Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicago

America

സീറോമലബാർ ദേശീയ കൺവൻഷന്‍റെ മൂന്നാം ദിനവും പ്രൗഢഗംഭീരം; ആത്മീയ ചൈതന്യവും യുവസംരംഭകത്വവും ഒത്തുചേർന്ന സമ്മേളനം

ഷിക്കാഗോ: പ്രവാസി മലയാളി ക്രൈസ്തവ സമൂഹത്തിന്‍റെ ആത്മീയ കൂട്ടായ്മയും സഭാത്മക ഐക്യവും വിളിച്ചോതി സീറോമലബാർ സഭയുടെ ദേശീയ കൺവൻഷൻ മൂന്നാം ദിവസവും മക്കോർമിക് പ്ലേസിൽ പ്രൗഢഗംഭീരമായി നടന്നു.

നാല് ദിവസം നീണ്ടുനിന്ന കൺവൻഷൻ ഞായറാഴ്ച നടന്ന ഭക്തിസാന്ദ്രമായ സമാപന വിശുദ്ധ കുർബാനയോടെയാണ് ഔദ്യോഗികമായി അവസാനിച്ചത്. കൺവൻഷന്‍റെ പ്രധാന ആകർഷണമായിരുന്ന ബാങ്ക്വറ്റ് ഡിന്നറും ജൂബിലി സമാപന പൊതുസമ്മേളനവും മൂന്നാം ദിനമായ ശനിയാഴ്ച രാത്രിയിൽ പ്രൗഢിയോടെ നടന്നു.

പ്രായഭേദമന്യേ പതിനായിരക്കണക്കിന് വിശ്വാസികളാണ് കൺവൻഷന്‍റെ വിവിധ സെഷനുകളിൽ പങ്കെടുത്തത്.

കൺവൻഷനിലെ പ്രധാന ചടങ്ങുകളും സമ്മേളനങ്ങളും താഴെ പറയുന്നവയാണ്:

വിശുദ്ധ കുർബാനയും ആത്മീയ ശുശ്രൂഷകളും

ശനിയാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മുഖ്യകാർമികത്വം വഹിച്ചു. പ്രവാസി സമൂഹത്തിന്‍റെ ആത്മീയ വളർച്ചയെയും സഭയോടുള്ള വിശ്വസ്തതയെയും കുറിച്ച് അദ്ദേഹം വചനസന്ദേശം നൽകി.

പ്രശസ്ത വചനപ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിച്ച "വിശ്വാസത്തോടെ മുന്നോട്ട്' (Walk By Faith, Not By Sight) എന്ന പ്രത്യേക പ്രഭാഷണം വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവാണ് സമ്മാനിച്ചത്.

വിവാഹജീവിതവും കുടുംബഭദ്രതയും: ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ

കൺവൻഷനിലെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച സെഷനുകളിൽ ഒന്നായിരുന്നു റവ. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിച്ച "More Than Vows: Building a Marriage That Truly Thrives' എന്ന പ്രത്യേക ക്ലാസ്.

തനതായ ഹാസ്യശൈലിയിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും കുടുംബജീവിതത്തിന്‍റെ പവിത്രതയെക്കുറിച്ചും ദാമ്പത്യബന്ധങ്ങൾ എങ്ങനെ ഊഷ്മളമായി നിലനിർത്താമെന്നും അദ്ദേഹം വിശദീകരിച്ചു.

ഏജിംഗ് വിത്ത് ഗ്രേസ്: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ

മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നയിച്ച ഏജിംഗ് വിത്ത് ഗ്രേസ് എന്ന പ്രത്യേക സമ്മേളനവും ഏറെ ശ്രദ്ധേയമായി. വാർദ്ധക്യ സഹജമായ വെല്ലുവിളികളെ വിശ്വാസത്തിൽ എങ്ങനെ നേരിടാമെന്നും കുടുംബങ്ങളിൽ മുതിർന്ന തലമുറയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 

NRI

ക്നാ എസ്കേപ്പ്: കെസിഎസ് ഷിക്കാഗോയ്ക്ക് അഭിമാന നിമിഷം

ഷിക്കാഗോ: കെസിഎസ് ഷിക്കാഗോയുടെ കുട്ടികളുടെ വേനൽക്കാല ക്യാമ്പായ ക്നാ എസ്കേപ്പ് 6.0, ജൂൺ 10 മുതൽ 13 വരെ അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ടു.

200-ലധികം കുട്ടികൾ പങ്കെടുത്ത ഈ ക്യാമ്പ് പഠനത്തിന്‍റെയും വിനോദത്തിന്‍റെയും വിശ്വാസത്തിന്‍റെയും സൗഹൃദത്തിന്‍റെയും മനോഹര സംഗമമായി മാറി.

കുട്ടികളുടെ സർഗാത്മകതയും കൂട്ടായ്മയും വ്യക്തിത്വവികസനവും ലക്ഷ്യമാക്കി നിരവധി വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.

ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, കലാപരിപാടികൾ, ചിത്രരചന, പൂന്തോട്ട നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.

ഡെസ് പ്ലെയിൻസിലെ ക്നാനയാ കമ്യൂണിറ്റി സെന്‍ററിന് മുന്നിൽ പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തതിലൂടെ പ്രകൃതിയോടുള്ള സ്നേഹവും പരിസ്ഥിതി ബോധവും കുട്ടികളിൽ വളർത്തുവാൻ സാധിച്ചു.

ക്യാമ്പിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായിരുന്നു റിപ്റ്റൈൽ ഷോ. പാമ്പുകൾ, പൈത്തണുകൾ, ഭീമൻ ഓസ്ട്രേലിയൻ പല്ലികൾ, കോക്രോച്ചുകൾ, ഡ്രാഗൺ ടർട്ടിൽ തുടങ്ങിയ ജീവികളെ നേരിൽ കാണാനും സ്പർശിക്കാനുമുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു.

വിജ്ഞാനവും ആവേശവും ഒരുപോലെ പകർന്ന ഈ പരിപാടി കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.

വിശ്വാസപരിശീലനവും ക്നാനയാ പൈതൃക പഠനവും ക്നാ

എസ്കേപ്പ് 6.0യുടെ പ്രധാന ഘടകങ്ങളായിരുന്നു. ഫാ. ജോസ് കുന്നത്തുകിഴക്കേതിൽ നയിച്ച ക്ലാസുകൾ കുട്ടികൾക്ക് വിശ്വാസത്തെയും ക്നാനയാ പാരമ്പര്യത്തെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പകർന്നു.

ക്നാനയാ സംസ്കാരത്തിന്‍റെ മഹത്വവും വിശ്വാസ ജീവിതത്തിന്‍റെ പ്രാധാന്യവും അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തവും കൗതുകം നിറഞ്ഞ ചോദ്യങ്ങളും ഈ സെഷനുകളുടെ വിജയത്തിന് തെളിവായി.

ഔട്ട്ഡോർ വിനോദപരിപാടികളും ക്യാമ്പിന്‍റെ പ്രധാന ആകർഷണമായിരുന്നു. പ്രാദേശിക പാർക്ക് ഡിസ്ട്രിക്ടിൽ സംഘടിപ്പിച്ച ഡോഡ്ജ് ബോൾ, ടഗ് ഓഫ് വാർ, ഹിൽ ക്ലൈംബിംഗ്, മറ്റ് ടീം ബിൽഡിംഗ് ഗെയിമുകൾ എന്നിവയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

പുതിയ സൗഹൃദങ്ങൾ വളർത്താനും ജീവിതകാലം മുഴുവൻ ഓർമ്മിക്കാവുന്ന അനുഭവങ്ങൾ സമ്മാനിക്കാനും ഈ പ്രവർത്തനങ്ങൾക്ക് സാധിച്ചു.

ഈ മഹത്തായ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന കോഓർഡിനേറ്റർമാരായ ക്രിസ് കട്ടപ്പുറം, റ്റീന നെടുവാമ്പുഴ, ഫെലിക്സ് പൂത്രുകയ്യിൽ എന്നിവരുടെ സമർപ്പണവും നേതൃത്വവും പ്രത്യേകം അഭിനന്ദനാർഹമാണ്.

അവരുടെ അക്ഷീണ പ്രയത്‌നമാണ് കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവും വിജ്ഞാനപ്രദവുമായ ക്യാമ്പ് അനുഭവം സമ്മാനിച്ചത്.

അതുപോലെ തന്നെ കെസിജെഎൽ കോഓർഡിനേറ്റർമാരായ ബെക്സി പൂവന്തറ, വിനീത പെരികലത്തിൽ, മഹിമ കാരാപ്പള്ളിൽ, കിഡ്സ് ക്ലബ് കോഓർഡിനേറ്റർമാരായ ഐമ പുത്യേടത്ത്, മരിയ കുന്നുംപുറത്ത്, കൂടാതെ ടിനു ഓച്ചാലിൽ, ലിൻസൺ കൈതമലയിൽ, ജെറ്റ്സി ഇടിയാലിൽ, ബെക്കി ഇടിയാലിൽ, മാർക്ക് ഒറ്റതൈക്കൽ എന്നീ സന്നദ്ധ പ്രവർത്തകരുടെയും സേവനം ക്യാമ്പിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

യുവജനങ്ങളും ഹൈസ്കൂൾ വിദ്യാർത്ഥികളും ചെറിയ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകിക്കൊണ്ട് ക്യാമ്പിനെ കൂടുതൽ ഉജ്ജ്വലമാക്കി.

എല്ലാറ്റിനുമുപരി, കെസിഎസ് പ്രസിഡന്‍റ് ജോസ് ആനമലയും വൈസ് പ്രസിഡന്‍റ് മാറ്റ് വിളങ്ങാട്ടുശേരിലും കമ്മ്യൂണിറ്റി സെന്ററിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതൃകാപരമായ നേതൃത്വം നൽകി.

 

International

ഷിക്കാഗോയിൽ വിവേകാനന്ദ പ്രതിമ

ഷിക്കാഗോ: സ്വാമി വിവേകാനന്ദന്‍റെ പൂർണകായ പ്രതിമ അമേരിക്കയിലെ ഷിക്കാഗോയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് വളപ്പിൽ അനാച്ഛാദനം ചെയ്തു.

യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ഖ്വത്രയാണു കർമം നിർവഹിച്ചത്. മതങ്ങളും വിശ്വാസങ്ങളും ഒന്നിച്ചു പോകണമെന്ന വിവേകാനന്ദ ദർശനം എക്കാലവും നിലനിൽക്കുമെന്ന് അംബാസഡറും ചടങ്ങിൽ പ്രസംഗിച്ച മറ്റുള്ളവരും പറഞ്ഞു.

1893ൽ ഷിക്കാഗോയിൽ നടന്ന ലോക മതസമ്മേളനത്തിലെ പ്രസംഗത്തോടെയാണ് വിവേകാനന്ദൻ ഇന്ത്യക്കു പുറത്തു പ്രശസ്തനാകുന്നത്.

NRI

കെസിസിഎൻഎ കൺവൻഷൻ; കൾച്ചറൽ പ്രോഗ്രാം ടീം രൂപീകരിച്ചു

ഷിക്കാഗോ: അടുത്ത് നടക്കുന്ന കെസിസിഎൻഎ കൺവൻഷനിൽ ഷിക്കാഗോയുടെ അഭിമാനവും കലാപാരമ്പര്യവും ഉയർത്തിക്കാട്ടുന്നതിനായി മികച്ച കാര്യശേഷിയും കലാബോധവും സംഘടനാ മികവുമുള്ള നേതാക്കളെ ഉൾപ്പെടുത്തി ശക്തമായ ഒരു കൾച്ചറൽ പ്രോഗ്രാം ടീം രൂപീകരിച്ചു.

ഷിക്കാഗോ വിമൻസ് ഫോറത്തിന്‍റെ മുൻ പ്രസിഡന്‍റ് ടോസ്മി കൈതക്കത്തൊട്ടിയിൽ ആണ് ഈ വർഷത്തെ കൺവെൻഷൻ കൾച്ചറൽ പ്രോഗ്രാം ടീമിന് നേതൃത്വം നൽകുന്നത്. ടോണി പൊങ്ങന, അഭിലാഷ് നെല്ലാമറ്റം, ചാരി വണ്ടനൂർ എന്നിവരും ടീമിന്‍റെ ഭാഗമാകുന്നത് പരിപാടികൾക്ക് കൂടുതൽ മിഴിവേകുമെന്ന പ്രതീക്ഷയിലാണ് സമൂഹം.

ഇവർക്കൊപ്പം കെസിഎസ് ട്രഷറർ ടീന നെടുവാമ്പുഴയും ജോയിന്‍റ് സെക്രട്ടറി ക്രിസ് കട്ടപ്പുറംയും കൾച്ചറൽ പ്രോഗ്രാം ടീമുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ആവശ്യമായ പിന്തുണയും മാർഗനിർദേശങ്ങളും നൽകുകയും ചെയ്യുന്നു.

