Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basketball

കാലിക്കട്ടിന് ഇരട്ടക്കിരീടം

കൊച്ചി: പ്രഥമ ബാസ്‌കറ്റ്‌ബോൾ ലീഗ് കേരളയിൽ കാലിക്കട്ട് വാരിയേഴ്സ് പെൺകുട്ടികളുടെ അണ്ടർ 14, 19 വിഭാഗങ്ങളിൽ ചാന്പ്യൻപട്ടം സ്വന്തമാക്കി.

അണ്ടർ-14 വിഭാഗത്തിൽ 67-29ന് തൃശൂർ ടസ്കേഴ്‌സിനെ കീഴടക്കിയാണ് കാലിക്കട്ട് കിരീടം ചൂടിയത്. അണ്ടർ 19 പെൺകുട്ടികളിൽ കൊച്ചി സ്റ്റാലിയൻസിനെ 48-54നും കാലിക്കട്ട് ഫൈനലിൽ കീഴടക്കി.

അണ്ടർ-14 ആൺകുട്ടികളുടെ തീപ്പൊരി ഫൈനലിൽ കോട്ടയം ബൈസൺസ് 63-60നു കാലിക്കട്ടിനെ വീഴ്ത്തി ജേതാക്കളായി. അണ്ടർ-19 ആൺകുട്ടികളുടെ ഫൈനലിൽ തൃശൂർ ടസ്കേഴ്‌സ് 67-53നു കാലിക്കട്ടിനെ തോൽപ്പിച്ച് ചാന്പ്യന്മാരായി.

Sports

നോക്കൗട്ട് കേരളം

പുതുച്ചേരി: 76-ാമത് ദേശീയ ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ പുരുഷ-വനിതാ ടീമുകള്‍ നോക്കൗട്ടില്‍. പെണ്‍കുട്ടികള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി.

കേരളം 59-30ന് നിലവിലെ റണ്ണേഴ്‌സ് അപ്പായ ഗുജറാത്തിനെ തകര്‍ത്തു. കേരളത്തിനു വേണ്ടി സുഭദ്ര ജയകുമാര്‍ 18 പോയിന്‍റ് നേടി. കേരളത്തിന്‍റെ ആണ്‍കുട്ടികള്‍ 55-59നു ഡല്‍ഹിയോട് പരാജയപ്പെട്ടു. ഗ്രൂപ്പ് എയില്‍ നിന്ന് മൂന്ന് ടീമുകള്‍ക്ക് നോക്കൗട്ട് യോഗ്യതയുണ്ട്.

Sports

ബാസ്‌കറ്റ്: കേരളത്തിനു ജയത്തുടക്കം

പുതുച്ചേരി: 76-ാമത് ദേശീയ ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു ജയത്തുടക്കം.

ആണ്‍കുട്ടികളുടെ ആദ്യ മത്സരത്തില്‍ കേരളം 76-48നു മധ്യപ്രദേശിനെ കീഴടക്കി. 17 പോയിന്‍റ് നേടിയ നജാല്‍ ജേക്കബ് കേരളത്തിന്‍റെ ടോപ് സ്‌കോററായി‍.

മറ്റു മത്സരങ്ങളില്‍ കര്‍ണാടക 71-55നു പഞ്ചാബിനെയും ചണ്ഡിഗഡ് 84-81നു ഹരിയാനയെയും തോല്‍പ്പിച്ചു.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 30 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 25 ടീമുകളുമാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്.

Sports

കോഴിക്കോട് x ആലപ്പുഴ ഫൈനല്‍

കാഞ്ഞങ്ങാട്: 42-ാമത് സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ ഫൈനലില്‍ കോഴിക്കോടും ആലപ്പുഴയും ഏറ്റുമുട്ടും.

ആദ്യസെമിയില്‍ കോഴിക്കോട് 68-36ന് കൊല്ലത്തെ കീഴടക്കി ഫൈനലിലേക്കു മുന്നേറി. തിരുവനന്തപുരത്തെ 54-66നു തോല്‍പ്പിച്ചാണ് ആലപ്പുഴയുടെ ഫൈനല്‍ പ്രവേശം.

ആണ്‍കുട്ടികളുടെ ക്വാര്‍ട്ടറില്‍ ആലപ്പുഴ 71-51ന് മലപ്പുറത്തെയും തിരുവനന്തപുരം 64-23ന് എറണാകുളത്തെയും തൃശൂര്‍ 38-13ന് പാലക്കാടിനെയും കോട്ടയം 87-37ന് കണ്ണൂരിനെയും തോല്‍പ്പിച്ച് സെമി ടിക്കറ്റ് കരസ്ഥമാക്കി.

Sports

കോട്ടയം, തൃശൂര്‍ ജയിച്ചു

കാഞ്ഞങ്ങാട്: 42-ാമത് സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യദിനം കോട്ടയം, തൃശൂര്‍ ടീമുകള്‍ക്കു ജയം.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂര്‍ 66-18ന് മലപ്പുറത്തെ തോല്‍പ്പിച്ചു. കോട്ടയം 63-36ന് ആലപ്പുഴയെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ പാലക്കാട് 50-36ന് പത്തനംതിട്ടയെ മറികടന്നു.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ 61-48ന് മലപ്പുറത്തെ കീഴടക്കി. കോട്ടയം 51-10ന് പത്തനംതിട്ടയെയും ആലപ്പുഴ 52-17ന് പാലക്കാടിനെയും കണ്ണൂര്‍ 50-17ന് കാസര്‍ഗോഡിനെയും തോല്‍പ്പിച്ചു.

Sports

കെഎസ്ഇബി x എസ്‌സിആർ ഫൈനൽ

കോഴിക്കോട്: ഫിയസ്റ്റോ 50-ാം വാർഷിക അഖിലേന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്‍റിൽ വനിതാ വിഭാഗം ഫൈനൽ ചിത്രം വ്യക്തമായി.

തിരുവനന്തപുരം കെഎസ്ഇബിയും സെക്കന്തരാബാദ് സൗത്ത് സെൻട്രൽ റെയിൽവേയും (എസ്‌സിആർ) തമ്മിലാണ് കിരീട പോരാട്ടം. അവസാന ലീഗ് മത്സരത്തിൽ ഐസിഎഫ് ചെന്നൈയെ കീഴടക്കിയാണ് എസ്‌സിആർ ഫൈനൽ ടിക്കറ്റ് എടുത്തത്; 94-58.

പുരുഷ വിഭാഗത്തിൽ ബംഗളൂർ യംഗ് ഒാറിയൺസ് 98-62ന് ഇന്ത്യൻ എയർഫോഴ്സിനെ കീഴടക്കി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തോടെ സെമിയിലേക്കു മുന്നേറി.

Sports

കെഎസ്ഇബി ഫൈനലില്‍

കോഴിക്കോട്: ഫിയസ്റ്റോ 50-ാം വാര്‍ഷിക അഖിലേന്ത്യ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ കെഎസ്ഇബി വനിതകള്‍ ഫൈനലില്‍.

കെഎസ്ഇബി ഇന്നലെ നടന്ന മത്സരത്തില്‍ ഐസിഎഫ് ചെന്നൈയെ 99-27നു തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ജേതാക്കള്‍ക്കുവേണ്ടി പി.എസ്. ജെസ്‌ലി 17ഉം സ്വപ്ന മെറിന്‍ ജിജു 15ഉം പോയിന്‍റ് നേടി.

കെഎസ്ഇബി വനിതകള്‍ തോല്‍വി അറിയാതെയാണ് ഫൈനലില്‍ പ്രവേശിച്ചത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സെക്കന്ദരാബാദ് ഈസ്റ്റ് റെയില്‍വേ കോല്‍ക്കത്തയെ തോല്‍പ്പിച്ചു; 84-73. ഐസിഎഫ് ചെന്നൈ x സൗത്ത് സെന്‍ട്രല്‍ റെയില്‍വേയും പോരാട്ട വിജയികളാണ് ഫൈനലില്‍ കെഎസ്ഇബിയുടെ എതിരാളികള്‍.

Sports

ബാസ്കറ്റ്: ഇന്ത്യന്‍ ബാങ്ക് സെമിയില്‍

കോഴിക്കോട്: ഫിയസ്റ്റോ 50-ാം വാര്‍ഷിക അഖിലേന്ത്യ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ബാങ്ക് സെമിയില്‍.

