x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീറോമലബാർ സഭാ സിനഡിന് തുടക്കം

വെബ്ഡെസ്ക്
Published: August 18, 2026 01:38 AM IST | Updated: August 18, 2026 01:38 AM IST

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്‍റെ രണ്ടാം സമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്‍റെ രണ്ടാം സമ്മേളനത്തിന് കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ തുടക്കമായി.

ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ നയിച്ച ധ്യാനചിന്തകൾക്കും സിനഡിലെ മെത്രാന്മാർ ഒരുമിച്ച് അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കും ശേഷം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി ബിഷപ്പും സീറോമലബാർ സഭയുടെ മതബോധന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ അന്താരാഷ്‌ട്ര മതബോധന കൗൺസിൽ അംഗമായി അഞ്ചു വർഷത്തേക്ക് നിയമിതനായതു സന്തോഷകരമാണെന്ന് മേജർ ആർച്ച്ബിഷപ് പറഞ്ഞു. സാർവത്രികസഭയുടെ മതബോധന ദൗത്യത്തിന് അദ്ദേഹത്തിന്‍റെ അജപാലന അനുഭവവും വൈദഗ്ധ്യവും വിലപ്പെട്ട സംഭാവന നൽകുമെന്ന് മേജർ ആർച്ച്ബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.

മെത്രാഭിഷേകത്തിന്‍റെ സുവർണജൂബിലി ആഘോഷിക്കുന്ന മാർ ജോർജ് പുന്നക്കോട്ടിൽ, രജതജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, പൗരോഹിത്യത്തിന്‍റെ സുവർണജൂബിലി ആഘോഷിക്കുന്ന മാർ ആൻഡ്രൂസ് താഴത്ത് എന്നിവരെ അനുമോദിച്ച മേജർ ആർച്ച്ബിഷപ്, അവരുടെ ശുശ്രൂഷകൾക്ക് നന്ദി അറിയിച്ചു.

കഴിഞ്ഞ ജനുവരി 25ന് അന്തരിച്ച ഗൊരഖ്പുർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ഡൊമിനിക് കൊക്കാട്ടിനെയും ജൂലൈ 19ന് അന്തരിച്ച രാജ്കോട്ട് രൂപതയുടെ എമെരിറ്റസ് മെത്രാൻ മാർ ഗ്രിഗറി കരോട്ടെമ്പ്രേലിനെയും മേജർ ആർച്ച്ബിഷപ് അനുസ്മരിച്ചു.

സുവിശേഷദൗത്യത്തിലും മിഷൻ പ്രവർത്തനങ്ങളിലും ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശുശ്രൂഷയിലും ഇരുവരും സമർപ്പിത സംഭാവനകൾ നൽകിയെന്ന് മാർ തട്ടിൽ പറഞ്ഞു. സിനഡിന്‍റെ പ്രവർത്തനങ്ങൾ കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നീ മൂന്ന് അടിസ്ഥാന മനോഭാവങ്ങളോടെ മുന്നോട്ടുപോകാൻ മേജർ ആർച്ച്ബിഷപ് മെത്രാന്മാരോട് ആഹ്വാനം ചെയ്തു. സഭയുടെ നന്മയും ദൈവത്തിന്‍റെ മഹത്വവും മാത്രം ലക്ഷ്യമാക്കി സിനഡൽ യാത്ര തുടരണമെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ അജപാലന, ആരാധനാക്രമ, കാനോനിക, ഭരണസംബന്ധമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽനിന്ന് വിരമിച്ചവരുമായ 52 മെത്രാന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 28ന് സമാപിക്കും.

ആത്മീയ, അജപാലന നവീകരണം അനിവാര്യം: മേജർ ആർച്ച്ബിഷപ്

 കൊച്ചി: സഭയുടെ ഇന്നത്തെ വെല്ലുവിളികൾക്ക് സുവിശേഷത്തിന്‍റെ വെളിച്ചത്തിൽ മറുപടി നൽകാൻ ആത്മീയവും അജപാലനപരവുമായ നവീകരണം അനിവാര്യമാണെന്ന് മേജർ ആർച്ച്ബിഷപ് സിനഡിന്‍റെ ഉദ്ഘാടനസന്ദേശത്തിൽ വ്യക്തമാക്കി.

പ്രാർഥനയിലും പരസ്പര ശ്രവണത്തിലും ദൈവഹിതാന്വേഷണത്തിലുമാണ് സിനഡ് മുന്നോട്ടു പോകേണ്ടത്. സീറോമലബാർ സഭ കൂടുതൽ പ്രേഷിതാഭിമുഖ്യവും തീക്ഷ്ണതയുമുള്ള സഭയായി മാറണം. സഭയുടെ ദൗത്യം പുതിയ സാഹചര്യങ്ങളിലേക്ക് ധൈര്യപൂർവം വ്യാപിപ്പിക്കുകയും സുവിശേഷം പുതിയ മേഖലകളിലേക്കും ജനവിഭാഗങ്ങളിലേക്കും എത്തിക്കുകയും വേണം.

നിർമിതബുദ്ധിയുടെ കാലഘട്ടത്തിൽ മനുഷ്യാന്തസും സ്വാതന്ത്ര്യവും സത്യവും സംരക്ഷിക്കപ്പെടേണ്ടതു പ്രധാനമാണ്. സാങ്കേതികവിദ്യയെ ഭയത്തോടെ നിരസിക്കുകയോ വിവേചനരഹിതമായി സ്വീകരിക്കുകയോ ചെയ്യാതെ മനുഷ്യന്‍റെ നന്മയ്ക്കും സമഗ്രവികസനത്തിനും പൊതുനന്മയ്ക്കും ഉപകരിക്കുന്ന വിധത്തിൽ ഉപയോഗിക്കാൻ സഭാംഗങ്ങളെ പരിശീലിപ്പിക്കണം. സിനഡിലെ തീരുമാനങ്ങൾ വ്യക്തിപരമായ താത്പര്യങ്ങളെക്കാൾ സഭയുടെ പൊതുനന്മയും കൂട്ടായ വിവേചനവും മുൻനിർത്തിയാകണം.

സിനഡാലിറ്റി എന്നത് അഭിപ്രായങ്ങളുടെ മത്സരമല്ല; പരിശുദ്ധാത്മാവിന്‍റെ മാർഗനിർദേശത്തിൽ മെത്രാന്മാർ ഒരുമിച്ച് ദൈവഹിതം അന്വേഷിക്കുന്ന പ്രക്രിയയാണ്. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും അവ നടപ്പാക്കുന്നതിലും ഐക്യവും കൂട്ടായ ഉത്തരവാദിത്വവും അനിവാര്യമാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

Tags : SyroMalabarChurch Synod Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up