x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാർഗദർശിയാകുന്ന യുവതലമുറ

രാഹുൽ ഈശ്വർ
Published: July 29, 2026 12:15 AM IST | Updated: July 29, 2026 12:15 AM IST

രാഹുൽ ഈശ്വർ

എനിക്കാദ്യം കാണാൻ കഴിഞ്ഞത് ചണ്ഡിഗഡിലെ പോരാട്ടമാണ്. ഒരു രാഷ്‌ട്രീയ പാർട്ടിയോടും അടിമത്തമില്ലാത്ത, എന്നാൽ ഇന്ത്യാ മഹാരാജ്യത്തോട് ആഴമേറിയ പ്രതിബദ്ധതയുള്ള യുവാക്കൾ പാട്ടു പാടിയും കവിത ചൊല്ലിയും തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു.

ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത് ഭഗത് സിംഗ് കീ ജയ്, മഹാത്മാഗാന്ധിജി ജയ് ആണ്. ഇന്ത്യൻ ഭരണഘടന എടുത്തുയർത്തി എല്ലാവരോടും സ്നേഹത്തോടെയും സാഹോദര്യത്തോടെയും തങ്ങളുടെ പ്രതിഷേധം ചിരിച്ചു കൊണ്ടറിയിക്കുന്ന പഞ്ചാബിന്‍റെ ഇന്ത്യൻ യുവത്വത്തെയാണ് കണ്ടത്. എല്ലാവരും 30 വയസിൽ താഴെയുള്ളവർ.

പിന്നീട് മഹാ യുവജന പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രമായ ജന്തർ മന്തറിലും പോയി കാണാനുള്ള അവസരമുണ്ടായി. ചോദിക്കാനും പറയാനും പിള്ളേരുണ്ട് എന്ന് മുതിർന്ന തലമുറ രോമാഞ്ചത്തോടെ നോക്കിക്കാണുന്ന കാഴ്‌ച. സത്യത്തിൽ അത് ഇലക്‌ട്രിഫൈഡ് അനുഭവമായിരുന്നു. വൈദ്യുതികാന്തി ശരീരത്തിലേക്ക് ഊർജം കടത്തിവിട്ടതുപോലെ രോമാഞ്ചം.

ഇരുപതിലധികം വിദ്യാർഥികളുടെ ആത്മഹത്യയിൽ കലാശിച്ച ഇന്ത്യയുടെ നീറ്റ് പരീക്ഷ. 152 ചോദ്യപേപ്പർ കഴിഞ്ഞ 12 വർഷങ്ങളിൽ ലീക്ക് ആയി എന്ന ഞെട്ടിക്കുന്ന യാഥാർഥ്യം അപ്പോഴാണ് നമ്മുടെ മനസിൽ സ്ഥാനം പിടിക്കുന്നത്.

ഇൻക്വിലാബ് സിന്ദാബാദ്, ഭാരത് മാത കീ ജയ്, വന്ദേ മാതരം, ജയ് ജയ് ജയ് ഭീം അടക്കം ഗാന്ധിജിയുടെയും അംബേദ്കറിന്‍റെയും ഭഗത് സിംഗിന്‍റെയും ചിത്രങ്ങൾ ഉയർത്തി ഇന്ത്യൻ വിദ്യാർഥിസമൂഹം അതിശക്തമായ ഒരു ഭരണകൂടത്തിന് പ്രതിരോധം ഉയർത്തുന്ന കാഴ്ച.

ജൂലൈ 20ന് ഈ കുട്ടികളെ തല്ലിച്ചതയ്ക്കുന്പോഴാണ് രാജ്യത്തിന്‍റെ മനഃസാക്ഷി ഉണർന്നത്. അമിതാധികാരത്തിനും ധാർഷ്‌ട്യത്തിനുമെതിരേ ഒരു ജനത പടപൊരുതാനിറങ്ങുകയായിരുന്നു.

ഏതു ഭരണകൂടമായാലും അതു ചെയ്യരുതായിരുന്നു. പലപ്പോഴും അമിതാധികാര പ്രയോഗവും തെറ്റായ പോലീസ് ആക്‌ഷനുമാണ് ഒരു ജനതയെ പ്രതിരോധത്തിന്‍റെ പാതയിലെത്തിക്കുന്നത്.

കക്ഷിരാഷ്‌ട്രീയത്തിനതീതമായി നമ്മുടെ ജനങ്ങൾ ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കണം. ഇതിനു യുവജനത നമുക്ക് വഴികാട്ടിയാകുകയായിരുന്നു.
അണ്ണാ ഹസാരെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ജെൻ സി വൈബ് കൂടുതലായിരുന്നു. ‌‌

രാജ്യത്തിന്‍റെ ആത്മാവിനെ തൊട്ടുണർത്തി സോനം ജി, അഭിജിത് ദീപ്‌കേ, സോഷ്യൽ മീഡിയ പോരാളികൾ എല്ലാവരും ഭയമില്ലാതെ പ്രതികരിക്കാൻ നമ്മളെ പഠിപ്പിച്ചു. നമുക്ക് നമ്മുടെ യുവ തലമുറ മാർഗദർശിയാകുന്ന മനോഹര കാഴ്ച - അതാണ് ജന്തർ മന്തർ.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Youth

Recent News

Corehub Up