Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
തളരരുത്, ജപ്പാന്റെ വിജയകഥ കേൾക്കുക
നാമാരും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രകൃതിദുരന്തം നമ്മുടെ നാടിനെ വിഴുങ്ങിയിരിക്കുകയാണ്. ഒരു നൂറ്റാണ്ടു കാലഘട്ടത്തിനിടയിൽ കേരളം നേരിട്ട ഏറ്റവും വലിയ വെള്ളപ്പൊക്കം കേരളത്തിന്റെ നടുവൊടിച്ചു എന്നതാണു യാഥാർഥ്യം. എത്രയോ പേരുടെ ജീവനാണ് ഈ ദുരന്തംവഴി നഷ്ടപ്പെട്ടത്! എന്തുമാത്രം പേരാണ് ഭവനരഹിതരായത്! എത്രയോ പേരാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാന്പുകളിൽ തങ്ങളുടെ നഷ്ടങ്ങളോർത്തു തീതിന്നു കഴിയുന്നത്?
ആർക്കെങ്കിലും കണക്കുകൂട്ടാൻ കഴിയുന്നതാണോ ഈ ദുരന്തത്തിലുണ്ടായ കഷ്ടനഷ്ടങ്ങൾ? ദുരന്തംവഴി കേരളത്തിനുണ്ടായ സാന്പത്തികനഷ്ടത്തെക്കുറിച്ചു കണക്കുകൂട്ടുവാൻ സാധിച്ചേക്കാം. എങ്കിലും ഈ ദുരന്തംവഴി പൊലിഞ്ഞുപോയ ജീവിതസ്വപ്നങ്ങളുടെ കണക്ക് ആർക്കും ഒരു കാലത്തും കണ്ടുപിടിക്കാനാവില്ലെന്നതാണു യാഥാർഥ്യം.
കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത ദാരുണമായ ഒരു ദുരന്തത്തിൽകൂടി കടന്നുപോകുന്പോൾ എല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചും ഈ ദുരന്തത്തെ നേരിടുന്നു എന്നുള്ളത് ആശ്വാസവും പ്രതീക്ഷയും നല്കുന്ന കാര്യമാണ്. ഇപ്പോഴത്തെ ഈ പരസ്പരസഹായവും സഹകരണവും മുന്നോട്ടും ഉണ്ടായാൽ മാത്രമേ ദൈവത്തിന്റെ നാട് എന്നു നാം അഭിമാനപൂർവം വിളിക്കുന്ന നമ്മുടെ നാടിനെ ഒരു പുതിയ കേരളമായി നമുക്കു മാറ്റിയെടുക്കാനാവൂ.
ജനങ്ങളുടെ കൂട്ടായ സഹകരണവും പരസ്പരസഹായവും ഉണ്ടെങ്കിൽ ഒരു ദുരന്തത്തിനു ശേഷം എങ്ങനെ ഒരു രാജ്യത്തിന് അല്ലെങ്കിൽ സമൂഹത്തിന് ഫീനിക്സ് പക്ഷിയെപ്പോലെ ചാരക്കൂന്പാരത്തിൽനിന്ന് ഉയിർത്തെണീൽക്കുവാൻ സാധിക്കുമെന്നതിന്റെ ഉദാഹരണങ്ങൾ ചരിത്രത്തിൽ പലതുമുണ്ട്. അതിലൊന്നാണു രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ജപ്പാന്റെ കഥ.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഉത്തരവാദികൾ ആരുമാകട്ടെ. 1945 സെപ്റ്റംബറിൽ യുദ്ധം കഴിഞ്ഞപ്പോൾ ജപ്പാന്റെ നഷ്ടം അതിഭീമമായിരുന്നു. ജപ്പാൻകാരായ മുപ്പതുലക്ഷം പേർ യുദ്ധത്തിൽ മരിച്ചു. അതിലേറെപ്പേർ മുറിവേറ്റവരായി. വീടും വസ്തുവകകളും നഷ്ടപ്പെട്ടവർ അതിലേറെ. ദേശീയ സന്പത്തിന്റെ നാലിലൊന്നു യുദ്ധംമൂലം ജപ്പാനു നഷ്ടപ്പെട്ടു.
എന്നാൽ പത്തുവർഷം കൊണ്ടു ജപ്പാൻ പുതിയൊരു ജപ്പാനായി മാറി. സാന്പത്തികമായി ജപ്പാൻ കരകയറി. അതു പുതിയൊരു മുന്നേറ്റത്തിനു വഴിതെളിച്ചു. അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ അമേരിക്കയ്ക്ക് പിന്നിൽ ജപ്പാൻ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സാന്പത്തികശക്തിയായി മാറി. എങ്ങനെയാണ് ഈ അദ്ഭുതം സാധ്യമായത്?
യുദ്ധത്തിനുശേഷം അമേരിക്ക ആവിഷ്കരിച്ച മാർഷൽ പ്ലാനിന്റെ ഭാഗമായി ജപ്പാനു വൻ സാന്പത്തികസഹായം ലഭിച്ചു എന്നതു ശരിയാണ്. എന്നാൽ അതിലേറെ ജപ്പാന്റെ പുനഃസൃഷ്ടിക്കു വഴിയൊരുക്കിയതു സമർപ്പണബോധത്തോടെ ജനങ്ങൾ കൈകോർത്തു പ്രവർത്തിച്ചതായിരുന്നു.