കൾച്ചറൽ പ്രോഗ്രാമുകളുടെ ആസൂത്രണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും പദ്ധതികൾക്ക് അന്തിമരൂപം ലഭിക്കുന്നതോടെ വിവിധ പരിപാടികളുടെ പരിശീലനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൺവൻഷൻ കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റർ ടോസ്മി കൈതക്കത്തൊട്ടിയിൽ അറിയിച്ചു.

ഷിക്കാഗോ കെസിഎസ് വിമൻസ് ഫോറം ഭാരവാഹികളായ ഷാനിൽ വെട്ടിക്കാട്ട് (പ്രസിഡന്‍റ്), ജിനു നെടിയകാലായിൽ (വൈസ് പ്രസിഡന്‍റ്), മനു തിരുനെല്ലിപ്പറമ്പിൽ (സെക്രട്ടറി), ജെയിൻ മുണ്ടപ്ലാക്കിൽ (ജോയിന്‍റ് സെക്രട്ടറി), ഡെന്നി തുരുത്തുവേലിൽ (ട്രഷറർ) എന്നിവർ നൽകിവരുന്ന ശക്തമായ പിന്തുണയും സഹകരണവും കൾച്ചറൽ പ്രോഗ്രാം ടീമിന് കൂടുതൽ ആത്മവിശ്വാസവും കരുത്തും പകരുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.

ഈ വർഷവും യാതൊരു പരാതികൾക്കും ഇടവരുത്താതെ, കലാമികവിലും അവതരണഭംഗിയിലും മികവ് തെളിയിച്ച് ഓവറോൾ കൾച്ചറൽ ചാമ്പ്യൻഷിപ്പ് ചിക്കാഗോയിലേക്ക് തന്നെ എത്തിക്കുവാൻ സാധിക്കട്ടെ എന്ന് കെസിഎസ് പ്രസിഡന്‍റ് ജോസ് ആനമലയും വൈസ് പ്രസിഡന്‍റ് മാറ്റ് വിളങ്ങാട്ടുശേരിയിലും ആശംസിച്ചു.

NRI

ഷിക്കാഗോ സെന്‍റ് മേരീസിൽ സി. സിൽവേരിയുസിന് സ്നേഹനിർഭരമായ യാത്രയയപ്പ്

ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പത്തുവർഷത്തെ ആത്മീയ ശുശ്രൂഷയ്ക്കുശേഷം നാട്ടിലേക്കു യാത്രയാകുന്ന സീ. സിൽവിരിയൂസിനു ഇടവക സമൂഹം സ്നഹേനിർഭരമായ യാത്രയയപ്പ് നൽകി.

മേയ് 31ന് ഷിക്കാഗോ സീറോമലബാർ രൂപതാ വികാരി ജെനറാളും ക്നാനായ റീജിയണിന്‍റെ ഡയറകരുമായ ഫാ. തോമസ് മുളവനാലിന്‍റെ മുഖ്യ കാർമികത്വത്തിൽ കൃതാഞ്ജലാബലി അർപ്പിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ജിനു പതിയകം എന്നിവർ സഹകാർമികരായിരുന്നു.

താൻ വികാരി ആയിരുന്ന ഏഴു വർഷത്തെ സിൽവിരിയൂസ് അമ്മയുടെ സേവനങ്ങൾ ഓർത്തെടുത്തുകൊണ്ടു സംസാരിച്ച ഫാ. തോമസ് മുളവനാൽ അവയ്ക്കു ഹൃദ്യമായ നന്ദി രേഖപ്പെടുത്തുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

NRI

ഷിക്കാഗോ സെന്‍റ് മേരീസിലെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി

ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ ഈ വർഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഈ മാസം 24ന് ഭക്തിസാന്ദ്രമായ തിരുക്കർമങ്ങളോടെ നടത്തപ്പെട്ടു.

ഒരു വർഷം നീണ്ടുനിന്ന പഠനത്തിന്‍റെയും പരിശീലനത്തിന്‍റെയും സമാപനത്തിൽ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിച്ചത്. ഞായറാഴ്ച വൈകുന്നേരം 3:30ന് മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളിൽ വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യ കാർമികനായിരുന്നു.

ക്‌നാനായ റീജിയൺ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ വചന സന്ദേശം നൽകി. അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ഫാ. എബ്രഹാം കടുതോടിൽ എന്നിവർ സഹ കാർമികരായിരുന്നു.

സെന ചാലുങ്കൽ, മിലാന ചെറിയത്തിൽ, എയ്‌ലാ ചോരത്ത്, ജെസ്‌ലെറ്റ് ഇടക്കരപുത്തൻപുരയിൽ, ഇവാലിന ഇടയാടിയിൽ, റീസ് ഇടശേരിൽ, ഷാർലറ്റ് കൈമൂലയിൽ, കെയ്റ്റൻ കണിയാംപറമ്പിൽ, ഹന്നാ കിഴവള്ളിൽ, അഞ്ജലി കുന്നശേരി, തിയോ മ്യാൽക്കരപ്പുറത്ത്, എൽവിൻ ഒഴുങ്ങാലിൽ, അനബെൽ പനങ്ങാട്ട്, മെൽവിൻ പാറേൽ, ജോഷ് പോളക്കൽ, ആബെൽ പുത്തൻപറമ്പിൽ, നാതൻ താന്നിച്ചുവട്ടിൽ, ഇഷാന തെങ്ങനാട്ട്, മെലിസ്സ വഞ്ചിത്താനത്ത്, എമിലി വണ്ടന്നൂർ, ജോർഡൻ വാണിയകുന്നേൽ എന്നീ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിച്ചത്.

NRI

ഷിക്കാഗോ സെന്‍റ് മേരീസിലെ മതബോധന സ്കൂളിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ അനുമോദിച്ചു

ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ മതബോധന സ്കൂളിലെ ഈ അധ്യയന വർഷത്തെ ക്ലാസുകൾ സമാപിച്ചു. സമാപന ദിനത്തിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ഈ മാസം 17ന് 10ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. സിജു മുടക്കോടിൽ , അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൾ സജി പൂത്തൃക്കയിൽ സമ്മാനാർഹരായ കുട്ടികളെ പരിചയപ്പെടുത്തി.

 

NRI

ഷിക്കാഗോ സെന്‍റ് മേരീസിൽ ദിവ്യകാരുണ്യ സ്വീകരണം 24ന്

ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ ഈ വർഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഈ മാസം 24ന് നടത്തപ്പെടും.

ഒരു വർഷം നീണ്ടുനിന്ന പഠനത്തിന്‍റെയും പരിശീലനത്തിന്‍റെയും സമാപനത്തിൽ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം 3.30നാണ് മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് ഈ തിരുക്കർമങ്ങൾ നടത്തപ്പെടുന്നത്.

ക്‌നാനായ റീജിയൺ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ, ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ബെൻസെൻവിൽ തിരുഹൃദയ ക്നാനായ ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കൽ തുടങ്ങിയ നിരവധി വൈദികർ കാർമികരായിരിക്കും.

സെന ചാലുങ്കൽ, മിലാന ചെറിയത്തിൽ, അയ്‌ലാ ചോരത്ത്, ജെസ്‌ലെറ്റ് ഇടക്കരപുത്തൻപുരയിൽ, ഇവാലിന ഇടയാടിയിൽ, റീസ് ഇടശേരിൽ, ഷാർലറ്റ് കൈമൂലയിൽ, കെയ്റ്റൻ കണിയാംപറമ്പിൽ, ഹന്നാ കിഴവള്ളിൽ, അഞ്ജലി കുന്നശേരി, തിയോ മ്യാൽക്കരപ്പുറത്ത്, എൽവിൻ ഒഴുങ്ങാലിൽ, അനബെൽ പനങ്ങാട്ട്, മെൽവിൻ പാറേൽ, ജോഷ് പോളക്കൽ, ആബെൽ പുത്തൻപറമ്പിൽ, നാതൻ താന്നിച്ചുവട്ടിൽ, ഇഷാന തെങ്ങനാട്ട്, മെലിസ വഞ്ചിത്താനത്ത്, എമിലി വണ്ടന്നൂർ, ജോർഡൻ വാണിയകുന്നേൽ എന്നീ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്.

തിരുക്കർമങ്ങൾക്ക് ശേഷം വൈകുന്നേരം 6.30നു എൽമഹസ്റ്റിലുള്ള എൽമ വെസ്റ്റ് ബാങ്കറ്റ് ഹാളിൽ വച്ച് കുട്ടികൾക്കുള്ള സ്വീകരണവും ഡിന്നറും നടത്തപ്പെടുന്നതാണ്. ഇതോടൊപ്പം കുട്ടികളും മാതാപിതാക്കളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

മാതാപിതാക്കളുടെ കോഓർഡിനേറ്ററായ ജസ്റ്റിൻ തെങ്ങനാട്ട്, അസിസ്റ്റന്‍റ് കോഓർഡിനേറ്റർസ് ആയ ഷിജു ചെറിയത്തിൽ, നവീൻ കണിയാംപറമ്പിൽ എന്നിവരുടെയും സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൾ സജി പൂത്തൃക്കയിൽ, അസിസ്റ്റന്‍റ് പ്രിൻസിപ്പൾ മനീഷ് കൈമൂലയിൽ എന്നിവരുടെയും ബിനു ഇടകര, ജിനു നേടിയകാല എന്നിവരുടെ നേതൃത്വത്തിലുള്ള മതാധ്യാപകരുടെയും ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ എന്നിവരുടെയും നിരവധി വോളന്‍റീയേഴ്സിന്‍റെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പരിപാടിക്കായി നടത്തിയിരിക്കുന്നത്.

ഈ വർഷം പുതിയ ബാങ്കറ്റ് ഹാളിൽ ആണ് റിസപ്ഷൻ നടത്തുന്നത്. വിലാസം: Elm West Banquets. 681 W North Ave, Elmhurst, IL 60126.

NRI

ഷിക്കാഗോ സെന്‍റ് മേരീസിൽ മാതൃദിനം വിപുലമായി ആഘോഷിച്ചു

ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മാതൃദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.

അമ്മമാർക്കായുള്ള പ്രത്യേക ആശീർവാദം, ആദരിക്കൽ, മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ അമ്മമാർക്കായുള്ള വിവിധ മത്സരങ്ങൾ, മിഷൻ ലീഗ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ "എന്‍റെ അമ്മ, എന്‍റെ അനുഗ്രഹം' എന്ന പേരിൽ നടത്തിയ പോസ്റ്റർ മത്സരം തുടങ്ങിയ പരിപാടികൾ ഈ ആഘോഷത്തിന് മാറ്റുകൂട്ടി.

ഞായറാഴ്ച ഇടവകയിൽ നടത്തിയ നാല് കുർബാനകൾക്കും ശേഷം അമ്മമാർക്കായി പ്രതേകം ആശീർവാദ പ്രാർഥനകൾ നടത്തി. തുടർന്ന് എല്ലാ അമ്മമാർക്കും വൈദികർ റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു.

വിവിധ കുർബാനകളിൽ വികാരി ഫാ. സിജോ മുടക്കോടിൽ, അസോസിയേറ്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കാർമികരായിരുന്നു.

NRI

ഷിക്കാഗോ സെന്‍റ് മേരീസിൽ മെൻസ് മിനിസ്ട്രിയുടെ പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചു

ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കാതോലിക്ക ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ 2026 - 27 വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു.

രാവിലെ പത്തിന് നടന്ന കുർബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ വികാരി ഫാ. സിജു മുടക്കോടിൽ, മെൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, കൂടാരയോഗം മെൻസ് മിനിസ്ട്രി ഭാരവാഹികൾ, പാരീഷ് ട്രസ്റ്റീസ്, വുമൺ മിനിസ്ട്രി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി പുതിയ വർഷത്തെ പ്രവർത്തനം ഉദ്‌ഘാടനം നിർവഹിച്ചു.

ഫാ. സിജു മുടക്കോടിൽ തന്‍റെ ഉദ്‌ഘാടന പ്രസംഗത്തിൽ ഇടവകയുടെ പ്രവർത്തങ്ങളിൽ മെൻസ് മിനിസ്ട്രിയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയും പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.

NRI

ചെറുപുഷ്‌പ മിഷൻ ലീഗ് ഷിക്കാഗോ രൂപത കൗൺസിൽ മീറ്റിംഗ്

ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപതാതല കൗൺസിൽ മീറ്റിംഗ് സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള സിഎംഎൽ ലീഡേഴ്‌സ് മീറ്റിംഗിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു

ചെറുപുഷ്‌പ മിഷൻ ലീഗ് രൂപതാ പ്രസിഡന്‍റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, ജനറൽ സെക്രട്ടറി റ്റിസൺ തോമസ്, അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജോയിന്‍റ് ഡയറക്ടർ സിസ്‌റ്റർ ആഗ്നസ് മരിയ, എക്സിക്യൂട്ടീവ് അംഗം ആൻ ടോമി എന്നിവർ സംസാരിച്ചു.