ഇന്ത്യന്‍ നേവിയെ 64-94നു കീഴടക്കിയാണ് ഇന്ത്യന്‍ ബാങ്ക് സെമിയില്‍ ഇടംപിടിച്ചത്. ഗ്രൂപ്പ് എയില്‍നിന്ന് ഐസിഎഫ് ചെന്നൈയും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നേവിക്ക് എതിരേ ഇന്ത്യന്‍ ബാങ്കിനായി പ്രണവ് പ്രിന്‍സ് 15ഉം പ്രശാന്ത് സിംഗ് റാവത്ത് 13ഉം പോയിന്‍റ് നേടി. ഇന്ത്യന്‍ നേവിയുടെ സുബിന്‍ 17 പോയിന്‍റ് സ്വന്തമാക്കി.

വനിതാ വിഭാഗത്തില്‍ ഈസ്റ്റേണ്‍ റെയില്‍വേ കോല്‍ക്കത്തയെ 47-83നു തകര്‍ത്ത് കെഎസ്ഇബി തിരുവനന്തപുരം വിജയക്കുതിപ്പ് തുടര്‍ന്നു. കെഎസ്ഇബിക്കായി ആര്‍. ശ്രീകല 28ഉം അനീഷ ക്ലീറ്റസ് 19ഉം പോയിന്‍റ് നേടി. ലീഗ് മത്സരങ്ങള്‍ ഇന്നു സമാപിക്കും. സെമി പോരാട്ടങ്ങള്‍ നാളെ നടക്കും.

Sports

ബാസ്കറ്റ്ബോൾ ലീഗ് കേരള; സംസ്ഥാനതല ടാലന്‍റ് സ്കൗട്ടിംഗ് ചലഞ്ചിനു തിരുവനന്തപുരത്ത് നാളെ തുടക്കം

തിരുവനന്തപുരം: ബാസ്കറ്റ്ബോൾ ലീഗ് കേരളയുടെ പ്രഥമ സീസണിനു മുന്നോടിയായി യുവ പ്രതിഭകളെ കണ്ടെത്താനുള്ള സംസ്ഥാനതല ടാലന്‍റ് ഹണ്ട് ’വണ്‍ മിനിറ്റ് ടു ഹൂപ്പ് ’ സ്കിൽ ചലഞ്ച് നാളെ തിരുവനന്തപുരത്ത് ആരംഭിക്കും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സ് പോർട്സ് അഡീഷണൽ ഡയറക്ടർ ഡോ. സി.എസ്. പ്രദീപ് പദ്ധതി ഉദ്ഘാടനം ചെയ്യും.

അണ്ടർ14, അണ്ടർ19 വിഭാഗങ്ങളിലായി നിരവധി കുട്ടികളാണ് ഈ ടാലന്‍റ് ഹണ്ടിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാസ്കറ്റ്ബോൾ ലീഗ് കേരളയുടെ ഭാഗമാകാനുള്ള യുവതാരങ്ങളെ തെരഞ്ഞെടുക്കുക എന്നതാണ് സ്കൗട്ടിംഗ് പ്രക്രിയയുടെ ലക്ഷ്യം.

സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡും കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും എബിസി ബാസ്കറ്റ്ബോൾ ഡെവലപ്മെന്‍റ് ലീഗുമായി സഹകരിച്ചാണ് ’വണ്‍ മിനിറ്റ് ടു ഹൂപ്പ് ’ നടത്തുന്നത്. ഷൂട്ടിംഗ്, ഡ്രിബ്ലിംഗ്, ഡിഫൻസ് എന്നീ മൂന്നു പ്രധാന ബാസ്കറ്റ്ബോൾ കഴിവുകളാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്.

ഓരോ വിഭാഗത്തിലും ഒരു മിനിറ്റ് വീതം നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങളിലൂടെ താരങ്ങളുടെ വേഗവും കൃത്യതയും വിലയിരുത്തും.

തിരുവനന്തപുരത്തെ ഉദ്ഘാടനത്തിനു ശേഷം 12 മുതൽ 14 വരെ കേരളത്തിലെ മറ്റ് ആറു കേന്ദ്രങ്ങളിൽ ചലഞ്ച് നടക്കും. 12ന് ആലപ്പുഴയിൽ ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോട്ടയത്ത് സെന്‍റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം, 13ന് എറണാകുളത്ത് റീജണൽ സ് പോർട്സ് സെന്‍റർ, കൊച്ചി, തൃശൂരിൽ മുനിസിപ്പൽ സ്റ്റേഡിയം, ചാലക്കുടി, 14നു കണ്ണൂരിൽ മുനിസിപ്പൽ സ്റ്റേഡിയം, തലശേരി, കോഴിക്കോട്ട് സിൽവർ ഹിൽസ് എച്ച്എസ്എസ്.

Sports

കെഎസ്ഇബിക്കു ജയം

കോഴിക്കോട്: മാനാഞ്ചിറ ഡോ. സി.ബി.സി മെമ്മോറിയല്‍ കോര്‍ട്ടില്‍ നടക്കുന്ന ഫിയാസ്റ്റോ 50-ാം വാര്‍ഷിക അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്‍റില്‍ കെഎസ്ഇബി തിരുവനന്തപുരം പുരുഷ ടീമിനു ജയത്തുടക്കം. ഇന്ത്യന്‍ എയര്‍ഫോഴ്സിനെയാണ് കെഎസ്ഇബി പരാജയപ്പെടുത്തിയത്.

സ്കോർ: 74-46. കെഎസ്ഇബിക്കായി ജെറോം പ്രിന്‍സ് 22 പോയിന്‍റ് നേടി ടോപ്പ് സ്‌കോററായി. സെജിന്‍ മാത്യുവും ശരത് കൃഷ്ണയും 11 പോയിന്‍റ് വീതം നേടി .

എയര്‍ഫോഴ്‌സിനുവേണ്ടി സൗരഭ് 15 പോയിന്‍റ് സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ ഇന്ത്യന്‍ ബാങ്ക് ചെന്നൈ 88-75 എന്ന സ്‌കോറിന് ഐസിഎഫ് ചെന്നൈയെ പരാജയപ്പെടുത്തി.

വനിതാ വിഭാഗത്തിൽ ഐസിഎഫ് ചെന്നൈ 85-70ന് ഈസ്റ്റേൺ റെയിൽവെ കോൽക്കത്തയെ തോൽപ്പിച്ചു.

Sports

ഇന്ത്യ മെയിന്‍ ഡ്രോയില്‍

സിംഗപ്പുര്‍: ഫിബ 3x3 ഏഷ്യാ കപ്പ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ പുരുഷ ടീം മെയിന്‍ ഡ്രോയില്‍. യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായാണ് ഇന്ത്യയുടെ മുന്നേറ്റം.

റാങ്കിംഗില്‍ മുന്നിലുള്ള കസാക്കിസ്ഥാന്‍, ഹോങ്കോംഗ്, ചൈന ടീമുകളെ ഓരോ പോയിന്‍റ് വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടങ്ങിയത്. അവസാന മത്സരത്തില്‍ ബെഹറിനെ 21-12നും തോല്‍പ്പിച്ചു.

Sports

ഫിബ 3x3 ഏഷ്യ കപ്പ് 2026 ഇന്ത്യൻ ടീമിൽ മലയാളിത്തിളക്കം

സിംഗപുർ: സിംഗപുരിൽ നടക്കുന്ന ഫിബ 3ഃ3 ഏഷ്യ കപ്പ് 2026 ബാസ്കറ്റ്്ബോൾ ടൂർണമെന്‍റിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ രണ്ട് മലയാളി മലയാളി താരങ്ങളും.

ഇന്ത്യൻ ബാങ്ക് ചെന്നൈ താരമായ പ്രണവ് പ്രിൻസും കഐസ്ഇബി തിരുവനന്തപുരത്തിന്‍റെ വനിതാ താരമായ ആർ. ശ്രീകലയുമാണ് മലയാളി സാന്നിധ്യം. സിംഗപുരിലെ കല്ലാംഗിൽ തുടർച്ചയായ അഞ്ചാം വർഷം നടക്കുന്ന ടൂർണമെന്‍റ് ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെയാണ് നടക്കുക.