രാജ്യപുനരുദ്ധാരണത്തിനു ഗവൺമെന്റ് സമർഥമായ നേതൃത്വം നല്കിയപ്പോൾ വ്യവസായ മേഖലയിലെ മല്ലന്മാർ നാടിന്റെ നന്മയ്ക്കായി സഹകരിച്ചു പ്രവർത്തിച്ചു. തൊഴിലാളികളാകട്ടെ സ്വന്തം താത്പര്യങ്ങൾക്കായി മാത്രം നിലകൊള്ളാതെ നാടിന്റെ നന്മയ്ക്കായി നിലകൊണ്ടു. തൊഴിലാളികളുടെ യൂണിയൻ പ്രവർത്തനം രാജ്യത്തിന്റെ പുരോഗതിക്കു തടസംനിൽക്കുവാൻ അവർ ഇടവരുത്തിയില്ല.
രാജ്യത്തു വിഭവസമാഹരണം നടത്തുന്നതിലും വിദേശസഹായം വിവേകപൂർവം വിനിയോഗിക്കുന്നതിലും ജപ്പാൻ അന്നു വിജയിച്ചു. പൊതുമുതൽ കൊള്ളയടിക്കുവാൻ ആരും മുതിർന്നില്ലെന്നു മാത്രമല്ല മുണ്ടുമുറുക്കിയുടുത്തു രാജ്യത്തിന്റെ സാന്പത്തികശേഷി വർധിപ്പിക്കുന്നതിലും അങ്ങനെ പുതിയൊരു ജപ്പാനു രൂപംനല്കുന്നതിലും അവർ വിജയിച്ചു.
പ്രകൃതിദുരന്തം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ ചാരക്കൂന്പാരത്തിൽനിന്നു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുവാൻ കേരളത്തിനു സമാധിക്കണമെങ്കിൽ നാമെല്ലാവരും ജപ്പാൻകാർ ചെയ്തതുപോലെ ഒറ്റക്കെട്ടായി മുന്നോട്ടുപോയാൽ മാത്രമേ സാധ്യമാകൂ. അതിനു സ്വന്തതാത്പര്യം മാത്രം നോക്കാതെ സമൂഹത്തിന്റെ താത്പര്യവും നന്മയും നോക്കുവാൻ നാം തയാറാകണം. നമ്മുടെ നാടിന്റെ പുനഃസൃഷ്ടിക്കായി നാമും നമുക്കു സാധിക്കുന്നതുപോലെ വിയർപ്പു ചിന്തണം.
എന്നുമാത്രമല്ല, നമുക്ക് അർഹിക്കാത്തതൊന്നും നാം ഒരിക്കലും കവർന്നെടുക്കരുത്. തട്ടിപ്പിനും വെട്ടിപ്പിനും കൈക്കൂലിക്കും കരിഞ്ചന്തയ്ക്കുമൊന്നും നമ്മുടെയിടയിൽ സ്ഥാനമുണ്ടാകരുത്. നാം സന്പാദിക്കുന്ന സന്പത്തൊക്കെ ഏതു നിമിഷവും ഒലിച്ചുപോകാമെന്നു നാം ഇപ്പോൾ അനുഭവത്തിൽനിന്നുതന്നെ പഠിച്ചുകഴിഞ്ഞല്ലോ.
കേരളത്തിൽ സംഹാരതാണ്ഡവമാടിയ പ്രളയജലം വേഗം ഒഴുകിപ്പോകും. എന്നാൽ ഈ പ്രളയം വരുത്തിയ നാശനഷ്ടങ്ങളിൽനിന്നു കരകയറണമെങ്കിൽ നിരവധി വർഷങ്ങൾതന്നെ വേണ്ടിവരും. അതാകട്ടെ നമ്മുടെ സംഘടിതമായ പരിശ്രമവും പരസ്പരസഹകരണവും ഉണ്ടെങ്കിൽ മാത്രമേ സാധ്യമാകൂ. പ്രളയമുണ്ടായപ്പോൾ അതു നേരിടുവാൻ നാം പ്രകടിപ്പിച്ച അതേ സഹകരണമനോഭാവം പ്രളയത്തിന്റെ കെടുതികളിൽനിന്നു പൂർണമായി കരകയറുവാൻ ഭാവിയിലും നമുക്കുണ്ടാകണം. അല്ലാതെ പോയാൽ ഈ പ്രളയത്തിന്റെ ദുരന്തഫലങ്ങളിൽനിന്നു നാം ഒരിക്കലും മോചിതരാകില്ല.
ഗവൺമെന്റും രാഷ്ട്രീയപാർട്ടികളും ജനങ്ങളുമെല്ലാം തോളോടുതോൾ ചേർന്നു പ്രവർത്തിച്ചാൽ കേരളത്തിന്റെ പുനഃസൃഷ്ടി എളുപ്പത്തിൽ സാധ്യമാകും. എന്നാൽ പിന്നെയും ചില മുറിവുകൾ അവശേഷിക്കുമെന്നതു നാം മറക്കരുത്. ബന്ധുക്കളും മിത്രങ്ങളും നഷ്ടപ്പെട്ടവരുടെയും ജീവിക്കുവാനുള്ള വഴി അടഞ്ഞവരുടെയും മുറിവുകളാണത്. ആ മുറിവുകൾ കണ്ടില്ലെന്നു നാം നടിക്കരുത്. ആ മുറിവുകളിൽ തൈലം പുരട്ടി അവർക്ക് ആശ്വാസം നല്കുവാൻ നമുക്കു സാധിക്കണം. എങ്കിൽ മാത്രമേ ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം എന്നു നമുക്കും വീണ്ടും അഭിമാനത്തോടെ ഓർമിക്കുവാനും പറയാനുമാകൂ. അതിനുള്ള ദൈവാനുഗ്രഹത്തിനായി നമുക്കു പ്രാർഥിക്കാം; പ്രവർത്തിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Latest News
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top