന്നെ അലട്ടിക്കൊണ്ടിരുന്നു. ആ ആംബുലൻസ് യാത്ര ഒരു മിനി പീഡാനുഭവയാത്ര പോലെ തോന്നി. മറ്റുള്ളവരുടെ മുഖഭാവങ്ങളിൽനിന്ന് എന്‍റെ അവസ്ഥയെക്കുറിച്ച് ഏകദേശം മനസിലാക്കാൻ സാധിച്ചു. സന്യാസ സഹോദര്യത്തിന്‍റെ മഹത്വമാർന്ന ശുശ്രൂഷകൾ കൃത്യമായിത്തന്ന് പ്രാർഥനകൊണ്ടും സേവനംകൊണ്ടും എന്നെ പൊതിഞ്ഞ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ദീപികയുടെ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറയുടെ അടക്കം വിലപ്പെട്ട പ്രാർഥനകൾക്കു നന്ദി. ഒാടിയെത്തിയ രാഷ്‌ട്രയക്കാരുടെ സ്നേഹസന്ദർശനങ്ങളും ഇപ്പോഴും ഓർമയിലുണ്ട്.

എന്‍റെ ആരോഗ്യം വീണ്ടുകിട്ടുന്നതുവരെ സന്ദർശനങ്ങൾക്കു വിലക്കു കൽപിച്ചതിൽ പരിഭവം പറഞ്ഞ
വരുമുണ്ട്. തിരിഞ്ഞുനോക്കുന്പോൾ കടം വീട്ടാൻ ഏറെയുണ്ട്. രക്തം തുടയ്ക്കാൻ തക്കസമയത്ത് തോർത്തുതന്ന തൊഴിലാളി സഹോദരന് അതു തിരിച്ചുകൊടുക്കാൻ സാധിച്ചില്ല. ആരുടെയോക്കെയോ പ്രാർഥനയുടെയും ശുശ്രൂഷകളുടെയും പിൻബലമുണ്ടായിരുന്നു. ഞാനറിയാത്ത നിരവധി നല്ല സമറായന്മാരെ ദൈവം കണ്ടിട്ടുണ്ട്. വീട്ടാകടങ്ങൾ ജീവിത താളുകളിൽ ഒരുപാടുണ്ടെന്നു തിരിച്ചറിയുന്നു. പ്രിയപ്പെട്ടവരെ,
ആ കടം അവിടെ കിടക്കട്ടെ, പലിശ സഹിതം ദൈവം നിങ്ങൾക്കു തക്കസമയത്തു തിരിച്ചുതരും. എല്ലാ കടങ്ങളും കടപ്പാടുകളുടെ ഘോഷയാത്രയായി തുടരട്ടെ. ശാരീരിക മാനസിക ആത്മീയ പിൻബലം പകർന്നവരെയെല്ലാം സ്നേഹത്തോടെ ഓർക്കുന്നു.

District News

കാറിടിച്ച് മരിച്ചു

വെള്ളറട: റോഡരികിൽ നിൽക്കുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു. വെള്ളറട കോവില്ലൂര്‍ വത്സല നിവാസില്‍ വിജയന്‍റെ ഭാര്യ സുജ (50) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് സുജ മക്കള്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം വീട്ടില്‍ നിന്നും സമീപത്തുള്ള കടയിലേക്ക് വരുന്നതിനായി റോഡരികിൽ നില്‍ക്കുന്പോൾ കുടപ്പനമൂട്ടില്‍ നിന്നും വെള്ളറട ഭാഗത്തേക്ക് വരുകയായിരുന്നു കാര്‍ സുജയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കരിക്കും. മക്കൾ: ആനന്ദ്, അഭിനവ്, അഭിനന്ദ്. വെള്ളറട പോലീസ് കേസെടുത്തു.

Kerala

പ്രണയിനിയുടെ അനുകമ്പ പിടിച്ചുപറ്റാൻ മനപൂർവം വാഹനാപകടമുണ്ടാക്കി; കാമുകനും സുഹൃത്തും പിടിയിൽ

പത്തനംതിട്ട: പ്രണയിനിയുടെ അനുകമ്പ പിടിച്ചുപറ്റാൻ മനപൂർവം വാഹനാപകടമുണ്ടാക്കിയ കാമുകനും സുഹൃത്തും പിടിയിൽ. കഴിഞ്ഞ 23ന് പത്തനംതിട്ടയിൽ നടന്ന സംഭവത്തിൽ കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജനും സുഹൃത്ത് പയ്യനാമൺ സ്വദേശി അജാസുമാണ് പിടിയിലായത്.

