Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആക്രമണത്തിന് മൗനാനുമതി
Saturday, June 3, 2023 10:28 PM IST
മണിപ്പുർ എങ്ങോട്ട് ? -3 / ആന്റോ അക്കര
മണിപ്പുർ കലാപത്തിന്റെ ആദ്യനാൾ മുതൽ നിയമം കൈയിലെടുത്ത് ഒരു വിഭാഗത്തെ തുടച്ചുനീക്കുമെന്ന വാശിയോടെ അക്രമം നടത്തുകയാണ് ഭൂരിപക്ഷ മെയ്തെയ് വിഭാഗത്തിന്റെ കീഴിലുള്ള സായുധ സംഘടനകളായ ആരംബായ് ടെൻഗോലും മെയ്തെയ് ലിപൂനും. വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ സംഘടനകളുടെ കാവൽഭടന്മാരേക്കാൾ തീവ്ര അക്രമസ്വഭാവക്കാരാണ് ഈ രണ്ടു സംഘടനകളും. കലാപം തുടങ്ങിയ മേയ് മൂന്നിനും നാലിനുമായി ഇരുസംഘടനകളിലെയും സായുധരായ അക്രമിസംഘം വിശാലമായ ഇംഫാൽ താഴ്വരയിലെ ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരുടെ വീടുകളും ലക്ഷ്യമിട്ടുകൊണ്ട് തേർവാഴ്ച നടത്തുകയായിരുന്നു.
ഈ സായുധസംഘടനകളിൽ ഏറ്റവും തീവ്രസ്വഭാവമുള്ളത് ആരംബായ് ടെൻഗോലിനാണ്. മെയ്തെയ് വിഭാഗക്കാരുടെ അന്പ് പോലുള്ള ഒരു പരന്പരാഗത ആയുധത്തിൽനിന്നും ഉദ്ഭവിച്ച പേരാണ് ആരംബായ് ടെംഗോൽ. തികച്ചും സംഘടിതമായി പ്രവർത്തിക്കുന്ന ഈ സായുധവിഭാഗം അക്രമികൾക്ക് മുഖ്യമന്ത്രി ബീരേൻ സിംഗിന്റെയും മണിപ്പുർ രാജാവും ബിജെപിയുടെ രാജ്യസഭാ എംപിയുമായ മഹാരാജ ലെയ്ഷെംബാ സനാജൊബയുടെയും പൂർണ ആശീർവാദമുണ്ടെന്നാണ് വിമർശകർ പറയുന്നത്. ആദിമ മെയ്തെയ് സംസ്കാരത്തിന് ക്രൈസ്തവമതം ഭീഷണിയാണെന്നാണ് സായുധസംഘം കരുതുന്നത്. അതിനാൽത്തന്നെയാണ് ക്രൈസ്തവരെയും ക്രൈസ്തവ ദേവാലയങ്ങളെയും ലക്ഷ്യമിട്ട് ഈ അക്രമികൾ തേർവാഴ്ച നടത്തിയത്. വാടകയ്ക്കെടുത്ത നിരവധി ബുൾഡോസറുകളുമായാണ് ഇവർ ദേവാലയങ്ങൾ തകർക്കാനെത്തിയത്.
കറുത്ത യൂണിഫോമണിഞ്ഞ ഈ സംഘങ്ങൾ ആദ്യം ചെയ്തത് പോലീസ് സ്റ്റേഷനുകളിൽനിന്ന് ആയുധങ്ങൾ കൊള്ളയടിക്കുകയെന്നതായിരുന്നു. ഇത്തരത്തിൽ ആയിരത്തോളം തോക്കുകൾ മെയ്തെയ് സംഘം കൊണ്ടുപോയതായി പോലീസ് പറയുന്പോൾ ഇതിന്റെ ഇരട്ടിയോളം തോക്കുകൾ അവർ വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്ന് കൈക്കലാക്കിയിട്ടുണ്ടെന്നാണ് അനുമാനം. പിടിച്ചെടുത്ത ആയുധങ്ങൾ തിരികെയേൽപ്പിക്കണമെന്ന് മനസില്ലാമനസോടെയാണെങ്കിലും ബിജെപി സർക്കാർ പലകുറി അഭ്യർഥന നടത്തിയെങ്കിലും കാര്യമുണ്ടായില്ല. കഴിഞ്ഞ 28നും ഈ സായുധസംഘടന വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്ന് വീണ്ടും നിരവധി ആയുധങ്ങൾ കൊള്ളയടിച്ചു.