NRI

മലയാളി സന്യാസിനി ആത്മീയ സംഗമം: ചരിത്രമുഹൂർത്തം സമ്മാനിച്ച് ഷിക്കാഗോ സീറോമലബാർ രൂപത

ഷിക്കാഗോ: ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ പള്ളി അങ്കണത്തിൽ ഏപ്രിൽ 17, 18 തീയതികളിൽ നടന്നത് കേവലം ഒരു ഒത്തുചേരലായിരുന്നില്ല; മറിച്ച് അമേരിക്കയിലെ സഭാചരിത്രത്തിൽ സ്വർണലിപികളാൽ എഴുതപ്പെടേണ്ട ഒരു മഹാസംഭവമായിരുന്നു.

അമേരിക്കയിലും കാനഡയിലുടനീളം ശുശ്രൂഷ ചെയ്യുന്ന മലയാളി സന്യാസിനികളുടെ ചരിത്രപ്രധാനമായ ഈ അനുഗ്രഹീത സംഗമത്തിന് ബെൻസൻവില്ലിലെ സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോന ഇടവക ആതിഥേയത്വം വഹിച്ചു.

ഷിക്കാഗോ സീറോമലബാർ രൂപതയുടെ സ്ഥാപനത്തിന്‍റെയും മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ മെത്രാഭിഷേകത്തിന്‍റെയും രജത ജൂബിലി ആഘോഷങ്ങൾക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ഹൃദ്യമായ ഒരു അനുഭവമായി സംഗമം മാറി.

പരിപാടികളുടെ ഉദ്ഘാടനം ഷിക്കാഗോ സീറോമലബാർ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ടും എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്തും അമേരിക്കയിലെ ബൈസന്‍റെെൻ കത്തോലിക്കാ രൂപതയിലെ മാർ റോബർട്ട് പി. പിപ്റ്റും ചേർന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

നിരവധി വൈദികരും 28-ലധികം സഭകളെ പ്രതിനിധീകരിക്കുന്നകേരളത്തിൽനിന്നുള്ള 225 സന്യാസിനികളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉച്ചകഴിഞ്ഞു നടന്ന സെമിനാറിന് ഇല്ലിനോയിയിലെ സ്പ്രിംഗ്ഫീൽഡ് രൂപതയിലെ മാർ. തോമസ് പാപ്പറോക്കി പിതാവ് നേതൃത്വം നൽകി.

വൈകുന്നേരം നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ ജോയ് ആലപ്പാട്ട് മുഖ്യ കാർമികത്വം വഹിച്ചു. മാർ റോബർട്ട് പിപ്റ്റ ശിഷ്യത്വത്തെക്കുറിച്ച് ആത്മീയമായ സന്ദേശം നൽകി. മാർ ജേക്കബ് അങ്ങാടിയത്തും മറ്റ് വൈദികരും സഹകാർമികരായിരുന്നു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം സന്യാസിനികളെ ആദരിക്കുന്ന വർണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ നീങ്ങിയ ഈ ഘോഷയാത്ര, അവർക്ക് വേദിയിലേക്ക് സ്‌നേഹാദരവുകളോടെയുള്ള സ്വീകരണമാണ് നൽകിയത്.

തുടർന്ന് സൗഹൃദ വിരുന്നും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പരമ്പരാഗത നിലവിളക്ക് കൊളുത്തി മാർ റോബർട്ട് പിപ്റ്റി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മാർ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.

മാർ ജേക്കബ് അങ്ങാടിയത്ത്, റവ. ഫാ. അലക്സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സിസ്റ്റർ അമെലിയ ഹോലർ, സിസ്റ്റർ ആനി സെറീൻ സിഎംസി എന്നിവർ ആശംസകൾ അർപ്പിച്ചു. ഷിക്കാഗോ സീറോമലബാർ രൂപതയുടെ വികാരി ജനറൽമാരായ റവ. ഫാ. തോമസ് മുളവനാൽ, റവ.ഫാ. ജോൺ മേലേപ്പുറം, റവ.ഫാ. തോമസ് കടുകപ്പിള്ളിൽ, ചാൻസലർ റവ.ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, ബെൻസൻവിൽ വികാരി റവ.ഫാ. ഏബ്രഹാം കളരിക്കൽ, മോർട്ടൺ ഗ്രോവ് സെന്‍റ് മേരീസ് പള്ളിയുടെ അസിസ്റ്റന്‍റ് വികാരി റവ.ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സിസ്റ്റർ ലിസ ഏഞ്ചലിക്കൽ എന്നിവരും സന്നിഹിതരായിരുന്നു.

സംഗമത്തിന്‍റെ ചെയർമാൻ റവ.ഫാ. തോമസ് മുളവനാൽ സ്വാഗത പ്രസംഗം നടത്തി. ജനറൽ കോഓർഡിനേറ്റർ ടോണി പുള്ളപ്പള്ളിൽ നന്ദി പ്രസംഗം നടത്തി. എലൻ ഒറ്റത്തെക്കൽ ചടങ്ങുകളുടെ അവതാരകയായി സേവനമനുഷ്ഠിച്ചു.

തുടർന്ന് നടന്ന സാംസ്കാരിക പരിപാടികൾ ഷിക്കാഗോ കത്തീഡ്രൽ, സെന്‍റ് മേരീസ്, സേക്രഡ് ഹാർട്ട് പള്ളികളിലെ കലാകാരന്മാർ അവതരിപ്പിച്ചു. പരിപാടികൾക്ക് നിയാ ചെല്ലക്കണ്ടത്തിൽ, ഡെന്നി പുല്ലാപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.

ശനിയാഴ്ച രാവിലെ നടന്ന നന്ദി അർപ്പണ വിശുദ്ധ കുർബാനയ്ക്ക് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാർമികത്വം വഹിക്കുകയും മാർ ജോയ് ആലപ്പാട്ട് സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് റവ. ഫാ. അലക്സാണ്ടർ കുര്യൻ, സിസ്റ്റർ അമേലിയ ഹോലർ എന്നിവർ നയിച്ച സെമിനാറുകൾ നടന്നു.

സമാപന സമ്മേളനത്തിൽ മാർ ജേക്കബ് അങ്ങാടിയത്തിന് രജത ജൂബിലി ആശംസകൾ അർപ്പിച്ചു. മാർ ജോയ് ആലപ്പാട്ട്, റവ.ഫാ. അലക്സാണ്ടർ കുര്യൻ, സിസ്റ്റർ അമേലിയ ഹോലർ, റവ.ഫാ. ജോൺ മേലേപ്പുറം, റവ.ഫാ. തോമസ് മുളവനാൽ, റവ.ഫാ. ഏബ്രഹാം കളരിക്കൽ, സിസ്റ്റർ ലിസ ഏഞ്ചലിക്കൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

സംഗമം സമാപനത്തിലേക്ക് എത്തിയപ്പോൾ പങ്കെടുത്ത ഓരോ സന്യാസിനിയുടെയും ഉള്ളിൽ നിറഞ്ഞത് സ്നേഹത്തിന്‍റെയും കൃതജ്ഞതയുടെയും മനോഹരമായ ഓർമകളായിരുന്നു. "കർത്താവിനെ സ്തുതിക്കുവിൻ; അവൻ നല്ലവൻ; അവന്‍റെ കാരുണ്യം എന്നേക്കും നിലനിൽക്കുന്നു' എന്ന വചനം സ്മരിച്ചുകൊണ്ട്, തങ്ങൾക്ക് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് അവർ ദൈവത്തിന് നന്ദി പറഞ്ഞു.

 

NRI

ഷിക്കാഗോയിൽ ആശുപത്രിയിൽ വെടിവയ്പ്; പോലീസുകാരൻ മരിച്ചു

ഷിക്കാഗോ: നഗരത്തിലെ എൻഡവർ ഹെൽത്ത് സ്വീഡിഷ് ആശുപത്രിയിൽ ശനിയാഴ്ച രാവിലെ നടന്ന വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു . പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ഉദ്യോഗസ്ഥന് 38 വയസായിരുന്നു.

പരിക്കേറ്റ 57 വയസുകാരനായ ഉദ്യോഗസ്ഥൻ ജീവനുവേണ്ടി പോരാടുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ കുറച്ചുസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും രോഗികൾക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.

ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

NRI

ജോൺ കെ. തോമസ് ഷിക്കാഗോയിൽ അന്തരിച്ചു

ഡെസ് പ്ലെയിൻസ് (ഷിക്കാഗോ): ഷിക്കാഗോ മാർത്തോമ്മാ ചർച്ചിലെ ഏരിയ 3 അംഗവും കുറ്റപ്പുഴ ജെറുസലേം മാർത്തോമ ഇടവകാംഗവുമായ കൊച്ചുപറമ്പിൽ ടി. ജോൺ (ജോൺ കെ. തോമസ് - തങ്കച്ചായൻ, 83) ഷിക്കാഗോയിൽ അന്തരിച്ചു.

പരേതരായ കെ.പി. തോമസിന്‍റെയും സാറാമ്മ തോമസിന്‍റെയും മകനാണ്. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: തോമസ് ജോൺ, ഷീന മാത്യു (ഭർത്താവ്: ഷിജി മാത്യു), സ്റ്റാഷ് ജോൺ. കൊച്ചുമക്കൾ: യൂദാ മാത്യു, അറിയാന മാത്യു.

പരേതയായ സാറാമ്മ ഡാനിയൽ (തിരുവല്ല), കെ.ടി. ഫിലിപ്പോസ് (കൊച്ചി), പരേതനായ തോമസ് കെ. തോമസ് (യു.എസ്), ഫിലിപ്പോസ് തോമസ് (യു.എസ്), കെ.ടി. മാത്യു (തിരുവല്ല), സഖറിയ തോമസ് (യു.എസ്), ജേക്കബ് തോമസ് (യു.എസ്) എന്നിവരാണ് സഹോദരങ്ങൾ.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും തിങ്കളാഴ്ച ഷിക്കാഗോ മാർത്തോമ്മാ പള്ളിയിൽ (The Chicago Mar Thoma Church, 240 Potter Road, Des Plaines, IL 60016) വച്ച് നടക്കും

രാവിലെ 09:00 - 10:00: പൊതുദർശനം. 10:00 - 11:00: ശുശ്രൂഷയുടെ ഒന്നും രണ്ടും ഭാഗങ്ങൾ. 11:00 - 11:30: പൊതുദർശനം. 11:30: ശുശ്രൂഷയുടെ മൂന്നാം ഭാഗം.

തുടർന്ന് ഉച്ചയ്ക്ക് 12ന് നീൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ (Maryhill Catholic Cemetery, 8600 N Milwaukee Ave, Niles, IL 60714) സംസ്കാരം നടക്കും.

ലൈവ് സ്ട്രീമിംഗ് ലിങ്ക്: <https://www.youtube.com/live/SkZXgbYaoRQ?si=vUmqH5dYR7is8yh2>

NRI

ഷിക്കാഗോ നായര്‍ അസോസിയേഷന്‍ വിഷു ആഘോഷിച്ചു

ഷിക്കാഗോ: ഷിക്കാഗോ നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഈ വര്‍ഷത്തെ വിഷുദിനാഘോഷങ്ങള്‍ നൈല്‍സിലുള്ള ഗോള്‍ഫ് മെയ്നി കമ്യൂണിറ്റി സെന്‍ററില്‍ വച്ച് വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയോടു കൂടി ആഘോഷിച്ചു.

പ്രസിഡന്‍റ് വിജി നായര്‍ ഏവരേയും സ്വാഗതം ചെയ്യുകയും ഏവര്‍ക്കും ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ആയുരാരോഗ്യവും നിറഞ്ഞ ഒരു വര്‍ഷമായിരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കൂടാതെ വിഷുവിന്‍റെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

പ്രസിഡന്‍റും മറ്റു ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി വിഷു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിഷുവിന് ഏറ്റവും പ്രധാനം വിഷുക്കണിയും കൈനീട്ടവുമാണ്. വിഷുക്കണി ഒരുക്കങ്ങള്‍ ലീലാ പിള്ളയുടെ നേതൃത്വത്തില്‍ നടന്നു.

എം.ആര്‍.സി. പിള്ളയും വിജി നായരും ചേര്‍ന്ന് വിഷുക്കൈനീട്ടം നല്കി. വിഷുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

 

NRI

അമേരിക്കയിലെ ആദ്യ മലയാളി സന്യാസിനി സംഗമം പുതുചരിത്രം രചിച്ച് ഷിക്കാഗോയിൽ സമാപിച്ചു

ഷിക്കാഗോ: സെന്‍റ് തോമസ് സീറോമലബാർ രൂപതയുടെ സ്ഥാപനം, മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്‍റെ മെത്രാഭിഷേകത്തിന്‍റെ രജത ജൂബിലി എന്നിവയുടെ ഭാഗമായി അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി കന്യാസ്ത്രീമാരുടെയും സംഗമം ഷിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ സമാപിച്ചു.

വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സമ്മേളനം നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും 28-ൽ പരം സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അമേരിക്കയിലെ ബിസെന്‍റ് കത്തോലിക്കാ രൂപതയുടെ ബിഷപ് റോബർട്ട് പിപ്റ്റ ഉദ്ഘാടനം ചെയ്തു.