സ്കൂട്ടറിൽ വന്ന യുവതിയെ മനപൂർവം ഇവർ അപകടത്തിൽപ്പെടുത്തുകയായിരുന്നു. പിന്നാലെ നാടകീയമായി സ്ഥലത്തെത്തിയ കാമുകൻ കാറിൽ കയറ്റി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വമ്പൻ ട്വിസ്റ്റ് പുറത്തായത്.

പ്രണയിനിയുടെ കുടുംബത്തിന്‍റെ അനുകമ്പ പിടിച്ചുപറ്റി അവരെ സ്വന്തമാക്കാനാണ് തങ്ങൾ അപകടമുണ്ടാക്കിയതെന്ന് യുവാക്കൾ മൊഴി നൽകി. നരഹത്യാശ്രമക്കേസിൽ അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്.

 

 

 

 

NRI

അബുദാബി വാഹനാപകടം: നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സ‍യിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുൽ‌ ലത്തീഫ്(7) ആണ് മരിച്ചത്.

നേരത്തെ അസാം ബിന്‍റെ മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയുമായ അബ്ദുൽ ലത്തീഫിന്‍റെ കുടുംബമാണ് അപകടത്തിൽപെട്ടത്.

അബ്ദുൽ ലത്തീഫിന്‍റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് നേരത്തെ മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകൾ ഇസയും നിലവിൽ ചികിത്സയിലാണ്. അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.

ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മരിച്ച നാല് കുട്ടികളുടെയും മൃതദേഹം യുഎഇയില്‍ തന്നെ കബറടക്കും. ബുഷ്റയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

International

അബുദാബി വാഹനാപകടം; ചികിത്സയിലിരിക്കെ നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സ‍യിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുൽ‌ ലത്തീഫ്(7) ആണ് മരിച്ചത്. നേരത്തെ മൂന്ന് കുട്ടികൾ ഉൾപ്പെടെ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു.

കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്‍റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്ദുൽ ലത്തീഫിന്‍റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും നിലവിൽ ചികിത്സയിലാണ്. ചികിത്സയിലുള്ള ഒരു കുട്ടിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.

ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Kerala

ഊബർ കാർ ഇടിച്ചു കയറിയത് ബൈക്കിലും കാറിലും; മരിച്ചത് കളമശേരി സ്വദേശി

കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി വയോധികന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11.30- ഓടെയാണ് അപകടമുണ്ടായത്. സാജുവിന് ഒപ്പമുണ്ടായിരുന്ന ബന്ധുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പട്ടാമ്പി സ്വദേശിയായ കാർ ഡ്രൈവർ നവാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അമിത വേഗത്തിൽ എത്തിയ ടാക്സി ബൈക്കിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ ബൈക്ക് മറ്റൊരു കാറിന് അടിയിൽ പെടുകയായിരുന്നു.

District News

വാഹനാപകടത്തിൽ പരിക്കേറ്റ അഭിഭാഷകൻ മരിച്ചു

കാഞ്ഞങ്ങാട്: ഗുഡ്സ് ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകൻ മരിച്ചു. ഹൊസ്ദുർഗ് ബാറിലെ മുതിർന്ന അഭിഭാഷകൻ എൽവി ടെമ്പിളിന് സമീപത്തെ ഇ. ശ്രീധരൻ നായർ (88) ആണ് മരിച്ചത്.

രണ്ടുദിവസം മുമ്പ് വീടിനു സമീപത്തുവച്ച് റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: കൗമുദിയമ്മ. മക്കൾ: ലത (എറണാകുളം), കല ശ്രീധർ (മുഖ്യാധ്യാപിക, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ), സന്ധ്യ (അധ്യാപിക, കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ്), ലേഖ (അധ്യാപിക, തോട്ടട ജിഎച്ച്എസ്എസ്). മരുമക്കൾ: ഉത്പൽ വി. നായനാർ (സിനിമാട്ടോഗ്രഫർ, എറണാകുളം), എം.വി. ജയകൃഷ്‌ണൻ നമ്പ്യാർ (പള്ളിക്കര), കെ. അജയകുമാർ (പ്ലാന്‍റർ), കെ. മധുസൂദനൻ (അബുദാബി).

NRI

നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ് വാഹനാപകടത്തിൽ മരിച്ചു

ഹണ്ട് കൗണ്ടി (ടെക്സസ്): ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ് തിങ്കളാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ മരിച്ചതായി അധികൃതർ അറിയിച്ചു.