24 പുരുഷ ടീമുകളും 22 വനിതാ ടീമുകളും കിരീടത്തിനായി പോരാടും. ഇന്ത്യൻ പുരുഷ ടീം ക്വാളിഫയിംഗ് ഡ്രോയിലെ ഗ്രൂപ്പ് ഡിയിലാണ് ഇടംപിടിച്ചത്. ഖസാക്കിസ്ഥാൻ, ഹോങ്കോംഗ് (ചൈന) എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

ഇന്ത്യയുടെ ആദ്യ മത്സരം ഏപ്രിൽ ഒന്നിന് ഖസാക്കിസ്ഥാനെതിരേയാണ്. ഇന്ത്യൻ വനിതാ ടീം മലേഷ്യ, തുർക്ക്മെനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്. ഏപ്രിൽ രണ്ടിന് മലേഷ്യക്കെതിരേയാണ് വനിതകളുടെ ആദ്യ പോരാട്ടം.

Sports

പ്രോവിഡന്‍സ് റണ്ണറപ്പ്

ന്യൂഡല്‍ഹി: ജൂണിയര്‍ എന്‍ബിഎ 3x3 ദേശീയ ബാസ്‌കറ്റ്ബോള്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോട് പ്രോവിഡന്‍സ് എച്ച്എസ്എസ് റണ്ണറപ്പ്.

ഫൈനലില്‍ ലുഥിയാനയിലെ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് പ്രോവിഡന്‍സ് പരാജയപ്പെട്ടു. സ്‌കോര്‍: 10-13.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രയാഗ്‌രാജിലെ മഹാറാണാ പ്രതാപ് ഇന്‍റര്‍ കോളജിനെ 18-21നു തോല്‍പ്പിച്ച് ഡല്‍ഹിയിലെ നെഹ്റു വേള്‍ഡ് സ്‌കൂള്‍ ചാമ്പ്യന്മാരായി.

Sports

കോഴിക്കോട് പ്രോവിഡന്‍സ് ഫൈനലില്‍

ന്യൂഡല്‍ഹി: ജൂണിയര്‍ എന്‍ബിഎ ദേശീയ 3x3 ബാസ്‌കറ്റ്‌ബോള്‍ ഫൈനല്‍സിന്‍റെ കലാശപ്പോരാട്ടത്തിന് കേരള ചാമ്പ്യന്മാരായ കോഴിക്കോട് പ്രോവിഡന്‍സ് എച്ച്എസ്എസ് യോഗ്യത നേടി.

കെ.ഡി. ജാദവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സെമിഫൈനലില്‍ പ്രയാഗ്‌രാജിലെ മാ ശാരദ പബ്ലിക് സ്‌കൂളിനെ 20-13 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പ്രോവിഡന്‍സ് ഫൈനലിലെത്തിയത്.

ഫൈനലില്‍ ലുഥിയാനയിലെ സെന്‍റ് സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളാണ് എതിരാളികള്‍.

Sports

ദേശീയ ജൂണിയര്‍ എന്‍ബിഎ ബാസ്‌കറ്റ് ; കേരളത്തില്‍നിന്ന് ആറ് ടീം

കോട്ടയം: ദേശീയ ജൂണിയര്‍ എന്‍ബിഎ 3X3 ബാസ്‌കറ്റ് പോരാട്ടത്തിനായി കേരളത്തില്‍നിന്ന് ആറ് ടീമുകള്‍. ഇന്നു മുതല്‍ 24 വരെ ഡല്‍ഹിയിലെ കെ.ഡി. ജാദവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് പ്രോവിഡന്‍സ്, കണ്ണൂര്‍ ജിവിഎച്ച്എസ്എസ്, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ഗിരിദീപം ബെഥനി, കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍, രണ്ട് ഓള്‍ സ്റ്റാര്‍ എന്നിങ്ങനെ ആറ് ടീമുകളാണ് കേരളത്തില്‍നിന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

Sports

താണ്ടിയത് ആശങ്കയുടെ ദിനങ്ങള്‍: പ്രണവ്

ഫെബ്രുവരി അവസാനവാരം ഖത്തറിലെ ലൂസൈലില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ പുരുഷ ബാസ്‌കറ്റ്‌ബോള്‍ ടീമിന് ഒരു ലക്ഷ്യം മാത്രം; ഫിബ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ ഗ്രൂപ്പില്‍ ചുരുങ്ങിയത് മൂന്നാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്ത് അടുത്ത ഘട്ടത്തിലേക്കു മുന്നേറുക. ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിൽ ഇന്ത്യക്ക് ഇതുവരെ ഒരു ജയം നേടാൻ സാധിച്ചിട്ടില്ല.

ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്ന് ഗള്‍ഫ് സ്തംഭിച്ചതോടെ ഇന്ത്യന്‍ ടീം ലൂസൈലില്‍ കുടുങ്ങി. പിന്നീട് ആശങ്കയുടെ ദിനങ്ങള്‍.

തിരുവനന്തപുരം സ്വദേശിയായ പ്രണവ് പ്രിന്‍സായിരുന്നു ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം. കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി തൃശൂര്‍ സ്വദേശിയായ പി.ജെ. സണ്ണി ടീം കണ്ടിൻജന്‍റ് തലവനായും ടീമിനൊപ്പമുണ്ടായിരുന്നു.

ഫെബ്രുവരി 27ന് ഖത്തറിന് എതിരേ 73-99നു പൊരുതി കീഴടങ്ങിയ ഇന്ത്യന്‍ ടീം അടുത്ത മത്സരത്തിനായി തയാറെടുക്കുന്നതിനിടെയായിരുന്നു യുദ്ധം. അതോടെ മത്സരങ്ങള്‍ റദ്ദാക്കി. ഇന്ത്യന്‍ ടീം ലൂസൈലില്‍ അകപ്പെട്ടു.

ഒടുവിൽ ആശ്വാസം

“ആശങ്കയുടെ ദിനങ്ങളായിരുന്നു അത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഭയചകിതരായില്ല. പക്ഷേ, എന്നു നാട്ടില്‍ തിരിച്ചെത്തുമെന്ന ആശങ്ക ഞങ്ങളെ അലട്ടി. അതിന്‍റേതായ സമ്മര്‍ദം ഉണ്ടായിരുന്നു. ഖത്തര്‍ ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഞങ്ങള്‍ക്കു താമസസൗകര്യം ഏര്‍പ്പെടുത്തി.’’ -പ്രണവ് പ്രിന്‍സ് ദീപികയോട് പറഞ്ഞു.

ഖത്തറില്‍നിന്ന് നേരിട്ട് വിമാനം ഇല്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ആദ്യം ലൂസൈലില്‍നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് ബസില്‍ യാത്ര ചെയ്തു. രാത്രി ഒമ്പതോടെയായിരുന്നു ആറു മണിക്കൂര്‍ നീണ്ട ബസ്‌യാത്ര ആരംഭിച്ചത്.

തിങ്കള്‍ പുലര്‍ച്ചെ മൂന്നോടെ ദമാമില്‍ എത്തി. വിമാനലഭ്യത പരിമിതമായതിനാല്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു പിന്നീടുള്ള യാത്ര. ഒരു സംഘം ദമാമില്‍നിന്ന് ലക്‌നോവിലേക്കു തിരിച്ചു. ഞങ്ങള്‍ ദമാമില്‍നിന്ന് ജിദ്ദയിലേക്ക്. അവിടെനിന്ന് ചൊവ്വ പുലര്‍ച്ചയോടെ മുംബൈയിലെത്തി’’- പ്രണവ് പ്രിന്‍സ് പറഞ്ഞു. ഇന്ത്യന്‍ ബാങ്ക് മാനേജരായി ചെന്നൈയിലാണ് പ്രണവ് പ്രിന്‍സ് ഉള്ളത്.

NRI

ആവേശമായി മാർ മാക്കീൽ ബാസ്‌കറ്റ്‌ ബോൾ ടൂർണമെന്‍റ്

ടാമ്പ (ഫ്ലോറിഡ): സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടന്ന പന്ത്രണ്ടാമത് മാർ മാക്കീൽ ബാസ്‌കറ്റ്‌ ബോൾ ടൂർണമെന്‍റ് ആവേശമായി മാറി. ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച മത്സരങ്ങൾ രാത്രി എട്ടിന് സമാപിച്ചു.