വെള്ളിയാഴ്ച നടന്ന സെമിനാറിന് സ്‌പ്രിംഗ്ഫീൽഡിലെ ബിഷപ് തോമസ് പാപ്രോക്കി നേതൃത്വം നൽകി. വൈകുന്നേരം അർപ്പിക്കപ്പെട്ട സമൂഹബലിയിൽ ബിഷപ് മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമികനായിരുന്നു.

ബിഷപ് റോബർട്ട് പിപ്റ്റ വചനസന്ദേശം നൽകി. മാർ ജേക്കബ് അങ്ങാടിയത്തും നിരവധി വൈദികരും സഹകാർമികരായി. തുടർന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ സംഗമത്തിൽ പങ്കെടുത്ത 250-ൽ പരം സന്യാസിനികളെ ആദരിച്ച് പ്രദക്ഷിണമായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം ബിഷപ് റോബർട്ട് പിപ്റ്റ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിഷപ് ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.

NRI

പ്രഥമ മലയാളി സന്യാസിനി സംഗമത്തിന് ഷിക്കാഗോയിൽ തുടക്കം

ഷിക്കാഗോ: സെന്‍റ തോമസ് സീറോമലബാർ രൂപതാ സ്ഥാപനത്തിന്‍റെയും ജേക്കബ് അങ്ങാടിയത്ത് പിതാവിന്‍റെ മെത്രാഭിഷേകത്തിന്‍റെയും രജത ജൂബിലിയുടെ ഭാഗമായി അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്‍റെയും സംഗമം ഷിക്കാഗോ ബെൻസെൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് തുടക്കമായി.

ഇതോടനുബന്ധിച്ച പൊതുസമ്മേളനം നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും 28-ൽ പരം സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അമേരിക്കയിലെ റിതുവേനീയൻ -ബൈസന്‍റെൻ കത്തോലിക്കാ രൂപതയുടെ ബിഷപ് റോബർട്ട് പിപ്റ്റ ഉദ്‌ഘാടനം ചെയ്തു.

ഉച്ചകഴിഞ്ഞ് നടന്ന സെമിനാറിന് സ്പ്രിംഫിൽഡിലെ ബിഷപ് തോമസ് പപ്പറോക്കി നേതൃത്വം നല്കി. അഞ്ചിന് നടന്ന സമൂഹബിലിയിൽ ബിഷപ് മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമികനായിരുന്നു. ബിഷപ് റോബർട്ട്‌ പിപ്റ്റ വചന സന്ദേശം നൽകി. ഫാ. ജയ്ക്കബ് അംങ്ങാടിയത്തും നിരവധി വൈദികരും സഹകാർമികരായിരുന്നു.

തുടർന്ന് മുത്തുകുടകളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ഈ സംഗമത്തിൽ പങ്കെടുത്ത ഇരുന്നൂറ്റി അമ്പതിൽപരം സന്യാസിനികളെ പ്രദക്ഷിണമായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

തുടർന്നു നടന്ന പൊതുസമ്മേളനം റിതുവേനീയൻ - ബൈസന്‍റെയിൽ രൂപതാ ബിഷപ് റോബർട്ട്‌ പിപ്റ്റ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിഷപ് ജോയി ആലപ്പാട്ട് അധ്യക്ഷൻ ആയിരുന്നു. ജൂബിലേറിയൻ ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത്, വാഷിംഗ്ടൺ വൈറ്റ് ഹൗസ് ഫെയ്‌ത്ത് ഓഫീസിലെ മതാന്തര ബന്ധങ്ങളുടെ ലയ്സൻ ഓഫീസറും മലങ്കരഓർത്തഡോക്സ് രൂപതാംഗവുമായ റവ.ഫാ. അലക്സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനി റവ.സി. അമേലിയ, സി. ആനി സെറീൻ എന്നിവർ അനുഗ്രഹ പ്രസംഗങ്ങൾ നടത്തി.

ഈ സംഗമത്തിന് നേതൃത്വം നൽകിയവരെയും സാമ്പത്തിക സഹായം നല്കിയവരെയും ആദരിച്ച ചടങ്ങിന് സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ നേതൃത്വം നൽകി. ചിക്കാഗോ സീറോമലബാർ രൂപതാ വികാരി ജനറാളന്മാരായ ഫാ. തോമസ് മുളവനാൽ, ഫാ. ജോൺ മേലേപ്പുറം, ഫാ. തോമസ് കടുകപ്പള്ളിൽ, രൂപതാ ചാൻസലർ ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, ബെൻസെൻവിൽ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ലിസാ ആഞലിക്കൻ എന്നിവർ നേതൃത്വം നല്കി.

സമ്മേളനത്തിന്‍റെ ചെയർപേഴ്‌സണും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ സ്വാഗതവും ജനറൽ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളിൽ കൃതജ്ഞതയും പറഞ്ഞു. എലൈൻ ഒറ്റതൈക്കൽ സമ്മേളനത്തിന്‍റെ എംസിയായി പ്രവർത്തിച്ചു.

തുടർന്ന് ഷിക്കാഗോ കത്തീഡ്രൽ, സെന്‍റ് മേരീസ്, സേക്രഡ് ഹാർട്ട് ഇടവകയിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച കലാസന്ധ്യ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.

കലാപരിപാടികൾ ഡെന്നി പുല്ലാപ്പള്ളിൽ, ചിന്നു തോട്ടം എന്നിവർ കോഓർഡിനേറ്റ ചെയ്തു. നിയ ചെള്ളകണ്ടത്തിൽ കലാപരിപാടികളുടെ എംസിയായി പ്രവർത്തിച്ചു. ചരിത്രപരമായ ഈ കൂട്ടായ്മ ശനിയാഴ്ച ഉച്ചയോടെ സമാപിക്കും.

NRI

ഷിക്കാഗോയിൽ വെടിവയ്പ്: മൂന്ന് മരണം, ഒരാളുടെ നില ഗുരുതരം

ഷിക്കാഗോ: നഗരത്തിന്‍റെ പടിഞ്ഞാറൻ മേഖലയായ വെസ്റ്റ് ഗാർഫീൽഡ് പാർക്കിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവയ്പിൽ മൂന്ന് പേർ മരിച്ചു. ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വൈകുന്നേരം 4.47-ഓടെ വെസ്റ്റ് മെയ്‌പോൾ അവന്യൂവിലാണ് സംഭവം. റോഡരികിൽ നിന്നിരുന്ന നാലംഗ സംഘത്തിന് നേരെ വാഹനത്തിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു.

തലയ്ക്ക് വെടിയേറ്റ 32 വയസുകാരിയായ സ്ത്രീ, 36 വയസുകാരൻ പേര് വെളിപ്പെടുത്താത്ത മറ്റൊരു പുരുഷൻ എന്നിവരാണ് മരിച്ചത്. 35 വയസുകാരനായ പുരുഷൻ നിരവധി വെടിയുണ്ടകളേറ്റ നിലയിൽ ചികിത്സയിലാണ്.

അക്രമികൾ വെടിവയ്പിന് ശേഷം കാറിൽ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ വർധിക്കുന്നതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

പ്രതികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വെടിവയ്പിന്‍റെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

NRI

വീഡിയോ റീലിസ് മത്സരവുമായി ചെറുപുഷ്‌പ മിഷൻ ലീഗ്

ഷിക്കാഗോ: ഷിക്കഗോ രൂപതയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് (സിഎംഎൽ) സംഘടന, ദേശീയ തലത്തിൽ "ദി സൈബർ സോവേർസ്' എന്ന പേരിൽ വീഡിയോ റീലിസ് മത്സരം സംഘടിപ്പിക്കുന്നു.

ഷിക്കഗോ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഈ മത്സരം ഒരുക്കിയിരിക്കുന്നത്. കുട്ടികളും മുതിർന്നവരും അടങ്ങുന്ന വിവിധ ടീമുകൾക്ക് ഓരോ ഇടവകയിൽ നിന്നും പങ്കെടുക്കാം.

"സിഎംഎൽ വഴി സഭയിലും സമൂഹത്തിലും ഒരു മിഷനറിയായിരിക്കുക' (Be a missionary in the church and society through CML) എന്ന വിഷയത്തെ അടിസ്ഥാനമാക്കി റീലിസ് നിർമിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. സോണിയ ബിനോയ് മത്സരത്തിന്‍റെ മുഖ്യ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

സിഎംഎൽ രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്‍റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ് എന്നവരുടെ നേതൃത്വത്തിലുള്ള രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി മത്സരം ക്രമീകരിക്കുന്നു.

NRI

പ്രഥമ മലയാളി സന്യാസിനി സംഗമം ഷിക്കാഗോയിൽ വെള്ളിയാഴ്ച മുതൽ

ഷിക്കാഗോ: സെന്തോമസ് സീറോമലബാർ രൂപതാ സ്ഥാപനത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്‍റെയും ജേക്കബ് അങ്ങാടിയത്ത് പിതാവിന്‍റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ഷിക്കാഗോയിൽ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്സിന്‍റെ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി.

അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി കന്യാസ്ത്രീമാരുടെ ഈ സംഗമം ഷിക്കാഗോ ബെൻസെൻവില്ല സേക്രഡ് ഹേർട്ട് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വെള്ളി, ശനി (ഏപ്രിൽ 17, 18) ദിവസങ്ങളിലാണ് നടക്കുക.

ഷിക്കാഗോയിലെ സീറോമലബാർ കത്തീഡ്രൽ ഇടവകയുടെയും സേക്രഡ് ഹാർട്ട് സെന്‍റ് മേരീസ് ക്നാനായ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംഗമത്തിന്‍റെ ഒരുക്കങ്ങൾ ഏപ്രിൽ എട്ടിനു ചേർന്ന സ്വാഗതസംഘം വിലയിരുത്തി.

ജൂബിലി ആഘോഷിക്കുന്ന അങ്ങാടിയത്ത് പിതാവിനും ചിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ ജോയി ആലപ്പാട്ട് പിതാവിനും ഒപ്പം വിവിധ അമേരിക്കയിലെ വിവിധ കത്തോലിക്ക സഭകളിലെ വൈദിക മേലധ്യക്ഷന്മാർ മുഖ്യാഥികളായിരിയ്ക്കും.

അമേരിക്കയിലെ സ്പ്രിംഗ്ഫീൽഡ് രൂപതാധ്യക്ഷൻ ബിഷപ് തോമസ് ജോൺ പാപ്‌റോക്കിയും അമേരിക്കൻ റുത്തേനിയൻ കത്തോലിക്ക സഭയിലെ പർമ രൂപതയുടെ ബിഷപ് റോബർട്ട് പിപ്റ്റയും വൈറ്റ് ഹൗസ് ഫെയ്‌ത് ഓഫീസിലെ മതാന്തര ബന്ധങ്ങളുടെ ലയിസോൺ ഓഫീസറായ റവ.ഫാ. അലക്സാണ്ഡർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനിയും അധ്യാപികയുമായ റവ.സി. അമേലിയ ഹുള്ളെർ എന്നിവരും ഈ സംഗമത്തിനെ അഭിസംബോധന ചെയ്യും. ഇവരുടെ ഈ സാന്നിധ്യം ഈ സംഗമത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നു.

വെള്ളിയാഴ്ച രാവിലെ 11ന് രെജിസ്ട്രേഷനും അതിനുശേഷം സെമിനാറും നടക്കും. വൈകുന്നേരം അഞ്ചിന് സമൂഹബലിയോടെ ഈ പരിപാടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെടും. തുടർന്ന് പങ്കെടുക്കുന്ന എല്ലാ സന്യാസിനികളും വിശിഷ്ടാതിഥികളും പ്രദക്ഷിണമായി പൊതുസമ്മേളനം നടക്കുന്ന ഹാളിലേക്ക് നീങ്ങും.

തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തിൽ പൊതുസമ്മേളനം നടക്കും. സമ്മേളനത്തിനു ശേഷം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന സമൂഹബലിയിലും പൊതുസമ്മേളനത്തിലും കലാപരിപാടിയിലും ഡിന്നറിലും പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. ശനിയാഴ്ച ഉച്ചയോടെ സമ്മേളനം അവസാനിക്കും.

അമേരിക്കയിൽ ആദ്യമായി നടത്തപ്പെടുന്ന ഈ പരിപാടികൾക്കു ഷിക്കാഗോ സീറോമലബാർ വികാരി ജനറാൾമാർ ആയ ഫാ. തോമസ് മുളവനാൽ, ഫാ. ജോൺ മേലേപ്പുറം, വികാരി ജനറാളും കത്തീഡ്രൽ പള്ളി വികാരിയുമായ ഫാ. തോമസ് കടുകപ്പള്ളിൽ, രൂപതാ ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ, ബെൻസെൻവില്ല സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ലിസ ആഞ്ഞിലിക്കൽ, ജനറൽ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളിയും നേതൃത്വം നൽകും.