ഓസ്റ്റിൻ കൂളി (27) ആണ് അപകടത്തിൽ മരിച്ചത്. ഗ്രീൻവില്ലിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്കുമാറി സ്റ്റേറ്റ് ഹൈവേ 34ഉം കൗണ്ടി റോഡ് 2186ഉം ചേരുന്ന കവലയ്ക്കടുത്താണ് അപകടം നടന്നതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചത്.

ഓസ്റ്റിൻ കൂളിയെ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Kerala

റോഡരികിൽ ഓട്ടോ നിർത്തി പരിശോധന നടത്തിയ യുവാവ് കാറിടിച്ചു മരിച്ചു

മണർകാട്: ഓട്ടോ റിക്ഷയിൽ നിന്നു പുക വന്നതിനെ തുടർന്ന് ഓട്ടോറിക്ഷ റോഡരികിൽ നിർത്തി റോഡിൽ ഇരുന്ന് പരിശോധന നടത്തിയ യുവാവിനെ ഇതേ ദിശയിൽ നിന്നു തന്നെ എത്തിയ കാർ ഇടിച്ചു മരിച്ചു.

പാമ്പാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്പിൽ ജോസിന്‍റെ മകൻ എമിൽ ജോസാ(20)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മണർകാട് നാലു മണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് എമിലും സുഹൃത്തുക്കളും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നു പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഇവർ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കി.

റോഡിൽ ഇരുന്ന ശേഷം ഓട്ടോയുടെ അടിയിൽ എമിൽ കുനിഞ്ഞു പരിശോധിക്കുന്നതിനിടെ ഏറ്റുമാനൂരിൽ നിന്നു മണർകാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ എമിലിനെ ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.സഹോദരൻ - എബിൻ, അമ്മ - സെലിൻ ജോസ്. സംസ്ക്കാരം പിന്നീട് .

Kerala

കാര്‍ താഴ്ചയിലേക്കു മറിഞ്ഞ് വീട്ടമ്മ മരിച്ചു

കോതമംഗലം: ഭൂതത്താന്‍കെട്ട് വടാട്ടുപാറ റോഡില്‍  മീരാന്‍സിറ്റി ഭാഗത്ത് കാര്‍  തോട്ടിലേക്കു മറിഞ്ഞ്  വീട്ടമ്മ മരിച്ചു. ഭര്‍ത്താവിനു പരിക്കേറ്റു. രണ്ടും നാലും വയസുള്ള പേരക്കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

 കോതമംഗലം: ഭൂതത്താന്‍കെട്ട് വടാട്ടുപാറ റോഡില്‍  മീരാന്‍സിറ്റി ഭാഗത്ത് കാര്‍  തോട്ടിലേക്കു മറിഞ്ഞ്  വീട്ടമ്മ മരിച്ചു. ഭര്‍ത്താവിനു പരിക്കേറ്റു. രണ്ടും നാലും വയസുള്ള പേരക്കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 

വടാട്ടുപാറ പനംചുവട് ചെരുവിള കിഴക്കേതില്‍ എന്‍. അനില്‍കുമാറിന്‍റെ ഭാര്യ രേഖയാ (54)ണു മരിച്ചത്. കാറോടിച്ചിരുന്ന അനില്‍കുമാറിന്‍റെ (58) ഇടതു കൈയ്ക്ക് പരിക്കേറ്റു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനില്‍കുമാറിനെ പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. കോലഞ്ചേരിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ച് വീട്ടിലേക്കു മടങ്ങുംവഴി ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.  

 വടാട്ടുപാറ മീരാൻസിറ്റി പുളിമൂടന്‍ചാല്‍ കലുങ്കിന് സമീപം ഇറക്കത്തില്‍ നിയന്ത്രണംവിട്ട കാര്‍ റോഡിന്‍റെ സംരക്ഷണഭിത്തിയില്‍ ഇടിച്ച് താഴ്ചയിലെ തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. അനില്‍കുമാര്‍ വിമുക്ത ഭടനാണ്.

മക്കള്‍: ആതിര (യുകെ), ആരോമല്‍ (ബംഗളൂരു). മരുമകന്‍: ദീപു നാരായണന്‍ (തൃശൂര്‍). മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ. 