ഫ്ലോറിഡ സംസ്ഥാനത്തെ വിവിധ മലയാളി ക്രൈസ്‌തവ ദേവാലയങ്ങളിൽ നിന്നായി മിഡിൽ സ്‌കൂൾ, ഹൈസ്‌കൂൾ, കോളജ്‌ വിഭാഗങ്ങളിലായി 15 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

വാശിയേറിയ മത്സരത്തിൽ മിഡിൽ സ്‌കൂൾ വിഭാഗത്തിൽ ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി ചാമ്പ്യന്മാരാകുകയും ഒർലൻഡോ സെന്‍റ് മേരീസ് സീറോമലബാർ കത്തോലിക്കാ പള്ളി റണ്ണേഴ്‌സ് അപ്പ് ആവുകയും ചെയ്‌തു.

ഹൈസ്‌കൂൾ വിഭാഗത്തിൽ ഹോളിവുഡ് സിയോൺ അസംബ്ലി ഓഫ് ഗോഡ് ചർച്ച് ഒന്നാം സ്ഥാനവും ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളി രണ്ടാം സ്ഥാനവും നേടി.

 

Sports

ബാസ്കറ്റ്ബോൾ പരിശീലകൻ കെ.എസ്. നായർ അന്തരിച്ചു

ബംഗളൂരു: ബാസ്കറ്റ്ബോൾ പരിശീലകനും അന്താരാഷ്‌ട്ര റഫറിയുമായ കെ.എസ്. നായർ (84) അന്തരിച്ചു. ഇന്നലെ രാവിലെ ബംഗളൂരുവിലുള്ള മകളുടെ വസതിയിലായിരുന്നു അന്ത‍്യം.

കേരളാ സ്പോർട്സ് കൗൺസിലിന്‍റെ കോഴിക്കോട് സ്പോർട്‌സ് ഡവലപ്മെന്‍റ് ഓഫീസറുമായിരുന്നു.

വിരമിച്ച ശേഷം മാഹിയിൽ താമസമാക്കിയ കെ.എസ്. നായർ വാർധക്യ സഹജമായ അസുഖങ്ങൾ നിമിത്തം മകളോടൊപ്പം ബംഗളൂരുവിലേക്ക് താമസം മാറി.

ഭാര്യ: ടി.സി. ജയലക്ഷ്മി. മക്കൾ: അനു ശിവദാസൻ, നന്ദന ശിവദാസൻ. മരുമക്കൾ: രാജശേഖരൻ, രാജീവ് ഭാസ്‌കരൻ.
സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ബംഗളൂരു കുഡ്‌ലു ക്രിമറ്റോറിയത്തിൽ.

Sports

ഇന്ത്യൻ ടീം  ഡെലിഗേഷൻ ഹെഡ് പി.ജെ. സണ്ണി

ദോഹ: ദോഹ ലുസൈൽ മൾട്ടിപർപ്പസ് ഹാളിൽ ആരംഭിക്കുന്ന 2027ലെ ഫിബ വേൾഡ് കപ്പ് ഏഷ്യൻ ക്വാളിഫയേഴ്സിനുള്ള ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ബാസ്കറ്റ്ബോൾ ടീമിന്‍റെ ഡെലിഗേഷൻ ഹെഡ് ആയി കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്‍റെ ആജീവനാന്ത പ്രസിഡന്‍റായ പി.ജെ. സണ്ണിയെ നാമനിർദേശം ചെയ്തു.

ടീമിലെ ഏക മലയാളി സാന്നിധ്യം ചെന്നൈ ഇന്ത്യൻ ബാങ്കിലുള്ള പ്രണവ് പ്രിൻസാണ്. ഇന്ത്യയുടെ ആദ്യ മത്സരം 28ന് ഖത്തറിനെതിരേയാണ്.

Sports

കേരളം ചാമ്പ്യന്‍

ന്യൂഡല്‍ഹി: അഞ്ചാമത് 3x3 ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ റെയില്‍വേസിനെ 12-14ന് കേരളം കീഴടക്കി.

കേരളത്തിനുവേണ്ടി അനീഷ ക്ലീറ്റസ് ആറ് പോയിന്‍റുമായി ടോപ് സ്‌കോററായി. മൂന്നു ലക്ഷം രൂപയാണ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക. ജനുവരി ആദ്യം ചെന്നൈയില്‍വച്ച് റെയില്‍വേസിനോട് 5x5 ഫോര്‍മാറ്റില്‍ പരാജയപ്പെട്ടതിന്‍റെ മധുര പ്രതികാരവുമായി കേരള വനിതകള്‍ക്ക് ഈ ജയം.

ഇന്നലെ രാവിലെ നടന്ന സെമിയില്‍ ആതിഥേയരായ ഡല്‍ഹിയെ കീഴടക്കിയായിരുന്നു കേരള വനിതകളുടെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: 21-18. ടീം: കവിത ജോസ് (ക്യാപ്റ്റന്‍), ആര്‍. ശ്രീകല, അനീഷ ക്ലീറ്റസ്, വി.ജെ. ജയലക്ഷ്മി. മാനേജര്‍: വിനീഷ്.

Sports

കേരളത്തിനു സമ്മിശ്രം


ന്യൂഡല്‍ഹി: അഞ്ചാമത് 3x3 ദേശീയ ബാസ്‌കറ്റ്‌ബോളിന്‍റെ ആദ്യദിനമായ ഇന്നലെ കേരളത്തിനു ജയവും തോല്‍വിയും.

കേരള പുരുഷന്മാര്‍ ഇന്നലെ രാവിലെ നടന്ന മത്സരത്തില്‍ 21-16ന് മഹാരാഷ്‌ട്രയെ തോല്‍പ്പിച്ചു. എന്നാല്‍, വൈകുന്നേരം 14-21ന് തമിഴ്‌നാടിനോട് പരാജയപ്പെട്ടു.

അതേസമയം, കേരള വനിതാ ടീം ഏകപക്ഷീയ ജയം സ്വന്തമാക്കി. കേരള വനിതകള്‍ 21-4ന് ബംഗാളിനെ നിഷ്പ്രഭമാക്കി.

Sports

സെജിന്‍, കവിത നയിക്കും

കോട്ടയം: അഞ്ചാമത് 3x3 ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ സെജിന്‍ മാത്യുവും കവിത ജോസും നയിക്കും. ഇന്നു മുതല്‍ 31വരെ ന്യൂഡല്‍ഹിയിലെ ജെഡി ജാദവ് സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്.

തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഡല്‍ഹി, ആന്ധ്രപ്രദേശ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരള പുരുഷന്മാര്‍. വനിതകള്‍ ഗ്രൂപ്പ് എയില്‍ ബംഗാള്‍, ചണ്ഡിഗഡ് ടീമുകള്‍ക്കൊപ്പവും.

പുരുഷ ടീം: സെജിന്‍ മാത്യു, ആരോണ്‍ ബ്ലെസെന്‍ വര്‍ഗീസ്, ജെറോം പ്രിന്‍സ്, ജോഷ്വ സുനില്‍ ഉമ്മന്‍.

വനിതാ ടീം: കവിത ജോസ്, അനീഷ ക്ലീറ്റസ്, ആര്‍. ശ്രീകല, വി.ജെ. ജയലക്ഷ്മി.

Sports

ബാസ്‌കറ്റ് ക്വാര്‍ട്ടര്‍

പാലാ: 50-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്‌കറ്റ്‌ബോളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂരും റണ്ണേഴ്‌സ് അപ്പായ കോട്ടയവും ക്വാര്‍ട്ടറില്‍.

കോട്ടയം 63-34ന് മലപ്പുറത്തെയും 76-47ന് കോഴിക്കോടിനെയും തോല്‍പ്പിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ടീമുകള്‍ ക്വാർട്ടറിൽ ഇടം നേടി.

Sports

കേരള പോലീസ് ചാമ്പ്യന്മാർ

തിരുവനന്തപുരം: ഓൾ ഇന്ത്യ പോലീസ് ക്ലസ്റ്റർ 2025-26 ൽ ബാസ്കറ്റ് ബാളിൽ കേരള പോലീസ് ടീം ചാമ്പ്യന്മാർ. വനിതാ ടീം സ്വർണ മെഡലും പുരുഷ ടീം വെള്ളി മെഡലും നേടി.