കാൻഡമാൽ മാതൃകയിൽ ആക്രമണം
2008ൽ ഒഡീഷയിലെ കാൻഡമാലിൽ സംഘപരിവാർ ക്രൈസ്തവർക്കുനേരേ നടത്തിയ അക്രമത്തിന്റെ അതേ രീതിയാണ് മണിപ്പുരിലും നടന്നത്. തകർക്കപ്പെട്ട ദേവാലയങ്ങളിലെ പാസ്റ്റർമാരോട് ഇനി തിരിച്ചുവരില്ലെന്ന് അക്രമികൾ രേഖാമൂലം എഴുതിവാങ്ങി. ദേവാലയപരിസരം അശുദ്ധമാക്കിയെന്നാരോപിച്ച് മേയ് ആദ്യവാരം ഒരു പാസ്റ്റർ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോഴുണ്ടായ അനുഭവം ഞെട്ടിക്കുന്നതായിരുന്നു. പാസ്റ്ററിനെ പോലീസുകാർ ഭീഷണിപ്പെടുത്തിയെന്നു മാത്രമല്ല വിവരം മെയ്തെയ് സായുധസംഘത്തിനു ചോർത്തിക്കൊടുക്കുകയും ചെയ്തു. പിന്നീടു കണ്ടത് മെയ്തെയ് സായുധസംഘം കൂട്ടത്തോടെയെത്തി ദേവാലയം പൂർണമായി തകർക്കുന്ന കാഴ്ചയാണ്. ഇതുപോലെ കാൻഡമാലിൽ നടത്തിയ ആസൂത്രിത ആക്രമണം നടപ്പാക്കുകയായിരുന്നു മണിപ്പുരിലും.
പാസ്റ്ററൽ സെന്ററിലും ദേവാലയത്തിലും നടത്തിയ ക്രൂരത
ഇംഫാൽ അതിരൂപതയുടെ കീഴിലുള്ള വിശാലമായ പാസ്റ്ററൽ ട്രെയിനിംഗ് സെന്ററിൽ മേയ് മൂന്നിനു രാത്രി നാലു തവണയാണ് വലിയൊരു ജനക്കൂട്ടം പരിശോധന നടത്തിയത്. ഇംഫാൽ വിമാനത്താവളത്തിനടുത്തുള്ള ഈ സ്ഥാപനത്തിൽ ഗോത്രവർഗക്കാരെ തേടിയായിരുന്നു ഇവരുടെ പരിശോധന. ഇവിടെ വേദപാഠ പരിശീലനത്തിലേർപ്പെട്ടിരുന്ന 50 പേരെയും വിശദമായി പരിശോധിച്ചശേഷം ഗോത്രവിഭാഗക്കാരല്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് അക്രമികൾ മടങ്ങിയത്. പരിശോധനയ്ക്കിടെ കാന്പസിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം അവർ തകർത്തു.
കാന്പസിനുള്ളിലെ കോഴി, മത്സ്യ, പന്നിഫാമുകൾ ഒന്നുപോലും അവശേഷിപ്പിക്കാതെ കൊള്ളയടിക്കുകയും ചെയ്തു. തീർന്നില്ല, തൊട്ടടുത്ത ദിവസം പാസ്റ്ററൽ സെന്ററും തൊട്ടുചേർന്നുള്ള സെന്റ് പോൾസ് ഇടവക ദേവാലയവും അഗ്നിക്കിരയാക്കി. പാസ്റ്ററൽ സെന്റർ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ഐസക് ഹൊൻസാനിനും അന്തേവാസികൾക്കും നിസഹായരായി നിൽക്കാനേ സാധിച്ചുള്ളൂ. ദേവാലയം അഗ്നിഗോളമായി മാറുന്ന കാഴ്ച ഒരിക്കലും മറക്കാനാകില്ലെന്ന് ഫാ. ഹൊൻസാൻ പറഞ്ഞു. അക്രമികളിൽനിന്നു രക്ഷതേടി പലകുറി പോലീസിനെ വിളിച്ചെങ്കിലും ഒരു സഹായവും അവർ ചെയ്തു നല്‍കിയില്ലെന്നു ഫാ. ഹൊൻസാൻ കണ്ണീർ തുടച്ചുകൊണ്ടു പറഞ്ഞു.
മോദിയുടെ മൗനം
ഇത്രയും വലിയ കലാപമുണ്ടാകുകയും ക്രൈസ്തവർക്കും ദേവാലയങ്ങൾക്കും നേരേ കിരാത ആക്രമണമുണ്ടാകുകയും ചെയ്തിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടർന്നത് സംശയാസ്പദമാണ്. ചെറിയ സംഭവങ്ങളിൽപോലും ട്വിറ്ററിലൂടെ പ്രതികരിക്കുന്ന പ്രധാനമന്ത്രി മണിപ്പുരിൽ അരങ്ങേറിയ കൊള്ളയും കൊള്ളിവയ്പും അറിഞ്ഞ ഭാവംപോലും നടിച്ചില്ല. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ അവിടത്തെ ഹൈന്ദവ ക്ഷേത്രങ്ങൾക്കു നേരേയുണ്ടായ ആക്രമണങ്ങൾ സംബന്ധിച്ച് അവിടുത്തെ പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചപ്പോൾ, മണിപ്പുരിനെക്കുറിച്ച് ഒരക്ഷരംപോലും അദ്ദേഹം മിണ്ടിയില്ല.