Kerala

സ്വകാര്യ ബസ് കാറിലിടിച്ചു; മുൻ എംഎൽഎ സ്റ്റീഫൻ ജോർജിന് പരിക്ക്

കോട്ടയം: സ്വകാര്യ ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ മുൻ എംഎൽഎയും കേരള കോൺഗ്രസ് - എം നേതാവുമായ സ്റ്റീഫൻ ജോർജിന് പരിക്ക്. കടുത്തുരുത്തിയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റീഫൻ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർ നിർത്തി റോഡിലേക്ക് ഇറങ്ങുമ്പോൾ പിന്നാലെയെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാറുമായി ബസ് 200 മീറ്ററോളം മുന്നോട്ടുപോയി. സംഭവത്തിനുശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളിൽ കുടുങ്ങിയ സ്റ്റീഫൻ ജോർജിനെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

 

 

District News

വാക്കുതർക്കത്തെത്തുടർന്ന് ‌കാർ സ്കൂട്ടറിൽ ഇടിപ്പിച്ചു; സ്കൂട്ടർ യാത്രികനു പരിക്ക്

 

തലയോലപ്പറമ്പ്: വാക്കുതർക്കത്തെത്തുടർന്ന് കാർ സ്കൂട്ടറിൽ ഇടിപ്പിച്ച് സ്കൂട്ടർ യാത്രികനു പരിക്ക്. തലപ്പാറ- തലയോലപ്പറമ്പ് റൂട്ടിൽ കാർണിവൽ സിനിമാ തിയറ്ററിനു സമീപം ഞായറാഴ്ച രാത്രി പതിനൊന്നിനായിരുന്നു സംഭവം.


സ്കൂട്ടറിൽനിന്നു തെറിച്ചുവീണു പരിക്കേറ്റ തലയോലപ്പറമ്പ് സ്വദേശി ചെമ്പാലയിൽ ജോമോൻ സി. ജോൺസനെ (30) കോട്ടയം മെഡിക്കൽ കോളജ് ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപ്പറമ്പ് നാക്കാവീട്ടിൽ പ്രവീൺകുമാർ ഓടിച്ചുവന്ന ഇന്നോവ കാറിനെ ജോമോന്‍റെ സ്കൂട്ടർ ഓവർടേക്ക് ചെയ്തതാണ് കാരണം.


ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ഇന്നോവ കാർ സ്കൂട്ടറിൽ ഇടിപ്പിച്ചുവെന്നാണ് പരാതി. താഴെവീണ ജോമോന്‍റെ ഇടതു കാൽമുട്ടിനുതാഴെ ഒടിവു സംഭവിച്ചു.‌ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നോവ കാർ കസ്റ്റഡിയിലെടുത്തു.

Kerala

ആനപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ ആനപ്പാറ സർക്കാർ ആശുപത്രിക്ക് സമീപത്ത് ആയിരുന്നു അപകടം. ബൈക്ക് യാത്രികർക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന് ഉൾപ്പെടെ അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

ദിശ മാറി അമിത വേഗതയിലെത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചുവീഴ്ത്തിയതാണെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

എന്നാൽ കാർ ഡ്രൈവർ പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

District News

നിയന്ത്രണം വിട്ട കാർ ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു


പാലോട്: നിയന്ത്രണം വിട്ട കാർ ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. പാലോട് കരിമൺകോട് ഊരാളിക്കോണം നന്ദനത്തിൽ റയിൽവേയിലെ കരാർ ജീവനക്കാരൻ മുരളി (59) യാണ് മരിച്ചത്. ഇയാൾ ജോലി സ്ഥലത്തേക്ക് പോകവെയായിരുന്നു അപകടം. കാർ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ മൂന്ന് മണിയോടെ പാലോട് നെടുമങ്ങാട് റോഡിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു സമീപം ആണ് സംഭവം. പാലോട് നിന്ന് നന്ദിയോട് ഭാഗത്തേക്കു പോയ കാർ ആദ്യം മുരളിയുടെ ബൈക്കിനെയും എതിരെ വന്ന ഓട്ടോയിലും ഇടിച്ച ശേഷം റോഡ് വശത്തെ വൈദ്യുതി പോസ്റ്റിനെ ഇടിച്ചു തകർത്തു നിൽക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന ഓരാൾക്ക് പരിക്കേറ്റു. കാർ ഓടിച്ച പ്രസാദ് പൊലീസ് കസ്റ്റഡിയിലാണ്. ബിന്ദുവാണ് മുരളിയുടെ ഭാര്യ. മക്കൾ: അദ്വൈത് മിലൻ, അക്ഷയ് മിലൻ.

District News

കാര്‍ അപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു

മെഡിക്കല്‍കോളജ്: കാര്‍ ഡിവൈഡറിലും പോസ്റ്റിലും ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാളയം നന്ദാവനം മുത്തൂറ്റ് ഫ്‌ളാറ്റിന് എതിര്‍വശം സമാധി റോഡ് എന്‍ആര്‍എ 133-ല്‍ അബ്ദുല്‍ റഷീദിന്‍റെ ഭാര്യ എസ്. മുനീറാബീവി (44) ആണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയോടടുത്ത് പാറ്റൂര്‍ ആര്‍ടെക് ഫ്‌ളാറ്റിനു സമീപമായിരുന്നു അപകടം.