ഉത്തർപ്രദേശ് പോലീസായിരുന്നു ഫൈനലിൽ എതിരാളികൾ. വനിതാ ടീം രാജസ്ഥാൻ പോലീസിനെ (71-46) തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്.

പഞ്ചാബ് പോലീസിനെ (76-60) തോൽപ്പിച്ചായിരുന്നു പുരുഷ ടീമിന്‍റെ ഫൈനൽ പ്രവേശനം.

District News

ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്നാരംഭിക്കും

പാലാ: ചലഞ്ചേഴ്സ് ബാസ്‌കറ്റ്‌ബോള്‍ ക്ലബ്, കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്ട്സ് മാനേജ്മെന്‍റിന്‍റെ പിന്തുണയോടെ, പാലായിലെ അല്‍ഫോന്‍സ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 50-ാമത് കേരള സംസ്ഥാന ജൂണിയര്‍ പുരുഷ-ജൂണിയര്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ലീഗ് മത്സരങ്ങള്‍ ഇന്നു രാവിലെ സമാപിക്കും. തുടര്‍ന്നു പുരുഷ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വൈകുന്നേരം ആരംഭിക്കും.

പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂരും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ കോട്ടയവും അതത് ഗ്രൂപ്പുകളില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിത വിഭാഗത്തില്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയിട്ടുണ്ട്.

ഇന്നലെ നടന്ന ലീഗ് മത്സരങ്ങളില്‍ വനിതാ വിഭാഗത്തില്‍ കൊല്ലം-കാസര്‍ഗോഡിനെയും (38-14 ), കണ്ണൂര്‍-പാലക്കാടിനെയും (45- 42), എറണാകുളം-വയനാടിനെയും (69-15) തിരുവന്തപുരം -പത്തനംതിട്ടയെയും (49-4) കണ്ണൂര്‍ -പാലക്കാടിനെയും(45-42), കോഴിക്കോട്-കണ്ണൂരിനെയും (59-19) മലപ്പുറം -കൊല്ലത്തെയും (55-50) തോല്‍പ്പിച്ചു.


പുരുഷന്മാരുടെ വിഭാഗത്തില്‍ എറണാകുളം-കാസര്‍ഗോഡിനെയും (70-26), കോഴിക്കോട്-ഇടുക്കിയെയും (76-56), കോട്ടയം- കോഴിക്കോടിനെയും (76-47), കണ്ണൂര്‍-കാസര്‍ഗോഡിനെയും (38-17), ഇടുക്കി -മലപ്പുറത്തിനെയും (63-52), ആലപ്പുഴ-തിരുവനന്തപുരത്തെയും (67-55) തിരുവനന്തപുരം-വയനാടിനെയും (56-26) പരാജയപ്പെടുത്തി.

Sports

കേരള പോലീസ് ഫൈനലില്‍


സിലു‍ഗുരി (ബംഗാള്‍): ഓള്‍ ഇന്ത്യ പോലീസ് ഗെയിംസില്‍ കേരളത്തിന്‍റെ പുരുഷ-വനിതാ ടീം ബാസ്‌കറ്റ്‌ബോള്‍ ഫൈനലില്‍. കേരള പോലീസിന്‍റെ പുരുഷ ടീം ഫൈനലില്‍ യുപിയുമായും വനിതാ ടീം എസ്എസ്ബിയുമായും കൊമ്പുകോര്‍ക്കും.
സെമിയില്‍ കേരള പോലീസ് പുരുഷ ടീം 54-42ന് പഞ്ചാബിനെ തോല്‍പ്പിച്ചു. രാജസ്ഥാനെയാണ് കേരള വനിതാ പോലീസ് സെമിയില്‍ മറികടന്നത്. സ്‌കോര്‍: 71-46.

Sports

കേരളം ഫൈനലില്‍

ചെന്നൈ: 75-ാമത് ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ കേരളം ഫൈനലില്‍. 87-58ന് മധ്യപ്രദേശിനെയാണ് സെമിയില്‍ കേരളം കീഴടക്കിയത്.

സെമി ഫൈനലിന്‍റെ ആദ്യ ക്വാര്‍ട്ടറില്‍ കേരളം 17-21നു പിന്നിലായിരുന്നു. ശക്തമായി തിരിച്ചടിച്ച കേരളം ആദ്യ പകുതി അവസാനിക്കുമ്പോള്‍ 42-34നു മുന്നിലെത്തി. തുടര്‍ന്നുള്ള ക്വാര്‍ട്ടറുകളിലും ആധിപത്യം പുലര്‍ത്തിയ കേരളം ഫൈനലിലേക്കു മുന്നേറി.

കേരളത്തിനായി വി.ജെ. ജയലക്ഷ്മി 20ഉം ശ്രീകല റാണി 19ഉം അനീഷ ക്ലീറ്റസ് 17ഉം കവിത ജോസ് 16ഉം പോയിന്‍റ് നേടി. കേരളത്തിന്‍റെ പുരുഷ ടീം തമിഴ്‌നാടിനോട് ക്വാര്‍ട്ടറില്‍പരാജയപ്പെട്ട് പുറത്തായിരുന്നു.

Sports

കേരളം ഗ്രൂപ്പ് ജേതാക്കള്‍

ചെന്നൈ: 75-ാമത് ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം ക്വാര്‍ട്ടറില്‍ പ്രവേശിച്ച കേരളം, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തമിഴ്‌നാടിനെ കീഴടക്കി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

82-65ന് ആയിരുന്നു കേരളത്തിന്‍റെ ജയം. ലെവല്‍ രണ്ടില്‍ മത്സരിക്കുന്ന കേരള പുരുഷന്മാര്‍ ക്വാളിഫയിംഗ് സെമി ഫൈനലില്‍ ഹരിയാനയുമായി ഏറ്റുമുട്ടും.

Sports

ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോൾ: കേരളത്തിന് ഇരട്ടജയം

ചെന്നൈ: 75-ാമത് ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോളിന്‍റെ ആദ്യദിനം കേരള പുരുഷ-വനിതാ ടീമുകള്‍ക്കു ജയം. വനിതാ വിഭാഗത്തില്‍ കേരളം ആദ്യ മത്സരത്തില്‍ 91-22ന് ഗുജറാത്തിനെ തറപറ്റിച്ചു.

കേരളത്തിനായി ജയലക്ഷ്മി 15ഉം അക്ഷയ ഫിലിപ്പ്, സൂസന്‍ ഫ്‌ളോറന്‍റീന എന്നിവര്‍ 14 വീതവും പോയിന്‍റ് നേടി. പുരുഷ വിഭാഗത്തില്‍ അവസാന സെക്കന്‍ഡില്‍ ആരോണ്‍ ബ്ലെസന്‍ നേടിയ രണ്ടു പോയിന്‍റിലൂടെ കേരളം 80-79ന് ബംഗാളിനെ തോല്‍പ്പിച്ചു. കേരളത്തിനായി സെജിന്‍ മാത്യു 23 പോയിന്‍റ് നേടി.

NRI

ഡാളസ് കെസിവെെഎൽ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്‍റ് ശനിയാഴ്ച

ഡാളസ്: പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഡാളസ് കെസിവെെഎൽ ശനിയാഴ്ച ലൂയിസ്‌വില്ലിലെ ദ മാക്കിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഡാളസ് കെസിവെെഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.

കെസിവെെഎൽ യുവതയെ കായികരംഗത്തിലൂടെ പ്രോത്സാഹിപ്പിക്കുകയും കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പുതിയ സംരംഭത്തിന്‍റെ തുടക്കമാണ് ഈ ടൂർണമെന്‍റ്. എല്ലാവരെയും പ്രിയപ്പെട്ട ടീമുകൾക്ക് പിന്തുണ നൽകാനും ഡാളസ് കെസിവെെഎലിനെ പ്രോത്സാഹിപ്പിക്കാനുമായി ഹൃദയപൂർവം ക്ഷണിക്കുന്നു.