മണിപ്പുരിൽ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോയും മൗനം പുലർത്തുന്നതാണു കാണാനായത്. 2014ൽ പ്രധാനമന്ത്രിയായതിനുശേഷം 60 തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുള്ള പ്രധാനമന്ത്രി രക്തരൂഷിത കലാപത്തെത്തുടർന്നു തീരാദുരിതം അനുഭവിക്കുന്ന മണിപ്പുരിലെ ജനതയെ സന്ദർശിക്കാനോ ഒരു ആശ്വാസവാക്ക് പറയാനോ ഇനിയും തയാറായിട്ടില്ലെന്നത് ഏറെ വിഷമിപ്പിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് ‘മൻകി ബാത്തി’ലൂടെയും മറ്റും വാതോരാതെ സംസാരിക്കുന്ന അദ്ദേഹം മണിപ്പുരിൽ നിലനിൽക്കേണ്ട നാനാത്വത്തിലെ ഏകത്വത്തെ മനഃപൂർവം വിസ്മരിക്കുകയാണോയെന്ന ചോദ്യവും ഇത്തരുണത്തിൽ ഉയരുന്നു.
മൂന്നാഴ്ചയോളം മണിപ്പുരിൽ രക്തരൂഷിത കലാപം അരങ്ങുവാണപ്പോഴും ഒരു കേന്ദ്രമന്ത്രിപോലും സംസ്ഥാനം സന്ദർശിക്കാൻ കൂട്ടാക്കിയില്ല. പ്രധാനമന്ത്രിയും അമിത്ഷായുമുൾപ്പെട്ട മുഴുവൻ ബിജെപി നേതൃത്വവും കർണാടകയിൽ റോഡ് ഷോ തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങളിലായിരുന്നപ്പോൾ മണിപ്പുരിൽ ആയിരക്കണക്കിനു വീടുകളും ദേവാലയങ്ങളും വാഹനങ്ങളും ബിസിനസ് സ്ഥാപനങ്ങളുമെല്ലാം അഗ്നിക്കിരയായി പുക വമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
36 മണിക്കൂറിനുള്ളിൽ തകർത്തത് 247 ദേവാലയങ്ങൾ
അധികമാരും ശ്രദ്ധിക്കാതെപോയതും മാധ്യമശ്രദ്ധ പതിയാതെപോയതുമായ ഒരു കാര്യം കലാപം തുടങ്ങിയ മേയ് മൂന്നിനും നാലിനും രാത്രിയിൽ ക്രൈസ്തവ ദേവാലയങ്ങൾ തെരഞ്ഞുപിടിച്ച് തകർത്തതാണ്. ബുൾഡോസറുകളുമായെത്തിയാണ് മെയ്തെയ് സായുധസംഘടനകൾ മുൻകൂട്ടിയുള്ള തീരുമാനമെന്നോണം ദേവാലയങ്ങളെ ലക്ഷ്യമിട്ടത്. ഈ രണ്ടു ദിവസങ്ങളിലായി തകർക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തത് മെയ്തെയ് സമുദായത്തിലെ വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ 247 ദേവാലയങ്ങളാണ്. കുകി വിഭാഗം ക്രൈസ്തവരുടെ 50 ദേവാലയങ്ങളും തകർത്തു. ദേവാലയങ്ങൾക്കു നേരേ നടന്ന ഈ സംഘടിത ആക്രമണത്തിനിടയിലും മെയ്തെയ് വിഭാഗത്തിലെ ഒരു ക്രൈസ്തവൻപോലും കൊല്ലപ്പെട്ടില്ല. ഇതുവഴി മാധ്യമശ്രദ്ധ പതിയാതിരിക്കാൻ മെയ്തെയ് സായുധസംഘത്തിനായെന്നതാണു പരമാർഥം.
(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
Latest News
ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
ഐപിഎൽ; ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം
ബൂത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവ്; ബിജെപി സ്ഥാനാർഥിയുടെ മകന് കസ്റ്റഡിയില്‍
കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
Latest News
ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
ഐപിഎൽ; ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം
ബൂത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവ്; ബിജെപി സ്ഥാനാർഥിയുടെ മകന് കസ്റ്റഡിയില്‍
കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top