x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗവർണറുടെ നടപടി അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്നത്; വിജയ്‌യെ പിന്തുണച്ച് പ്രകാശ് രാജ്


Published: May 7, 2026 11:35 AM IST | Updated: May 7, 2026 11:36 AM IST

സർക്കാർ രൂപീകരിക്കാൻ ടിവികെ നേതാവ് വിജയ്‌യെ അനുവദിക്കാത്ത ഗവർണറുടെ നിലപാടിൽ എതിരഭിപ്രായവുമായി നടൻ പ്രകാശ് രാജ്.

ഗവർണറുടെ ഈ പെരുമാറ്റം അംഗീകരിക്കാനാകാത്തതും ഭരണഘടനാ വിരുദ്ധവുമാണെന്നും പ്രകാശ് രാജ് പറയുന്നു.

‘‘ഗവർണറുടെ ഈ പെരുമാറ്റം അറപ്പുളവാക്കുന്നതും അംഗീകരിക്കാനാവാത്തതും ഭരണഘടനാ വിരുദ്ധവുമാണ്. നമുക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം... എന്നാൽ വിജയ്ക്ക് ജനഹിതം ലഭിച്ചിട്ടുണ്ട്. നിയമസഭയിൽ തന്‍റെ അവകാശം വിനിയോഗിക്കാൻ അദ്ദേഹത്തെ അനുവദിക്കണം.’’പ്രകാശ് രാജിന്‍റെ വാക്കുകൾ.

നിലവില്‍ 108 എംഎൽഎ മാരാണ് ടിവികെയ്ക്ക് ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കേവലഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് ഹാജരാക്കണമെന്നാണ് ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിലപാട്.

കോൺഗ്രസിന്‍റെ അഞ്ച് അംഗങ്ങൾ ഉൾപ്പെടെ113 എംഎൽഎമാർ ഒപ്പിട്ട കത്താണ് വിജയ് ഗവർണർക്ക് കൈമാറിയത്. എന്നാൽ കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യയായ 118 പേർ ഒപ്പിട്ടുള്ള കത്ത് വേണമെന്ന് ഗവർണർ അറിയിച്ചു. എന്നാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂവെന്നാണ് ഗവർണറുടെ നിലപാട്.

Tags : Prakash Raj Vijay tvk

Recent News

Corehub Up