പ്രവേശനം പൂർണമായും സൗജന്യം. പരിപാടി വിവരങ്ങൾ ശനിയാഴ്ച രാവിലെ 8.30 ഉച്ചയ്ക്ക് രണ്ടിന് The MAC 200 Continental Dr, Lewisville, TX 75067.

ഈ ടൂർണമെന്‍റ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്: President: James Parampettu, Vice president: Joe koithara, Secretary: Febin Pallatumadam, Joint secretary: Sahil Kailpali, Treasure: Chris Matchanickal, Directors: Simon Chamakala and Stacy Alumkal. 

ഷിക്കാഗോയിൽ നിന്ന് എത്തുന്ന കെസിവെെഎൽഎൻഎ നാഷണൽ പ്രസിഡന്‍റ് Alvin Pinarkyil ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യുന്നതിനായി ചീഫ് ഗസ്റ്റായി പങ്കെടുക്കും.

Sports

കേരളത്തെ സെജിനും അനീഷയും നയിക്കും

കോട്ടയം: 75-ാമത് പുരുഷ- വനിതാ സീനിയർ നാഷണൽ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ അന്താരാഷ്ട്ര താരങ്ങളായ അനീഷ ക്ളീറ്റസും, സെജിൻ മാത്യുവും കേരളത്തെ നയിക്കും.

2026 ജനുവരി നാല് മുതൽ 11 വരെ ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കഴിഞ്ഞ വർഷത്തെ വെള്ളി മെഡൽ ജേതാക്കളായ വനിതാ ടീം തമിഴ്നാട്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുക.

പുരുഷന്മാർ പൂൾ സിയിൽ ജമ്മു കശ്മീർ, ജാർഖണ്ഡ്, ഗുജറാത്ത് എന്നിവരുടങ്ങുന്ന ഗ്രൂപ്പിലും.

Sports

കിഡ്‌സ് ബാസ്‌കറ്റ്

ആലപ്പുഴ: നാലാമത് കിഡ്‌സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഉദ്ഘാടനദിനമായ ഇന്നലെ ആതിഥേയരായ ആലപ്പുഴയ്ക്കു ജയം.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തെ 10-64ന് ആലപ്പുഴ തകര്‍ത്തു. കോട്ടയം 60-40ന് പാലക്കാടിനെയും ഇടുക്കി 36-14ന് പത്തനംതിട്ടയെയും എറണാകുളം 44-8ന് കൊല്ലത്തെയും മറികടന്നു.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം 23-16ന് മലപ്പുറത്തെയും കോട്ടയം 44-6ന് പത്തനംതിട്ടയെയും തൃശൂര്‍ 28-25ന് കാസര്‍ഗോഡിനെയും തോല്‍പ്പിച്ചു.

Sports

ബാസ്കറ്റിൽ ചരിത്രസ്വര്‍ണം

ഷാഹ്ഡോള്‍ (മധ്യപ്രദേശ്): 69-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസ് അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോളില്‍ കേരളത്തിനു സ്വര്‍ണം. ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഈയിനത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്നത്.

ഫൈനലില്‍ കേരളം 46-25ന് മഹാരാഷ് ട്രയെ കീഴടക്കി. കേരളത്തിനുവേണ്ടി കെ. അക്ഷര 18ഉം ടി. ലക്ഷ്മി 13ഉം പോയിന്‍റ് നേടി. സെമിയില്‍ കരുത്തരായ തമിഴ്‌നാടിനെ തകര്‍ത്തായിരുന്നു (67-52) കേരളത്തിന്‍റെ ഫൈനല്‍ പ്രവേശം.

ടീം: ടി. ലക്ഷ്മി, അലീന അല്‍ഫോണ്‍സ് എയ്ഞ്ചല്‍, കെ. അക്ഷര, കെ. ധ്രുവ (പ്രൊവിഡന്‍സ്, എച്ച്എസ്എസ് കോഴിക്കോട്), അന്ന മറിയം രതീഷ്, ജസ്റ്റീന ജോസഫ് (മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ്, കോട്ടയം), ആര്‍. ദക്ഷിണ, പൂജ ബൈജു (സെന്‍റ് ആന്‍റണീസ് ആലപ്പുഴ), ബ്രിസ ബിജു, ദിയ രാധാകൃഷ്ണന്‍ (സെന്‍റ് തെരേസാസ്, എറണാകുളം), മെലിസ സഖറിയ (സില്‍വര്‍ ഹില്‍ എച്ച്എസ്എസ്, കോഴിക്കോട്) നൈസ ഫാത്തിമ (എസ്എംവിഎച്ച്എസ്എസ്, മലപ്പുറം). കോച്ച്: അതുല്‍ കൃഷ്ണന്‍. മാനേജര്‍: അമല ജോണ്‍.

Sports

മാസ്റ്റേഴ്സ് ബാസ്‌കറ്റ്

ചങ്ങനാശേരി: ഏഴാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ വൈദീകരുടെ ടീമായ മലപ്പുറം 45 പ്ലസ് ടീം എക്‌സ്ട്രാ ടൈം ത്രില്ലറിലൂടെ ആലപ്പുഴയെ 28-30നു കീഴടക്കി.

സംസ്ഥാന മുന്‍ കളിക്കാരാണ് ആലപ്പുഴയ്ക്കായി ഇറങ്ങിയത്. 30 പ്ലസ് വിഭാഗത്തില്‍ ആലപ്പുഴ 33-29നു വയനാടിനെയും കാസര്‍ഗോഡ് 55-46നു കോഴിക്കോടിനെയും എറണാകുളം 63-49നു പാലക്കാടിനെയും തോല്‍പ്പിച്ചു.

35 പ്ലസ് വിഭാഗത്തില്‍ കോട്ടയം 48-45നു പത്തനംതിട്ടയെ മറികടന്നു. 50 പ്ലസ് വിഭാഗത്തില്‍ കോട്ടയം 52-51നു എറണാകുളത്തെയും 55 പ്ലസില്‍ തിരുവന്തപുരം 39-23നു കോട്ടയത്തെ കീഴടക്കി.

Sports

പോരൂക്കര ട്രോഫി ബാസ്കറ്റ് ബോൾ:  സെന്‍റ് എഫ്രേംസും മൗണ്ട് കാർമലും ജേതാക്കൾ

ചന്പക്കുളം: ചന്പക്കുളം പോരൂക്കര സെൻട്രൽ സ്കൂളിൽ നടന്ന ഏഴാമത് പോരൂക്കര ഓൾ കേരള ഇന്‍റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് ആണ്‍കുട്ടികളുടെ വിഭാഗം വിജയികളായി സെന്‍റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം.

സെന്‍റ് എഫ്രേംസ് (53-44) സ്കോറിനു ഗവണ്‍മെന്‍റ് വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂൾ മലപ്പുറത്തെയാണ് പരാജയപ്പെടുത്തിയത്. പെണ്‍കുട്ടികളിൽ മൗണ്ട് കാർമൽ ഹൈസ്കൂൾ കോട്ടയം (56-41) സ്കോറിനു ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിനെ പരാജയപ്പെടുത്തി കിരീടം നേടി.


ടൂർണമെന്‍റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം ആണ്‍കുട്ടികളിൽ സെന്‍റ്് എഫ്രേംസിന്‍റെ ഗൗതം നേടി. പെണ്‍കുട്ടികളിൽ മൗണ്ട് കാർമലിന്‍റെ അനന്യമോളാണ് മികച്ച താരം.


വിജയികൾക്ക് പോരൂർക്കര ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജർ ഫാദർ ജോസി കൊല്ലമാലിൽ ട്രോഫികൾ വിതരണം ചെയ്തു.

 

Sports

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ എംജി ജേതാക്കൾ

ജയ്‌പുർ: അഞ്ചാമത് ഖേലോ ഇന്ത്യ അന്തർ സർവകലാശാല കായിക മേളയിൽ ബാസ്കറ്റ്ബോൾ സ്വർണം കോട്ടയം എംജി സർവകലാശാലയ്ക്ക്. വനിതാ വിഭാഗത്തിലാണ് എംജി സർവകലാശാലയുടെ സുവർണ നേട്ടം.

ആവേശകരമായ ഫൈനലിൽ ചെന്നൈ എസ്ആർഎം സർവകലാശാലയെയാണ് കോട്ടയം എംജി കീഴടക്കിയത്. 60 പോയിന്‍റിന് എതിരേ 74 ബാസ്കറ്റ് നടത്തിയായിരുന്നു കോട്ടയം എംജി ഫൈനലിൽ വെന്നിക്കൊടി പാറിച്ചത്.