ഈ സംഗമത്തിന്‍റെ വിജയത്തിനായി നിരവധി വോളൻറ്റിയേഴ്സിന്‍റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

NRI

ഷിക്കാഗോ സെന്‍റ് മേരീസിൽ വിശുദ്ധ വാര തിരുക്കർമങ്ങൾ അനുഗ്രഹപ്രദമായി

ഷിക്കാഗോ: യേശുക്രിസ്തുവിന്‍റെ രാജകീയമായ ജറൂസലേം പ്രവേശനം, പെസഹാ, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേല്പ് എന്നിവ അനുസ്‌മരിച്ച വിശുദ്ധ വാരത്തിലെ തിരുക്കർമങ്ങൾ മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സമാപിച്ചു.

ഓശാന ഞായറാഴ്ച 10ന് നടന്ന കുരുത്തോല വെഞ്ചരിപ്പിനും പ്രദക്ഷിണത്തിനും വി. കുർബാനയ്ക്കും വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യ കാർമികനായി.

ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ ഓശാന സന്ദേശം നൽകി. ഈ വർഷം യുവജനങ്ങൾക്കായി ആദ്യമായി വൈകുന്നേരം നാലിന് ഇംഗ്ലീഷിൽ നടത്തിയ ഓശാന കർമങ്ങളിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു.

പെസഹാ വ്യഴാഴ്ച വെകുന്നേരം 6.30ന് നടന്ന കാൽകഴുകൽ ശുശ്രൂഷയിലും വി. കുർബാനയ്ക്കും കോട്ടയം അതിരൂപതാ വികാരി ജനറൽ മോൺ. തോമസ് ആനിമൂട്ടിൽ മുഖ്യ കാർമികനായി. ഫാ. സിജു മുടക്കോടിൽ വചന സന്ദേശം നൽകി.

NRI

ഈസ്റ്റര്‍ ആഘോഷമാക്കി ഷിക്കാഗോ നഗരം

ഷിക്കാഗോ: യേശുക്രിസ്തുവിന്‍റെ ഉയിർത്തെഴുന്നേൽപ്പിന്‍റെ ഓർമ പുതുക്കി ഷിക്കാഗോ നഗരം ഈസ്റ്റർ ആഘോഷിച്ചു. വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ആഘോഷം നടന്നു.

ഹോളി നെയിം കത്തീഡ്രലിൽ നടന്ന ഈസ്റ്റർ കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സൗത്ത് സൈഡിലെ ലാ റാബിഡ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഈസ്റ്റർ ബണ്ണി എത്തി കുട്ടികൾക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു.

പിൽസണിലെ സെന്‍റ് പോൾ പാരീഷിൽ കുട്ടികൾക്കായി വിപുലമായ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു. ആയിരക്കണക്കിന് മുട്ടകളാണ് കുട്ടികൾക്കായി അവിടെ ഒളിപ്പിച്ചുവച്ചിരുന്നത്.

കൂട്ടായ്മയുടെയും സ്നേഹത്തിന്‍റെയും സന്ദേശം പകർന്നുനൽകിയ ഈ ഈസ്റ്റർ ആഘോഷം ഷിക്കാഗോ നിവാസികൾക്ക് ഏറെ അവിസ്മരണീയമായി.

NRI

ഷിക്കാഗോ സെന്‍റ് മേരീസ് പള്ളിയിലെ വിശുദ്ധ വാര തിരുക്കർമങ്ങൾ

ഷിക്കാഗോ: യേശുക്രിസ്തുവിന്‍റെ രാജകീയമായ ജറുസലേം പ്രവേശനം, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേപ്പ് എന്നിവ അനുസ്‌മരിക്കുന്ന വിശുദ്ധ വാരത്തിലേക്കു ലോകമെമ്പാടുമുള്ള ക്രൈസ്തവരോടൊപ്പം മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയവും പ്രവേശിക്കുന്നു.

വിശുദ്ധ വാരത്തിലെ തിരുക്കർമങ്ങൾ താഴെപ്പറയുന്ന ക്രമത്തിൽ നടക്കുന്നതാണ്. ഓശാന ഞായറാഴ്ചയായ മാർച്ച് 29ന് ഓശാനയുടെ തിരുക്കർമങ്ങൾ രാവിലെ 10ന് മലയാളത്തിലും വൈകുന്നേരം നാലിന് ഇംഗ്ലീഷിലും നടത്തപ്പെടുന്നു.

കൂടാതെ രാവിലെ എട്ടിന് വൈകുന്നേരം 5.30നും മലയാളത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ രണ്ടിന് പെസഹാവ്യാഴാഴ്ച, വൈകുന്നേരം 6.30ന് കാൽ കഴുകൽ ശുശ്രൂഷയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിക്കും.

ഏപ്രിൽ മൂന്നിന് ദുഃഖവെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഇംഗ്ലീഷിലും ഏഴിന് മലയാളത്തിലും ദുഖവെള്ളിയുടെ തിരുക്കർമങ്ങളും കുരിശിന്‍റെ വഴിയും നടക്കും. വൈകുന്നേരം കഞ്ഞിനേർച്ചയും ഉണ്ടായിരിക്കും.

ഏപ്രിൽ നാലിന് ശനിയാഴ്ച 8.15ന് രാവിലെ ദുഃഖശനിയുടെ തിരുക്കർമങ്ങൾ നടക്കും. ഈസ്റ്ററിന്‍റെ തിരുക്കർമങ്ങൾ, ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഇംഗ്ലീഷിലും ഏഴിന് മലയാളത്തിലും നടക്കുന്നതാണ്.

NRI

ഗാനരചയിതാക്കളെ തേടി ഷിക്കാഗോ യൂണിഫോം മ്യൂസിക് സർഗപ്രതിഭകൾക്ക് സുവർണാവസരം

ഷിക്കാഗോ: സംഗീത ലോകത്ത് പുതുചുവടുവയപ്പുകളുമായി ഷിക്കാഗോ മ്യൂസിക് & ബാൻഡ് intl. മലയാള സംഗീതമേഖലയിലേക്ക് നൂതനമായ ആശയങ്ങളും മനോഹരമായ വരികളും സംഭാവന ചെയ്യാൻ കഴിവുള്ള പ്രതിഭകളായ ഗാനരചയിതാക്കളെ തേടുന്നു.

നിങ്ങളുടെ ഉള്ളിലെ സർഗവാസനകൾക്ക് പുതിയ ഉണർവ് നൽകാനും മികച്ച ഗാനങ്ങളുടെ ഭാഗമാകാനും ഈ സംരംഭം അവസരം ഒരുക്കുന്നു ഭാഷാശുദ്ധിയും ആസ്വാദന മേഘവും ഉള്ള വരികൾ എഴുതാൻ താല്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്

സൃഷ്ടികൾ അയക്കാനും കൂടുതൽ വിവരങ്ങൾക്കും യൂണിഫോം മ്യൂസിക് കോഡിനേറ്റർ മാരായ ബിന്ദു സാബു എന്നിവരുമായി താഴെ കാണുന്ന നമ്പരുകളിലോ ഈമെയിൽ വഴിയോ ബന്ധപ്പെടുക :262 914 4110, 917012934370.

NRI

ഷിക്കാഗോ സെന്‍റ് മേരീസ് പള്ളിയിൽ വാർഷിക ധ്യാനം സംഘടിപ്പിച്ചു

ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള വാർഷിക ധ്യാനം ഏവർക്കും ആത്മീയ ഉണർവേകി ഭക്തിസാന്ദ്രമായി സമാപിച്ചു.

തലശേരി അതിരൂപതയിലെ തളിപ്പറമ്പ് ഫൊറോനാ വികാരിയും വചനപ്രഘോഷകനും ഗാനരചയിതാവുമായ ഫാ. മാത്യു ആശാരിപ്പറമ്പിൽ ആണ് നാലുദിവസത്തെ ധ്യാനത്തിന് നേതൃത്വം നൽകിയത്.

വ്യാഴാഴ്ച വൈകുന്നേരം വിശുദ്ധ കുർബാനയോടെ ആരംഭിച്ച ധ്യാനം ഞായറാഴ്ച വൈകുന്നേരം ദിവ്യകാരുണ്യ ആരാധനയോടെ സമാപിച്ചു.

NRI

ഷിക്കാഗോ സെന്‍റ് മേരീസിൽ വാർഷിക ധ്യാനം 12 മുതൽ

ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള വാർഷിക ധ്യാനം ഈ മാസം 12 മുതൽ 15 വരെ തീയതികളിൽ നടക്കും.

പ്രസിദ്ധ വചന പ്രഘോഷകനായ ഫാ. മാത്യു ആശാരിപ്പറമ്പിൽ ആണ് ഈ വർഷത്തെ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. 12നു രാത്രി ഏഴ് മുതൽ ഒമ്പത് വരെയും വെള്ളിയാഴ്ച രാവിലെ 10 മുതൽ വെകുന്നേരം ആറ് വരെയും ശനിയാഴ്ച രാവിലെ 10 മുതൽ അഞ്ച് വരെയും ഞായറാഴ്ച രാവിലെ 10 മുതൽ അഞ്ച് വരെയുമാണ് മുതിർന്നവർക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി 14, 15 തീയതികളിൽ അനോയിന്‍റിംഗ് ഫയർ കത്തോലിക് യൂത്ത് മിനിസ്ട്രി (Anointing Fire Catholic Ministry) നയിക്കുന്ന ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് കുട്ടികൾക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ഇടവക ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിക്കു വാർഷിക ധ്യാനം വലിയ പങ്കു വഹിക്കുന്നു എന്നും സാധിക്കുന്ന എല്ലാവരും തങ്ങളുടെ ഷെഡ്യൂൾ ക്രമീകരിച്ച് ഈ ധ്യാനത്തിൽ പങ്കെടുക്കണമെന്ന് വികാരി ഫാ. സിജു മുടക്കോടിൽ അഭ്യർഥിച്ചു.

അതോടൊപ്പം എല്ലാ സൺ‌ഡേ സ്കൂൾ കുട്ടികളെയും ശനി, ഞായർ ദിവസങ്ങളിലെ ധ്യാനത്തിൽ പങ്കെടുപ്പിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്‍റ് വികാരി അനീഷ് മാവേലിപുത്തൻപുരയിലും ഡിആർഇ സജി പൂതൃക്കയിലും അഭ്യർഥിച്ചു.

ധ്യാനത്തിന്‍റെ ക്രമീകരണങ്ങൾക്ക് സി. സിൽവേറിയോസ്, സി. ജസീന, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ എന്നിവരും പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങളും നേതൃത്വം നൽകും.

NRI

ക്‌നാനായ റീജണിൽ കുട്ടികൾക്കായി നോമ്പുകാല കൂട്ടായ്‌മകൾ

ഷിക്കാഗോ: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ കുട്ടികൾക്കായി നോമ്പുകാലത്ത് "ദി ലെന്തെൻ ജേർണി വിത്ത് ജീസസ്' എന്ന പരിപാടി സംഘടിപ്പിച്ചുവരുന്നു. ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്‍റെയും ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെയും ആഭിമുഖ്യത്തിലാണ് നോമ്പുകാല കൂട്ടായ്‌മകൾ നാടത്തി വരുന്നത്.

നോമ്പിലെ എല്ലാ ശനിയാഴ്ചയും ഓൺലൈനായി നടത്തുന്ന ഈ പരിപാടിയിൽ റീജിയണിലെ എല്ലാ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള കുട്ടികൾ പങ്കുചേരുന്നു.

NRI

അമേരിക്കയിലെ മലയാളി സിസ്റ്റേഴ്സിന്‍റെ സംഗമം ഏപ്രിൽ 17 മുതൽ

ഷിക്കാഗോ: സെന്‍റ് തോമസ് സീറോമലബാർ രൂപതാ സ്ഥാപനത്തിന്‍റെ 25-ാം വാർഷികത്തിന്‍റെയും മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന മലയാളി കന്യാസ്ത്രീമാരുടെ സംഗമം സംഘടിപ്പിക്കുന്നു.

ഷിക്കാഗോ ബെൻസെൻവില്ല് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ ഏപ്രിൽ 17,18 തീയതികളിലാണ് സംഗമം നടക്കുക. അമേരിക്കയിലും കാനഡയിലും വിവിധ രൂപതകളിൽ ആതുര ശുശ്രൂഷാരംഗത്തും കാരുണ്യ പ്രവർത്തന ശുശ്രൂഷകളിലും വിദ്യാഭാസ മേഖലകളിലും മിഷനറിമാരായി ശുശ്രൂഷ ചെയ്യുന്ന വിവിധ സന്യാസിനി സമൂഹങ്ങളിൽപെട്ട മലയാളി കന്യാസ്ത്രീമാരുടെ സമ്മേളനമാണ് ഒരുങ്ങുന്നത്.