മുനീറാബീവിയുടെ സഹോദരന്‍റെ മകളുടെ വിവാഹാവശ്യവുമായി ബന്ധപ്പെട്ട് വസ്ത്രങ്ങളെടുക്കുന്നതിന് കരുനാഗപ്പള്ളിയിലേക്കു മാരുതി ബലേനോ കാറില്‍ പോയി മടങ്ങിവരുന്നതിനിടെയായിരുന്നു സംഭവം.

മുനീറാബീവി, ഭര്‍ത്താവ് അബ്ദുള്‍ റഷീദ്, മകള്‍ ഫിത ഫാത്തിമ, മുനീറയുടെ സഹോദരന്‍റെ മകന്‍ മുഹമ്മദ് സല്‍മാന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുനീറാബീവി കാറിന്‍റെ പിന്‍സീറ്റിലായിരുന്നു ഇരുന്നത്.

മടക്കയാത്രയ്ക്കിടെ പാറ്റൂരിലെത്തിയപ്പോള്‍ കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും കാറിന്‍റെ കോ-പാസഞ്ചറുടെ ഭാഗം ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. അമിതവേഗമാണോ അതോ വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്നു വ്യക്തമായിട്ടില്ല. ഭര്‍ത്താവ് അബ്ദുള്‍ റഷീദ് ഇപ്പോഴും അബോധാവസ്ഥയില്‍ കഴിയുകയാണ്. ഫിത ഫാത്തിമ, ഹാഫിസ് മുഹമ്മദ് എന്നിവര്‍ മക്കളാണ്.

Kerala

മന്ത്രി കെ.എൻ. ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു

തിരുവനന്തപുരം: വാമനാപുരത്ത് മന്ത്രി കെ.എൻ. ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. എതിർദിശയിൽ വന്ന കാർ മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അതേ കാറിൽ കൂട്ടിയിടിക്കുകയും തുടർന്ന് മന്ത്രിയുടെ വാഹനത്തിൽ ഇടിക്കുകയുമായിരുന്നു.

കെ.എൻ.ബാലഗോപാൽ കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. മന്ത്രിയ്ക്കും കാറിലുണ്ടായിരുന്നവർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

 

 

Kerala

കാർ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട് കാർ കുഴിയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് റോഡിലുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീനാണ് ഗുരുതരമായി പരിക്കേറ്റത്.

നിയന്ത്രണം വിട്ട കാർ വീടിന്‍റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. ഗോകുലം മെഡിക്കൽ കോളജിലേക്ക് ഡോക്ടറെ കൊണ്ടു വിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു കാർ അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

International

ഫ്രഞ്ച് ദ്വീപിൽ ജനക്കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റി

പാരീസ്: ഫ്രാൻസിൽ ജനക്കൂട്ടത്തിലേക്കു കാറോടിച്ചുകയറ്റിയ ആക്രമണത്തിൽ അഞ്ചു പേർക്കു പരിക്ക്. ഒലേറോൺ ദ്വീപിൽ ബുധനാഴ്ചയായിരുന്നു സംഭവം.

അല്ലാഹു അക്ബർ എന്ന് ആവർത്തിച്ചു വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. സൈക്കിൾ സഞ്ചാരികളും ആക്രമിക്കപ്പെട്ടു. തുടർന്ന് സ്വന്തം വാഹനത്തിനു തീകൊളുത്തിയ അക്രമിയെ പോലീസ് കീഴടക്കുകയായിരുന്നു.

35 വയസുള്ള ഇയാൾ മുന്പ് മയക്കുമരുന്ന് കേസുകളിലും ചെറുകിട കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

District News

വാഹനാപകടം: പരിക്കേറ്റ യുവാവ് മരിച്ചു

മനക്കൊടി: കപ്പേളയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മുല്ലശേരി കുറ്റിപ്പുറത്ത് ഗോപിയുടെ മകൻ വിഷ്ണു(33)വാണ് മരിച്ചത്. 16ന് വൈകിട്ടായിരുന്നു അപകടം. കാഞ്ഞാണിയിൽ നിന്നു തൃശൂരിലേക്ക് പോയിരുന്ന കാർ അതേദിശയിൽ മുന്നിൽ പോയിരുന്ന സ്കൂട്ടറിൽ ഇടിക്കുകയും ഈ സ്കൂട്ടർ എതിരേ വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ വിഷ്ണു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷിംജ. മക്കൾ: ജാൻവി, ജിബിൻ.

Latest News

Corehub Up