എംജിക്കു വേണ്ടി അക്ഷയ ഫിലിപ്പ് 17 പോയിന്‍റുമായി ടോപ് സ്‌കോറർ ആയി. ഐറിൻ എൽസ ജോൺ 14 ഉം എസ്.എസ്. കൃഷ്ണപ്രിയ 13 ഉം എ. അജിന 12 ഉം റീമ റൊണാൾഡ് , ആതിര ദാസ് എന്നിവർ ഒമ്പത് പോയിന്‍റ് വീതവും സ്വന്തമാക്കി. എസ്ആർഎം ചെന്നൈയ്ക്കു വേണ്ടി സോന റെസലിൻ 14 ഉം എം. സംഗിത്രവും 14 പോയിന്‍റ് വീതം നേടി.

സി.വി. സണ്ണി പരിശീലിപ്പിച്ച ടീമിൽ , സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് ജോബിൻ ആയിരുന്നു സഹ പരിശീലകൻ. മാനേജർ സുമ ജോസഫ്. സാന്ദ്ര ഫ്രൻസിസ്‌ ആണ് ടീം ക്യാപ്റ്റൻ.

Sports

ബാസ്കറ്റ്: എംജി ഫൈനലില്‍


ജയ്പുര്‍: ഖേലോ ഇന്ത്യ അന്തര്‍സര്‍വകലാശാല പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോളില്‍ കോട്ടയം എംജി സര്‍വകലാശാല ഫൈനലില്‍ പ്രവേശിച്ചു. ബംഗളൂരുവിലെ ക്രൈസ്റ്റ് സര്‍വകലാശാലയെ കീഴടക്കിയാണ് എംജിയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ 70-61നായിരുന്നു എംജിയുടെ ജയം. എംജിക്കുവേണ്ടി കൃഷ്ണപ്രിയ 20ഉം ഐറിന്‍ എല്‍സ ജോണ്‍ 14ഉം അക്ഷയ ഫിലിപ്പ് 13ഉം ആതിര ദാസ് 10ഉം റീമ റൊണാള്‍ഡ് ആറും പോയിന്‍റ് സ്വന്തമാക്കി.


ചെന്നൈ എസ്ആര്‍എം സര്‍വകലാശാലയാണ് ഫൈനലില്‍ എംജിയുടെ എതിരാളികള്‍. സെമിയില്‍ ചണ്ഡിഗഡിലെ പഞ്ചാബ് സര്‍വകലാശാലയെ 58-68നു കീഴടക്കിയാണ് എസ്ആര്‍എം ഫൈനലിലെത്തിയത്.

Sports

ഗിരിദീപം ടീമുകൾ സെമിഫൈനലില്‍

കോട്ടയം: കോട്ടയം ഗിരിദീപം ബെഥനി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 32-ാമത് ഗിരിദീപം ട്രോഫി ഓൾ ഇന്ത്യ ഇന്‍റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്‍റിൽ ആതിഥേയരായ ഗിരിദീപം ബഥനി ജൂനിയർ, സബ് ജൂനിയർ, കിഡ്സ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചു. ആണ്‍കുട്ടികൾ ക്വാർട്ടർ ഫൈനലിലേക്കും കടന്നു.

സീനിയർ ഡിവിഷൻ പെണ്‍കുട്ടികളിൽ കോട്ടയം മൗണ്ട് കാർമൽ, കൊരട്ടി ലിറ്റിൽ ഫ്ലവർ കോണ്‍വെന്‍റ് എച്ച്എസ്എസ്, കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസ്, ചെന്നൈയിലെ വിദ്യോദയ സ്കൂളും സെമിഫൈനലിൽ പ്രവേശിച്ചു.

പെണ്‍കുട്ടികളുടെ സെമിഫൈനലിൽ വിദ്യോദയ സ്കൂൾ ചെന്നൈ കോട്ടയം മൗണ്ട് കാർമലിനെ നേരിടുന്പോൾ കോഴിക്കോട് പ്രൊവിഡൻസ് കൊരട്ടി ലിറ്റിൽ ഫ്ലവർ കോണ്‍വെന്‍റ് സ്കൂളിനെ നേരിടും.

ജൂനിയർ ഡിവിഷൻ ആണ്‍കുട്ടികളുടെ സെമിയിൽ ഗിരിദീപം സെന്‍റ് ആൻസ് കുര്യനാടിനെയും കെഇ സ്കൂൾ മാന്നാനം എകഐം പബ്ലിക് സ്കൂളിനെയും നേരിടും.

സബ് ജൂണിയർ ആണ്‍കുട്ടികളുടെ സെമിയിൽ ഗിരിദീപം മാന്നാനം- സെന്‍റ് എഫ്രേംസുമായും, ചങ്ങനാശേരി എകഐം- തിരുവനന്തപുരം സെന്‍റ് ജോസഫിനെ നേരിടും.

കിഡ്സ് ബോയ്സ് വിഭാഗം സെമിഫൈനലിൽ ഗിരിദീപം നെടുക്കുന്നം സെന്‍റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് സ്കൂളുമായി ഏറ്റുമുട്ടുന്പോൾ എകഐം എസ്എച്ച് ചങ്ങനാശേരിയെ നേരിടും.

സീനിയർ ആണ്‍കുട്ടികളിൽ ഗ്രൂപ്പ് എയിൽ നിന്ന് ഗിരിദീപവും, സെന്‍റ് സ്റ്റീഫൻസ് പത്തനാപുരംവും, ഗ്രൂപ്പ് ബിയിൽനിന്ന് തൂത്തുക്കുടി ക്രസന്‍റ് മെട്രിക് ഹയർ സെക്കൻഡറി സ്കൂളും, ആലപ്പുഴ ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളും, പൂൾ സിയിൽനിന്ന് തിരുവനന്തപുരം സെന്‍റ് ജോസഫ്സ് എച്ച്എസ്എസും, കൊരട്ടി ലിറ്റിൽ ഫ്ലോ കോണ്‍വെന്‍റ് എച്ച്എസ്എസും, ഗ്രൂപ്പ് ഡിയിൽനിന്ന് ടാറ്റ ഗ്ലോബൽ സ്കൂൾ ഹൈദരാബാദും, കോട്ടയം ലൂർദ് പബ്ലിക് സ്കൂളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

Sports

പ്രോവിഡന്‍സ് ചാമ്പ്യന്‍

ചാലക്കുടി: ഖേലോ ഇന്ത്യ അസ്മിത ബാസ്‌കറ്റ്‌ബോള്‍ ത്രീ ഓൺ ത്രീ അണ്ടർ 14 വനിതാ ബാസ്‌കറ്റ്‌ബോള്‍ ലീഗില്‍ കോഴിക്കോട് പ്രോവിഡന്‍സ് ജിഎച്ച്എസ്എസ് കിരീടം നേടി. ഫൈനലില്‍ പ്രൊവിഡന്‍സ് കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസിനെ 18-9നു കീഴടക്കി.

മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ സില്‍വര്‍ ഹില്‍ എച്ച്എസ് 9 -5 നു പ്രോവിഡന്‍സ് സി ടീമിനെ പരാജയപ്പെടുത്തി.

Sports

എഫ്രേംസ്, പ്രോവിഡന്‍സ് ചാമ്പ്യന്‍

കോട്ടയം: 20-ാമത് എഫ്രേംസ് ട്രോഫി ബാസ്‌കറ്റ്‌ബോളില്‍ ആതിഥേയരായ മാന്നാനം സെന്‍റ് എഫ്രേംസും കോഴിക്കോട് പ്രോവിഡന്‍സും ജേതാക്കള്‍.

ആണ്‍കുട്ടികളുടെ ഫൈനലില്‍ സെന്‍റ് എഫ്രേംസ് 61-56ന് കുന്നംകുളം ജിവിഎച്ച്എസ്എസിനെ കീഴടക്കിയാണ് ട്രോഫി സ്വന്തമാക്കിയത്.