മാർ ജോയി ആലപ്പാട്ടിന്‍റെ നേതൃത്വത്തിൽ രൂപതയുടെ വികാരി ജനറാൾമാരായ റവ.ഫാ. തോമസ് മുളവനാൽ, റവ.ഫാ. ജോൺ മേലേപ്പുറം, വികാരി ജനറാളും കത്തീഡ്രൽ പള്ളി വികാരിയുമായ റവ.ഫാ. തോമസ് കടുകപ്പള്ളിൽ, ബെൻസെൻവില്ല് സേക്രഡ് ഹാർട്ട് പള്ളി വികാരി റവ. ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് പള്ളി വികാരി റവ. ഫാ. സിജു മുടക്കോടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

 

NRI

ഷിക്കാഗോ സെന്‍റ് മേരീസിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരം ആചരിച്ചു

ഷിക്കാഗോ: സീറോമലബാർ സഭയിലെ 50 നോയമ്പിന്‍റെ തുടക്കമായ വിഭൂതി തിരുനാൾ മോർട്ടൺ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തി നിർഭരം ആചരിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങുകൾക്ക് അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ മുഖ്യ കാർമികത്വം വഹിച്ചു.

രാത്രി ഏഴിന് നടന്ന വിഭൂതി ചടങ്ങുകൾക്ക് വികാരി ഫാ. സിജോ മുടക്കോടിൽ മുഖ്യകാർമികനായിരുന്നു. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ വചന സന്ദേശം നൽകി. ഈ നോയമ്പ് കാലം ഏവർക്കും അനുതാപത്തിന്‍റെയും ഹൃദയ വിശുദ്ധീകരണത്തിന്‍റെയും ഉപവി പ്രവർത്തങ്ങളുടെയും അവസരമായി മാറട്ടെ എന്ന് അദ്ദേഹം തന്‍റെ സന്ദേശത്തിൽ ആശംസിച്ചു.

തുടർന്ന് "മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും നൂനം, അനുതാപ കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ' എന്ന ഗാനം ആലപിച്ചപ്പോൾ കാർമികൻ പങ്കെടുത്ത എല്ലാവരുടെയും നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ചു.

രാവിലെയും വൈകുന്നേരവും നടന്ന കുരിശുവര ചടങ്ങിലും തുടർന്ന് നടന്ന കുർബാനയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചടങ്ങുകൾക്ക് ഫാ. സിജോ മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ശാലോം, സി. സിൽവേറിയസ്, സി. ജെസിന, കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും അനിൽ മാറ്റത്തികുന്നേലിന്‍റെ നേതൃത്വത്തിലുള്ള ഗായകസംഘവും നേതൃത്വം നൽകി.

NRI

ഷിക്കാഗോ സെന്‍റ് മേരീസിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിന് ഇടവകയുടെ ആദരം

ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിനെ ആദരിച്ചു.

കഴിഞ്ഞ നാല് വർഷമായി ട്രസ്റ്റി കോഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന സാബു കട്ടപ്പുറം, കഴിഞ്ഞ രണ്ടു വർഷമായി കൈക്കാരന്മാരായി സേവനം അനുഷ്‌ഠിച്ചിരുന്ന ബിനു പൂത്തുറയിൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ട് എന്നിവരെയും പബ്ലിക് റിലേഷൻ ഓഫീസറായി പ്രവർത്തിച്ചിരുന്ന അനിൽ മറ്റത്തിക്കുന്നേലിനെയും ആണ് ആദരിച്ചത്.

NRI

ഷിക്കാഗോ സെന്‍റ് മേരീസ് ദേവാലയത്തിനു പുതിയ പാരീഷ് എക്സിക്യൂട്ടീവ്

ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്‍റെ 2026-27 വർഷത്തേക്കുള്ള ട്രസ്റ്റിമാരെയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ (യൂത്ത് ട്രസ്റ്റി) എന്നിവരാണ് പുതിയ കൈക്കാരന്മാർ.

സണ്ണി മേലേടം പാരീഷ് സെക്രട്ടറിയായും സി. ശാലോം പാരീഷ് ഓഫീസ് സെക്രട്ടറിയായും ജെയിംസ് മന്നാകുളം അക്കൗണ്ടന്‍റായും തുടരും. റോയി ചേലമലയിൽ ആണ് പുതിയ പബ്ലിക് റിലേഷൻ ഓഫീസർ.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രസ്ടിമാരെ അഭിനന്ദിച്ചുകൊണ്ട്, ഇടവകയുടെ സമഗ്ര പുരോഗതിക്കായി പുതിയ ഭാരവാഹികൾക്ക് എല്ലാ ആശംസകളും ഇടവകയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ മധ്യസ്ഥവും നേരുന്നതായി വികാരി ഫാ. സിജു മുടക്കോടിലും അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ അറിയിച്ചു.

പരിചയസമ്പത്തും യുവശക്തിയും ഏകോപിപ്പിക്കുന്ന ഈ പുതിയ എക്സിക്യൂട്ടീവിനെ പാരീഷ് കൗൺസിൽ ഒന്നടങ്കം അനുമോദിച്ചു. പുതിയ എക്സിക്യൂട്ടീവ് ജനുവരി ഒന്ന് മുതൽ ചുമതലയേറ്റെടുത്തു.

NRI

ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പുതിയ പാരീഷ് കൗൺസിൽ സ്ഥാനമേറ്റു

ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ പാരീഷ് കൗൺസിൽ സ്ഥാനമേറ്റു. ഇതോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന 2024-25 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും 2026-27 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും ഒരു സംയുക്ത യോഗം ഫെബ്രുവരി മൂന്നിന് ചേരുകയുണ്ടായി.

കഴിഞ്ഞ രണ്ടു വർഷം ഇടവകയുടെ എല്ലാവിധത്തിലുള്ള പുരോഗതിക്കായി കഠിനാധ്വാനം ചെയ്ത പഴയ എക്സിക്യൂട്ടീവിനും പാരീഷ് കൗൺസിൽ അംഗങ്ങൾക്കും വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് മാവേലി പുത്തൻപുരയിൽ എന്നിവർ നന്ദി രേഖപ്പെടുത്തി.

 

NRI

ഷിക്കാഗോ രൂപത സിൽവർ ജൂബിലി കൺവൻഷൻ: ജയറാമും സ്റ്റീഫൻ ദേവസിയും പങ്കെടുക്കും

ന്യൂയോർക്ക്: ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാലു ദിവസം നീണ്ടുനിൽക്കുന്ന സീറോമലബാർ കൺവൻഷന്‍റെ സന്ധ്യകളെ ആസ്വാദ്യകരമാക്കാൻ വിവിധ കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു.

കൺവൻഷൻ തുടങ്ങുന്ന ജൂലൈ ഒൻപതിന് രാത്രി നടൻ ജയറാമും (ഗെസ്റ്റ് ഓഫ് ഓണർ) സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ചേർന്നൊരുക്കുന്ന താളവിസ്മയം ഉണ്ടായിരിക്കും. താളവിസ്മയത്തിൽ, വിവിധ ഇടവകകളിൽ നിന്നുള്ള നൂറിലേറെ വരുന്ന ചെണ്ട കലാകാരന്മാരുൾപ്പെട്ട സിറോ ബീറ്റ്സ്, ജയറാമിനൊപ്പം ചെണ്ടയിൽ താളമിടുമ്പോൾ, സ്റ്റീഫൻ ദേവസ്സി കീബോർഡിലും സംഗീതത്തിന്‍റെ മാസ്മരികത സൃഷ്ടിക്കും.

വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രദക്ഷിണത്തിനു മുൻപും സിറോ ബീറ്റ്സ് കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാചെണ്ടമേളം ഉണ്ടായിരിക്കും. ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽനിന്നുമുള്ള ചെണ്ട ടീമുകൾക്കും ഈ വാദ്യമേളത്തിൽ പങ്കെടുക്കാൻ സാധിക്കും.

അതുപോലെ, രൂപതയുടെ ഭാഗമായ വിമൻസ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ജൂലൈ 10ന് വൈകുന്നേരം നടക്കുന്ന മാർഗംകളിയിൽ, രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വനിതകൾക്കും പങ്കെടുക്കാവുന്നതാണ്.

കൂടാതെ വെള്ളിയാഴ്ച വൈകുന്നേരം നടത്തുന്ന പാരിഷ് ഫെസ്റ്റിൽ എല്ലാ ഇടവകകൾക്കും വൈവിധ്യമാർന്ന കലാരൂപങ്ങളിലൂടെ അവരുടെ വിശ്വാസവും കഴിവുകളും വേദിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരവുമുണ്ടായിരിക്കും.

ഇതിനുപുറമെ, കുട്ടികൾക്കും യുവജനങ്ങൾക്കും വിവിധ സ്പോർട്സ്, ഗെയിംസ്, ഡാൻസ് പ്രോഗ്രാമുകളിലും പങ്കാളികളാവാൻ സാധിക്കും.

താളവിസ്മയത്തിൽ പങ്കെടുക്കാൻ താഴെ പറയുന്നവരെ ബന്ധപ്പെടുക: ജോസ്‌മൻ കരേടൻ - 954 558 2245, സ്കറിയാകുട്ടി തോമസ് - 847 910 6487. മെഗാ മാർഗംകളിയിൽ പങ്കെടുക്കാൻ: റോസ് വടകര - 708 662 0774, ഷീബ ഷാബു - 630 730 622.

പാരിഷ് ഫെസ്റ്റിനെപ്പറ്റി കൂടുതൽ അറിയുവാൻ: ജൂഡി തോമസ്: 317 490 5839. കൺവൻഷൻ സംബന്ധിച്ച പൊതുവായ അന്വേഷങ്ങൾക്ക്: ബിജി സി മാണി (കൺവൻഷൻ ചെയർമാൻ): 847 650 1398. ബീന വള്ളിക്കളം (സെക്രട്ടറി): 773 507 5334.

ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്‍ററിൽ (McCormick Place) ജൂലൈ 9, 10, 11, 12 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലാണ് സീറോമലബാർ യുഎസ്എ കൺവെൻഷൻ നടക്കുന്നത്.

ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു. കൺവൻഷന്‍റെ രജിസ്ട്രേഷൻ നല്ല നിലയിൽ പുരോഗമിക്കുന്നു. ഇടവകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കൺവൻഷനിലും അതോടൊപ്പമുള്ള ആത്മീയ, സാംസ്കാരിക, പൈതൃക കൂട്ടായ്മകളിലും പങ്കാളികളാവാൻ എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു.

NRI

ഷിക്കാഗോയിൽ അധ്യാപികയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി

ഷിക്കാഗോ: പത്ത് ദിവസത്തോളമായി കാണാതായ ഷിക്കാഗോ പബ്ലിക് സ്കൂൾ അധ്യാപിക ലിൻഡ ബ്രൗണിന്‍റെ (53) മൃതദേഹം മിഷിഗൻ തടാകത്തിൽ നിന്ന് കണ്ടെടുത്തു. ചൊവ്വാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിനുശേഷം ലിൻഡ ജീവനൊടുക്കിയതാണെന്ന് മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചു.

തടാകത്തിൽ വീണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ ഷിക്കാഗോയുടെ തെക്കൻ മേഖലയിലുള്ള തടാകതീരത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. റോബർട്ട് ഹീലി എലിമെന്‍ററി സ്കൂളിലെ സ്പെഷ്യൽ എജ്യുക്കേഷൻ അധ്യാപികയായിരുന്നു ലിൻഡ.

ജനുവരി മൂന്നിനാണ് ഇവരെ അവസാനമായി കാണുന്നത്. ലിൻഡ തന്‍റെ കാർ ഉപേക്ഷിച്ച ശേഷം തടാകത്തിന് സമീപമുള്ള പാലത്തിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

എന്നാൽ തിരിച്ചുവരുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ജോലിയിൽ നിന്ന് അവധിയിലായിരുന്ന ലിൻഡ, തിരികെ പ്രവേശിക്കാൻ ഇരിക്കെ കടുത്ത മാനസിക സമ്മർദവും ഭയവും അനുഭവിച്ചിരുന്നതായി ഭർത്താവ് ആന്‍റോൺ ബ്രൗൺ വെളിപ്പെടുത്തിയിരുന്നു.

ലിൻഡയുടെ വിയോഗത്തിൽ ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ അനുശോചനം രേഖപ്പെടുത്തി. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു അവരെന്നും സമൂഹത്തിന് വലിയ നഷ്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

NRI

30 വർഷങ്ങൾക്ക് ശേഷം ഇല്ലിനോയിയിൽ വളർത്തുനായ്ക്ക് പേവിഷബാധ; ഞെട്ടലിൽ അധികൃതർ

ഷിക്കാഗോ: അമേരിക്കൻ സംസ്ഥാനമായ ഇല്ലിനോയിയിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം വളർത്തുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഷിക്കാഗോയിലെ ഒരു കുടുംബം കഴിഞ്ഞ ജൂലൈയിൽ സന്നദ്ധ സംഘടനയിൽ നിന്ന് ദത്തെടുത്ത നായ്ക്കുട്ടിക്കാണ് രോഗം ബാധിച്ചത്.

1994ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു വളർത്തുനായയ്ക്ക് പേവിഷബാധ കണ്ടെത്തുന്നത്. നായ്ക്കുട്ടി പെട്ടെന്ന് അക്രമാസക്തനാവുകയും വീട്ടുകാരെ കടിക്കുകയും ചെയ്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗബാധ തിരിച്ചറിഞ്ഞതോടെ നായയെ ദയാവധത്തിന് വിധേയമാക്കി. നായയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 13 പേരെ ആരോഗ്യവകുപ്പ് ഉടനടി കണ്ടെത്തുകയും അവർക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിത്തുടങ്ങുകയും ചെയ്തു.

