x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വഖഫ്, പിഎംശ്രീ ഇടതുപക്ഷം വരുത്തിവച്ച വിന: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

വെബ്ഡെസ്ക്
Published: July 26, 2026 11:52 PM IST | Updated: July 26, 2026 11:52 PM IST

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: വഖഫ് വിഷയത്തിൽ എൽഡിഎഫ് നടത്തുന്ന പ്രചാരണം വെറുതെയാണെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പിഎം ശ്രീ, വഖഫ് തുടങ്ങിയവയെല്ലാം ഇടതുപക്ഷം വരുത്തിവച്ച വിനയാണ്.

അതിന്‍റെ പാപഭാരം യുഡിഎഫിനു മേൽ ചാർത്തുകയാണു ചെയ്യുന്നത്. ഇതൊന്നും ഏശില്ലെന്നും സർക്കാരിന്‍റെ അന്തിമ തീരുമാനം സമയമാകുന്പോൾ അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

പിഎംശ്രീ പദ്ധതിയിൽ കൊണ്ടുപോയി കുടുക്കിയത് എൽഡിഎഫ് സർക്കാരാണ്. ഒരു മാസം മാത്രമായ സർക്കാരിന്‍റെ തലയിൽ എല്ലാം കൂടി വച്ചിട്ട് പോകാനൊന്നും ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് വിഷയത്തിൽ എൽഡിഎഫ് പ്രചാരണം തള്ളിപ്പോകുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഇന്ത്യയിലെ യുവാക്കളുടെ പ്രതിഷേധങ്ങൾക്കു മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കിയിരിക്കുകയാണ്. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയൊരു പ്രക്ഷോഭമായിരുന്നു ജന്തർ മന്തറിലേത്.

ഇന്ത്യയിലെ യുവജനങ്ങൾ കേന്ദ്ര സർക്കാരിന്‍റെ കെടുകാര്യസ്ഥതയെ കുറിച്ച് ബോധവാന്മാരാണെന്നു തെളിയിക്കുന്നതായിരുന്നു പോരാട്ടം. ഇതു ബിജെപി സർക്കാരിന്‍റെ തകർച്ചയുടെ ആരംഭമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags : PKKunhalikutty Waqf PM Shri Question Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up