x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരുത്തരെ കളത്തിലിറക്കി; കേരളാ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


Published: November 18, 2025 08:16 PM IST | Updated: November 18, 2025 08:16 PM IST

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കേരളാ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പാർട്ടി മത്സരിക്കുന്ന ഏഴു സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

അതിരമ്പുഴയിൽ അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ, കുറവിലങ്ങാട് - ജോസ്മോൻ മുണ്ടക്കൽ, കിടങ്ങൂർ - ഡോ.മേഴ്സി ജോൺ മൂലക്കാട്ട്, ഭരണങ്ങാനം - ലൈസമ്മ ജോർജ് പുളിങ്കാട്, കാഞ്ഞിരപ്പള്ളി - തോമസ് കുന്നപ്പള്ളി, കങ്ങഴ - അജിത്ത് മുതിരമല, തൃക്കൊടിത്താനം - വിനു ജോബ് തുടങ്ങിയവരാണ് ജനവിധി തേടുക.

വെള്ളൂർ പട്ടികജാതി വനിതാ സംവരണ സീറ്റൽ അനുയോജ്യമായ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തതിനാൽ ഇത്തവണ അവിടെ കോൺഗ്രസ് മത്സരിക്കുമെന്ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. ചർച്ചകൾക്ക് മോൻസ് ജോസഫ് എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ നേതൃത്വം നൽകി.

 

Tags : local body election kottayam kerala congress p.j.joseph

Recent News

Corehub Up