നിലവിൽ ഇവർ ആരും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. നായയ്ക്ക് നേരത്തെ പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകിയിരുന്നതായാണ് പ്രാഥമിക വിവരം.

വാക്സീൻ നൽകിയിട്ടും എങ്ങനെ രോഗബാധയുണ്ടായി എന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇല്ലിനോയിയിൽ സാധാരണയായി വവ്വാലുകളിലാണ് പേവിഷബാധ കണ്ടുവരുന്നത്.

ഷിക്കാഗോ ഉൾപ്പെടുന്ന കുക്ക് കൗണ്ടിയിൽ 1964ന് ശേഷം ആദ്യമായാണ് ഒരു നായയിൽ ഈ വൈറസ് കണ്ടെത്തുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് വാക്സീൻ നൽകുന്നുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തണം. മൃഗങ്ങളുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വെറ്ററിനറി ഡോക്ടറുടെയോ ആരോഗ്യവകുപ്പിന്റെയോ സഹായം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

NRI

ഷിക്കാഗോയിൽ അനിൽ മറ്റത്തികുന്നേലിനെ ആദരിച്ചു

ഷിക്കാഗോ: സെന്‍റ് മേരീസ് ഇടവകാംഗവും ഗായകസംഗത്തിന് പതിനഞ്ചോളം വർഷങ്ങൾ നേതൃത്വം കൊടുക്കുകയും ചെയ്ത അനിൽ മറ്റത്തിക്കുന്നേലിനെ ഇടവക ആദരിച്ചു.

ഈ അടുത്തകാലത്തായി രചനയും സംഗീതവും നൽകികൊണ്ട് മികച്ച ഗാനങ്ങൾ ഷിക്കാഗോയിലെ ഗായകർക്ക് അവസരം നൽകികൊണ്ട് പുറത്തിറക്കിയത് പരിഗണിച്ചാണ് ആദരം നൽകിയത്.

ഇടവകയുടെ കരോൾ ആഘോഷ വേദിയിൽ വച്ച് വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ പൊന്നാടയണിയിക്കുകയും കൈക്കാരൻമാരെ പ്രതിനിധീകരിച്ച് സാബു കട്ടപ്പുറം ബൊക്കെ സമ്മാനിക്കുകയും ചെയ്യുകയായിരുന്നു.

ഓഗസ്റ്റ് മാസത്തിൽ ഇദംപ്രഥമമായി ഇടവകയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇടവകയ്ക്ക് വേണ്ടി "അണയാം ദൈവജനമേ' എന്ന ഗാനം രചനയും സംഗീതവും നൽകി പുറത്തിറക്കികൊണ്ടാണ് ഗാന നിർമ്മാണ രംഗത്തേക്ക് അനിൽ മറ്റത്തിക്കുന്നേൽ ചുവടുവച്ചത്.

തുടർന്ന് ക്രിസ്മസ് കരോളിനായി പുറത്തിറക്കിയ "ഉണ്ണിയേശുവെ കാണാൻ' എന്ന ഹിറ്റ് ഗാനം പൂർണമായും ഷിക്കാഗോയിലെ തന്നെ ഗായകരെ ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കുകയും ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

 

NRI

ഷിക്കാഗോ സീറോമലബാർ രജത ജൂബിലി കൺവൻഷൻ: ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഫൊറോനായിൽ ആവേശകരമായ കിക്കോഫ്

ഹൂസ്റ്റൺ: അമേരിക്കയിലെ സീറോമലബാർ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈയിൽ ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന ദേശീയ കൺവൻഷന്‍റെ രജിസ്ട്രേഷൻ നടപടികൾക്ക് ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോമലബാർ കാത്തലിക് ഫൊറോനായിൽ ഉജ്വല തുടക്കം കുറിച്ചു.

സഭയുടെ സിൽവർ ജൂബിലി വർഷത്തിൽ വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഈ മഹാസംഗമത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എത്തിയ കൺവൻഷൻ പ്രതിനിധികളെ വലിയ ആവേശത്തോടെയാണ് ഇടവക സമൂഹം സ്വീകരിച്ചത്.

വിപുലമായ ഒരുക്കങ്ങളുമായി കൺവൻഷൻ ടീം:

രൂപത പ്രോക്യുറേറ്ററും ഇടവകയുടെ മുൻ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്‍റെ നേതൃത്വത്തിലുള്ള കൺവൻഷൻ ടീമിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റന്‍റ് വികാരി ഫാ. ജോർജ് പാറയിൽ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി.

2019ൽ ഹൂസ്റ്റണിൽ വിജയകരമായി നടന്ന കൺവൻഷന്‍റെ കൺവീനറും വിജയശില്പിയും കൂടിയായിരുന്ന ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ഷിക്കാഗോ കൺവൻഷന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരെയും ഈ ആത്മീയ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

 

NRI

ഷിക്കാഗോ രൂപതയുടെ രജതജൂബിലി: ഫീനിക്സ് ഹോളി ഫാമിലി ദേവാലയത്തിൽ ഇടവകതല കിക്കോഫ് സംഘടിപ്പിച്ചു

ഫീനിക്സ്: രജതജൂബിലി ആഘോഷിക്കുന്ന ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിൽവച്ചു നടക്കുന്ന സീറോ മലബാർ കൺവൻഷന്‍റെ ഇടവകതല കിക്കോഫ്, അരിസോനയിലെ ഫീനിക്സ് ഹോളി ഫാമിലി ദേവാലയത്തിൽ, രൂപത പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്‍റെ നേതൃത്വത്തിൽ ഡിസംബർ ഏഴിന് ആഘോഷമായി സംഘടിപ്പിച്ചു.


കൺവൻഷനിലേക്ക് ഇടവകയിലെ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതിനായി എത്തിച്ചേർന്ന രൂപത പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കലിനെയും കൺവൻഷൻ ചെയർമാൻ ബിജു സി. മാണിയെയും, കൺവൻഷൻ സെക്രട്ടറി ബീന വള്ളികളത്തിലിനേയും ഇടവക വികാരി റവ. ഫാ. ഡെൽസ് അലക്സിന്‍റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു

കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ വിശ്വാസികളിൽ നിന്നും റജിസ്ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചു. വളരെ മികച്ച പ്രതികരണമാണ് ഇടവകയിൽ നിന്നും കൺവൻഷൻ കിക്കോഫിന് ലഭിച്ചത്.

മഹത്തായ ആത്മീയ, സാംസ്കാരിക, പൈതൃക സംഗമത്തിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ആഹ്വാനം ചെയ്തു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും രൂപത ആഘോഷിക്കുന്നു.

കൺവൻഷൻ ജൂബിലി കമ്മിറ്റി ചെയർമാൻ ബിജി സി. മാണി കൺവൻഷനെ പറ്റി വിശദമായി പ്രതിപാദിച്ചു. 2026 ജൂലൈ മാസം നടക്കുന്ന സീറോ മലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി അദ്ദേഹം അറിയിച്ചു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിംഗ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്.


ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും കൺവൻഷൻ കമ്മിറ്റി ചെയർമാൻ ബിജി സി. മാണി അഭ്യർഥിച്ചു.

കൺവൻഷന്‍റെ പ്രോഗ്രാമുകളെപ്പറ്റി സെക്രട്ടറി ബീന വള്ളിക്കളം വിവരിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വാദ്യമാകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്നു ബീന അറിയിച്ചു.

ദിവസേനയുള്ള കുർബാന, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാർന്ന വിഷയാവതരണങ്ങളും, സംഘടനാകൂട്ടായ്മകളും, കലാപരിപാടികളും, മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയസാംസ്കാരിക സംഗമത്തിൽ പങ്കാളികളാവാൻ ഏവരെയും കൺവൻഷൻ ടീം സ്വാഗതം ചെയ്തു.

കൺവൻഷൻ കോഓർഡിനേറ്റർമാരായ ആന്‍റോ യോഹന്നാൻ, ലിലി സിറിയക്, ടാനിയ ടോം, പോൾ ചാക്കോള, കൈക്കാരൻമാരായ ഷാഗി ജോസഫ്, തോമസ് കണ്ണമ്പള്ളിൽ തുടങ്ങിയവർ കിക്കോഫിന് നേതൃത്വം നൽകി.

ഫീനിക്സ് ഹോളി ഫാമിലി ഇടവകയിലെ വികാരിയച്ചന്റേയും , ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു.

NRI

സെന്‍റ് മേരീസ് ദേവാലയത്തിൽ

ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) യൂണിറ്റിന്‍റെ നേതൃത്വത്തിൽ വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് "സിഎംഎൽ - അരോഹ 25' എന്ന കാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

ക്രിസ്മസ് ഗ്രീറ്റിംഗ് കാർഡുകൾ, ദേവാലയത്തിന്‍റെ ഹോൾവേയിൽ സജീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ ഡിസംബർ ഏഴ് മുതൽ നിക്ഷേപിച്ചു തുടങ്ങി. ഈ പദ്ധതിയുടെ ഭാഗമായി 21ന് ഇടവക ദേവാലയ പരിസരപ്രദേശങ്ങളിലുള്ള വൃദ്ധസദനങ്ങൾ സിഎംഎൽ കുട്ടികൾ സന്ദർശിച്ച് ക്രിസ്മസ് കാരളുകൾ ആലപിക്കുകയും അവർ തയാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും.

ഇതോടൊപ്പം ഫാമിലി ഗ്രീറ്റിംഗ് കാർഡ് മേക്കിംഗ് ചലഞ്ചും സംഘടിപ്പിച്ചിട്ടുണ്ട്. മിഷൻ ലീഗ് യൂണിറ്റ് വിതരണം ചെയ്ത പ്ലെയിൻ കാർഡ് കിറ്റുകൾ കുടുംബങ്ങൾ ചേർന്ന് സൃഷ്ടിപരമായതും അർഥവത്തരുമായ രീതിയിൽ തയാറാക്കി സിഎംഎൽ ബോക്സിൽ നിക്ഷേപിക്കുന്ന കുടുംബങ്ങൾക്ക് ക്രിസ്മസ് രാത്രി പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

“സ്നേഹവും ദയയും ഒരിക്കലും പാഴാകുന്നില്ല; അവ എപ്പോഴും മാറ്റം സൃഷ്ടിക്കുന്നു” എന്ന പ്രമേയത്തോടെ സിഎംഎൽ സെക്രട്ടറി ഷോബിൻ കണ്ണമ്പള്ളി മാതാപിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഈ കാരുണ്യ പ്രവർത്തനത്തിൽ എല്ലാ കുട്ടികളെയും സജീവമായി പങ്കാളികളാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

 

NRI

ഫൊക്കാന മിഡ് വെസ്റ്റ് റീജിയൺ വോളിബോൾ ടൂർണമെന്‍റ്: പഞ്ചാബിന് ഒന്നാം സ്ഥാനം

ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയണിന്‍റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബിന്‍റെ സഹകരണത്തോടു കൂടി നടത്തിയ ഷിക്കാഗോ വോളിബോൾ ടൂർണമെന്‍റ് വൻ വിജയമായി. നൈൽസിലുള്ള 8800 ഡബ്ല്യു കാത്തി ലെയ്നിലുള്ള ഫെൽഡ്‌മാൻ കോർട്ടിൽ നടന്ന മത്സരം ഒന്നിന് ആരംഭിച്ചു.

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് പ്രവീൺ തോമസ് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ മാത്യു കടമറ്റം ഏവരെയും സ്വാഗതം ചെയ്തു. കൈരളി ലയൺസ് ക്ലബിന്‍റെ മുൻ പ്രസിഡന്‍റ് സിബി കബിലമറ്റത്തിന്‍റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ കോഓർഡിനേറ്റർ റിന്‍റു ഫിലിപ്പ് മത്സരത്തിന്‍റെ നിയമവശങ്ങൾ വിവരിച്ചു.

പ്രതികൂല കാലാവസ്ഥയായിട്ടും ധാരാളം പേർ ടൂർണമെന്‍റിൽ പങ്കെടുത്തു. സമാപന സമ്മേളനം ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി ഉദ്ഘാടനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്‍റ് സന്തോഷ് നായർ അധ്യക്ഷനായിരുന്നു.

 

NRI

ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ആരാധന ഭക്തിനിർഭരമായി

ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നടത്തപ്പെട്ട നാല്പതുമണിക്കൂർ ആരാധന ഭക്തിനിർഭരമായി സമാപിച്ചു. ഈ മാസം 28ന് വൈകുന്നേരം ആറിന് ദിവ്യബലിയോട് കൂടി ആരംഭിച്ച് 30ന് ഉച്ചയോടുകൂടിയാണ് 40 മണിക്കൂർ ആരാധനയുടെ തിരുക്കർമങ്ങൾ സമാപിച്ചത്.