പെണ്‍കുട്ടികളുടെ ഫൈനലില്‍ കോട്ടയം മൗണ്ട് കാര്‍മലിനെയാണ് പ്രോവിഡന്‍സ് കീഴടക്കിയത്. സ്‌കോര്‍: 50-41.

Sports

ബാസ്‌കറ്റ്ബോൾ

ചങ്ങനാശേരി: എസ്എച്ച് ട്രോഫി ഓള്‍ കേരള ഇന്‍റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഇന്നു നടക്കും.

പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കിളിമല സേക്രഡ് ഹാര്‍ട്ടിനെ നേരിടും. ജ്യോതിനികേതന്‍ ആലപ്പുഴയെ 20-48നുകീഴടക്കി കൊരട്ടി ഫൈനലിലെത്തി. കിളിമല 32-13ന് ചങ്ങനാശേരി സേക്രഡ് ഹാര്‍ട്ടിനെ സെമിയില്‍ കീഴടക്കി.

District News

ലയോള കപ്പ് ബാസ്ക്കറ്റ് ബോൾ: ലയോള സ്കൂൾ ചാമ്പ്യന്മാർ

തിരുവനന്തപുരം: 49-ാമത് ലയോള കപ്പ് ബാസ്കറ്റ് ബോൾ ടൂർണമെന്‍റിൽ ശ്രീകാര്യം ലയോള സ് കൂൾ ചാന്പ്യൻമാരായി. പതിമൂന്നു ടീമുകൾ മാറ്റുരച്ച ടൂർണമെന്‍റിന്‍റെ ഫൈനലിൽ ലയോള ട്രിവാൻഡ്രം ഇന്‍റർനാഷണൽ സ്കൂളിനെ (45-11) പരാജയപ്പെടുത്തി. ടൂർണമെന്‍റിലെ മികച്ച താരങ്ങളായി ടോം അലക് സ് -ലയോള സ്കൂൾ, മാർക്കസ് ജോസഫ് -ട്രിവാൻഡ്രം ഇന്‍റർനാഷ്ണൽ സ്കൂൾ എന്നിവരെ തെരഞ്ഞെടുത്തു.

ഇന്ത്യൻ ബാസ് ക്കറ്റ്ബോൾ ടീം അംഗം ജെറോം പ്രിൻസ് ജോർജ് സമ്മാനദാനം നിർവഹിച്ചു.
സ്കൂൾ റെക്ടർ ഫാ. സണ്ണി കുന്നപ്പള്ളിൽ എസ്ജെ, ഐസിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. സാൽവിൻ അഗസ്റ്റിൻ എസ്ജെ, സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്ജെ, ഹയർ സെക്കൻഡറി (സ്റ്റേറ്റ്) പ്രിൻസിപ്പൽ സിസ്റ്റർ ജിജി തോമസ് എന്നിവർ സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.

നേരത്തെ ലയോള സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്‍റ് ഇന്ത്യൻ ജൂണിയർ ബാസ്കറ്റ് ബോൾ മുൻതാരം മുഹമ്മദ് ഷിറാസ് ഉദ്ഘാടനം ചെയ്തു.

Sports

ജേതാക്കൾ

ചങ്ങനാശേരി: ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്‌കൂളില്‍ നടന്ന 28-ാമത് സെന്‍റ് ചാവറ ബാസ്‌കറ്റ് ബോള്‍ 25-ാമത് പ്ലാസിഡ് ഡെസേനിയല്‍ ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്‍റുകള്‍ സമാപിച്ചു. പെണ്‍കുട്ടികളുടെ ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് വിജയിച്ചു. കോയമ്പത്തൂര്‍ പിഎസ്ജിആറിനെയാണ് പരാജയപ്പെടുത്തിയത്.


ബാസ്‌കറ്റ് ബോള്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ മാന്നാനം സെന്‍റ് എഫ്രേംസ് വെള്ളാമല്‍ ഇന്‍റര്‍നാഷണല്‍ എച്ച്എസ്എസിനെ പരാജയപ്പെടുത്തി.ഹാന്‍ഡ് ബോള്‍ ഫൈനലില്‍ ഇരിങ്ങാലക്കുട എച്ച്എസ്എസിനെ, അരക്കന്നൂര്‍ വിഎച്ച്എസ്എസ് പരാജയപ്പെടുത്തി.


സ്‌കൂള്‍ മാനേജര്‍ റവ.ഡോ. തോമസ് കല്ലുകളത്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫിയും കാഷ് പ്രൈസും ചങ്ങനാശേരി എസ്എച്ച്ഒ എം.എച്ച്. അനുരാജ് സമ്മാനിച്ചു.

Sports

ബാസ്‌കറ്റ്: ഫൈനല്‍ ഇന്ന്

ചങ്ങനാശേരി: 28-ാമത് ക്രിസ്തുജ്യോതി സെന്‍റ് ചാവറ ട്രോഫിക്കുവേണ്ടിയുള്ള ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഇന്ന്.

ആണ്‍കുട്ടികളുടെ ഫൈനലില്‍ മാന്നാനം സെന്‍റ് എഫ്രേംസ്, തിരുവള്ളൂര്‍ വേലമ്മാള്‍ സ്‌കൂളിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് പ്രോവിഡന്‍സ്, കോയമ്പത്തൂര്‍ പിഎസ്ജിആര്‍ സ്‌കൂളിനെയും നേരിടും.

ആണ്‍കുട്ടികളുടെ സെമിയില്‍ സെന്‍റ് എഫ്രേംസ് 97-72നു ചെന്നൈ വെലമ്മാള്‍ മെട്രിക്കുലേഷന്‍ സ്‌കൂളിനെ കീഴടക്കി. തിരുവള്ളൂര്‍ വേളമ്മാള്‍ 98-94നു കുന്നംകുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ തോല്‍പ്പിച്ചു.

പെണ്‍കുട്ടികളുടെ സെമിയില്‍ പ്രോവിഡന്‍സ് 69-45ന് കൊരട്ടി ലിറ്റില്‍ ഫ്‌ളവറിനെ കീഴടക്കിയും പിഎസ്ജിആര്‍ കോയമ്പത്തൂര്‍ 51-38ന് കിളിമല സേക്രഡ് ഹാര്‍ട്ടിനെ മറികടന്നും ഫൈനലിലെത്തി.

District News

സെന്‍ട്രല്‍ കേരള സഹോദയ ബാസ്‌കറ്റ്ബോള്‍ മത്സരം ഇലഞ്ഞിയില്‍

ഇലഞ്ഞി: കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂളുകളുടെ ബാസ്‌കറ്റ്ബോള്‍ മത്സരം ഇലഞ്ഞി സെന്‍റ് ഫിലോമിനാസ് പബ്ലിക് സ്‌കൂളില്‍ ഇന്‍റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ നിര്‍മിച്ചിരിക്കുന്ന ബാസ്‌ക്കറ്റ്ബോള്‍ ഗ്രൗണ്ടില്‍ ഇന്ന് ആരംഭിക്കും


രാവിലെ 9.45ന് നടക്കുന്ന സമ്മേളനത്തില്‍ മത്സരങ്ങളുടെ ഉദ്ഘാടനം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം ബിജേഷ് ടി. ബാലന്‍ നിര്‍വഹിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരങ്ങള്‍ ഉണ്ടായിരിക്കും.


ഒന്നാം സ്ഥാനം നേടുന്ന ടീമിന് എവര്‍റോളിംഗ് ട്രോഫി ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ക്യാപ്റ്റനായിരുന്ന ബേസില്‍ ഫിലിപ്പ് സമാപന സമ്മേളനത്തില്‍ സമ്മാനിക്കും.
ബെസ്റ്റ് പ്ലെയര്‍ക്കും പ്രോമിസിംഗ് പ്ലെയര്‍ക്കും ബെസ്റ്റ് കോച്ചിനും പ്രത്യേക സമ്മാനങ്ങളുണ്ടായിരിക്കും.


ടൂര്‍ണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിന് സെന്‍ട്രല്‍ കേരള സഹോദയ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ജോജു ജോസഫിന്‍റെ നേതൃത്വത്തില്‍ 21 അംഗ കമ്മിറ്റി രൂപീകരിച്ചതായി റവ.ഡോ. ജോണ്‍ എര്‍ണ്യാകുളത്തില്‍ അറിയിച്ചു.

Latest News

Corehub Up