കോട്ടയം അതിരൂപതയിലെ വല്ലംബ്രോസൻ സന്ന്യാസ സമൂഹത്തിലെ ഫാ. ജോബി പന്നൂറയിൽ, ഫാ. സാബു വെള്ളരിമറ്റം, ഫാ. ജോസഫ് പുതുപ്പറമ്പിൽ എന്നിവർ മൂന്നുദിവസങ്ങളിലെ വിവിധ തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. വിവിധ കൂടാരയോഗങ്ങളും മിനിസ്ട്രികളും രാത്രിയും പകലും നീണ്ടുനിന്ന തുടർച്ചയായ ആരാധനയിൽ പങ്കാളികളായി.

 

NRI

ഫാൾ ഇൻ മലായലവ് വാർഷിക സ്പീഡ് ഡേറ്റിംഗ് ഇവന്‍റ് സംഘടിപ്പിച്ചു

ഷിക്കാഗോ: സെപ്റ്റംബർ 20ന് ഫാൾ ഇൻ മലയാലവ് തങ്ങളുടെ മൂന്നാമത് വാർഷിക സ്പീഡ് ഡേറ്റിംഗ് പരിപാടി ഷിക്കാഗോയിൽ (ഇലിനോയി) വിജയകരമായി സംഘടിപ്പിച്ചു. മാറ്റ് ജോർജ്, ജൂലി ജോർജ് എന്നിവർ സ്ഥാപിച്ച ഈ സംഘടന, 2023ൽ ഡാളസിലും 2024ൽ ബ്രൂക്ക്ലിനിലും സ്പീഡ് ഡേറ്റിംഗ് ഇവന്‍റുകൾ സംഘടിപ്പിച്ചിരുന്നു.

ഈ വർഷം, അമേരിക്കയിലുടനീളം നിന്ന് ഏകദേശം 800 അപേക്ഷകളാണ് ലഭിച്ചത്. അതിൽ നിന്ന് 150 പേരെയാണ് പരിപാടിയിലേക്ക് തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവരിൽ പകുതിയോളം പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്താണ് ഷിക്കാഗോയിൽ എത്തിയത്.

സ്പീഡ് ഡേറ്റിംഗ് റൗണ്ടുകൾ, ഗെയിംസ്, വിനോദ പരിപാടികൾ, ഡിന്നർ ബാങ്ക്വറ്റ് എന്നിവ കൂടാതെ, പ്രശസ്ത മലയാളി ഡിജെ ജയിൻ ജെയിംസ് (DJ Cub3d) അവതരിപ്പിച്ച ആഫ്റ്റർ പാർട്ടിയും പങ്കെടുത്തവർക്ക് മികച്ച അനുഭവം നൽകി.

പങ്കെടുക്കുന്നവർക്ക് ഓരോ സ്പീഡ് ഡേറ്റിംഗിനും നാലു മിനിറ്റ് 30 സെക്കൻഡ് സമയം ലഭിച്ചു. പ്രായം, വിശ്വാസം, ജീവിതശൈലി എന്നിവയിലെ പരസ്പര ഇഷ്ടങ്ങൾ പരിഗണിച്ച്, എഫ്ഐഎം വികസിപ്പിച്ചെടുത്ത കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ചാണ് ഓരോ ജോഡിയെയും മുൻകൂട്ടി ക്രമീകരിച്ചത്.

ശരാശരി, ഓരോരുത്തർക്കും 10 മുതൽ 15 വരെ പേരുമായി സ്പീഡ് ഡേറ്റിംഗിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. എഫ്ഐഎം സ്വന്തമായി നിർമിച്ച വെബ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഡേറ്റിംഗിന് ശേഷമുള്ള അഭിപ്രായങ്ങൾ ഉടൻ രേഖപ്പെടുത്താൻ പങ്കെടുത്തവർക്ക് സാധിച്ചത്.

പരസ്പര ഇഷ്ടം പ്രകടിപ്പിച്ചവർക്കുള്ള "മ്യൂച്വൽ മാച്ചുകളും' അവരുടെ കോൺടാക്റ്റ് വിവരങ്ങളും ഉടൻ തന്നെ ലഭ്യമായി. ഇവന്‍റിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ടുപേർക്കെങ്കിലും കുറഞ്ഞത് ഒരു മ്യൂച്വൽ മാച്ച് ലഭിച്ചതായി സംഘടന സ്ഥിരീകരിച്ചു.

വേദിയിലെ സ്റ്റേജിൽ നടന്ന "ലൈവ് ബ്ലൈൻഡ് ഡേറ്റ്' എന്ന പരിപാടിയും ഗായികയും ഗാനരചയിതാവുമായ റേച്ചൽ ജോർജ് "മലയാളി ക്യൂപിഡ്' എന്ന കഥാപാത്രമായി അവതരിപ്പിച്ച ഷോയും പരിപാടിക്ക് കൂടുതൽ ആവേശം പകർന്നു.

പങ്കെടുത്തവർക്ക് സന്ദേശങ്ങളും റോസാപ്പൂക്കളും വ്യക്തിപരമായി എത്തിച്ചുകൊടുക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ പ്രത്യേക കഥാപാത്രം ഇവന്‍റിനെ രസകരമാക്കി.

പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എക്സിക്യൂട്ടീവ് ടീമിൽ ടെക്നോളജി ഡയറക്ടർ സെബി പൊയ്‌കാട്ടിൽ, സ്പോൺസർഷിപ് ഡയറക്ടർ ഷാരോൺ സാം, ഓപ്പറേഷൻസ് കോഓർഡിനേറ്റർ സൗമ്യ അബ്രഹാം എന്നിവർ നേതൃത്വം നൽകി.

NRI

ഷിക്കാഗോ കെസിഎസ് ക്നാനായ നൈറ്റ് ഗംഭീരമായി

ഷിക്കാഗോ: ഗ്ലെൻ എലനിലെ കോളജ് ഓഫ് ഡ്യൂപേജിൽ നടന്ന ക്നാനായ നൈറ്റ് 2025 പ്രൗഡ ഗംഭീരമായി. അനിവാര്യമായിരുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അനൗൺസ് ചെയ്തിരുന്നത് പോലെ കൃത്യം അഞ്ചിന് തന്നെ പ്രോഗ്രാമുകൾ സ്റ്റാർട്ട് ചെയ്തത് അംഗങ്ങൾക്കിടയിൽ കൂടുതൽ മതിപ്പുളവാക്കി.

170ൽ പരം കുട്ടികളെ കോർത്തിണക്കിക്കൊണ്ട് കിഡ്സ് ക്ലബ് കോഡിനേറ്റേഴ്സ് അഞ്ചിന് തന്നെ കിഡ്സ് ക്ലബ് പ്രോഗ്രാമുകൾ തുടങ്ങുവാനായത് ക്നാനായ നൈറ്റിന് നല്ലൊരു തുടക്കമായി. കിഡ്സ് ക്ലബിന്‍റെ പ്രോഗ്രാമിനെ തുടർന്ന് കെസിജെഎൽ, ഗോൾഡീസ്, സീനിയർ സിറ്റിസൺസ്, കെസിവൈഎൽ, യുവജനവേദി എന്നിവരുടെ പ്രകടനങ്ങൾ പരിപാടികൾക്ക് കൂടുതൽ മിഴിവേകി.

അതിനുശേഷം നടന്ന വിമൻസ് ഫോറത്തിന്‍റെ വൈവിധ്യമാർന്ന കലാപ്രഘടനങ്ങൾ ക്നാനായ നൈറ്റിന് കൂടുതൽ നിറച്ചേർത്തായി. പരിപാടികളുടെ മധ്യത്തിൽ കെസിസിഎൻഎയുടെ 16-ാമത് കൺവെൻഷൻ കിക്കോഫും നടത്തപ്പെടുകയുണ്ടായി.

 

NRI

ബിഷപ് ജേക്കബ് അങ്ങാടിയത്തിന് മിഷൻ ലീഗിന്‍റെ ആദരം

ഷിക്കാഗോ: മെത്രാഭിഷേകത്തിന്‍റെ രജത ജൂബിലി നിറവിലായിരിക്കുന്ന സെന്‍റ് തോമസ് സീറോമലബാർ രൂപതയുടെ മുൻ അധ്യക്ഷനായിരുന്ന ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന് ചെറുപുഷ്പ മിഷൻ ലീഗ് രൂപത സമിതി ആദരവുകൾ അർപ്പിച്ചു.

രൂപതാ വാർഷികത്തിനോട് അനുബന്ധിച്ചു ബിഷപ് മാർ ജോയ് ആലപ്പാട്ടും മിഷൻ ലീഗ് രൂപതാ ഭാരവാഹികളും ചേർന്ന് മാർ ജേക്കബ് അങ്ങാടിയത്തിനെ പൊന്നാട അണിയിച്ചു. മിഷൻ ലീഗ് രൂപതാ പ്രസിഡന്‍റ് സിജോയ് പറപ്പള്ളിൽ മാർ ജോയ് അങ്ങാടിയത്തിന് പൂച്ചെണ്ട് നൽകി മിഷൻ ലീഗ് കുടുംബത്തിന്റെ സ്നേഹവും ആദരവും അറിയിച്ചു.

 

NRI

ഷിക്കാഗോ ബാങ്ക് കവർച്ച: പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ടു

ഷിക്കാഗോ: ഷിക്കാഗോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് ബാങ്ക് കൊള്ളയടിച്ചയാളുടെ ചിത്രങ്ങൾ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പുറത്തുവിട്ടു. പ്രതിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

ഈ മാസം എട്ടിന് ഉച്ചയ്ക്ക് 12.05 ഓടെയാണ് സെന്‍റ് ചാൾസിലെ 135 സ്മിത്ത് റോഡിലുള്ള യുഎസ് ബാങ്കിൽ കവർച്ച നടന്നതെന്ന് പ്രാദേശിക നിയമപാലകരും എഫ്ബിഐയും അറിയിച്ചു.

ബാങ്കിൽ പ്രവേശിച്ച പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഏകദേശം ആറ് അടി ഉയരവും നല്ല കായികക്ഷമതയുമുള്ള 40 വയസ് തോന്നിക്കുന്ന കറുത്തവർഗക്കാരനാണ് പ്രതിയെന്നാണ് എഫ്ബിഐയുടെ വിവരണം.

എത്ര പണം മോഷ്ടിക്കപ്പെട്ടുവെന്ന് എഫ്ബിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

NRI

പുതിയ ക്രിസ്മസ് കരോൾ ഗാനം "ഉണ്ണിയേശുവേ' ശനിയാഴ്ച പുറത്തിറങ്ങും

ഷിക്കാഗോ: വോയിസ് ഓഫ് ആഡംസിന്‍റെ ബാനറിൽ കെവി ടിവിയുടെ സഹകരണത്തോടെ ഷിക്കാഗോയിൽ നിന്ന് ക്രിസ്മസ് കാരൾ ഗാനം ശനിയാഴ്ച പുറത്തറിക്കുന്നു. ജേക്കബ് മീഡിയ ഓഫ് ഷിക്കാഗോയാണ് "ഉണ്ണിയേശുവേ' എന്ന ക്രിസ്മസ് കാരൾ ഗാനം നിർമിക്കുന്നത്.

അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീത സംവിധാനവും ചെയ്യുന്ന ഈ കാരൾ ഗാനം ആലപിച്ചിരിക്കുന്നത് ഷിക്കാഗോയിൽ നിന്ന് തന്നെയുള്ള ഗായകാരാണ്.

സിംഫണി മ്യൂസിക്ക് ഷിക്കാഗോയുടെ ബാനറിൽ സജി മാലിത്തുരുത്തേൽ, ജോബി പണയപ്പറമ്പിൽ, മനീഷ് കൈമൂലയിൽ, ജീവൻ തോട്ടിക്കാട്ട്, ലിഡിയ സൈമൺ, അമ്മു തൊട്ടിച്ചിറ, ടെസ്സി തോട്ടിക്കാട്ട്, എലിസബത്ത് തോട്ടിക്കാട്ട് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷിക്കാഗോ ബെൻ സ്റ്റുഡിയോയിൽ ബെന്നി തോമസ് റിക്കാർഡിംഗ് നിർവഹിച്ച് പ്രദീപ് ടോം ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്ന ഈ ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരം പകർത്തിയിരിക്കുന്നത് സജി പണയപറമ്പിലാണ്.

വോയ്‌സ് ഓഫ് ആഡം കോഓർഡിനേറ്റർ അജിത് ബേബി ക്രമീകരണങ്ങൾ നേതൃത്വം നൽകി. ശനിയാഴ്ച രാവിലെ പത്തിന് വോയിസ് ഓഫ് ആഡം യൂട്യൂബ് ചാനലിൽ ഈ ഗാനം റിലീസ് ചെയ്യും.

 

NRI

എസ്ബി - അസംപ്ഷൻ കോളജ് അലുംമ്നി‌ നോർത്ത് അമേരിക്ക നാഷണൽ കൺവൻഷൻ ജൂലൈ ഒമ്പതിന്

ഷിക്കാഗോ: ചങ്ങനാശേരി സെന്‍റ് ബെർക്ക്മെൻസ്, അസംപ്ഷൻ കോളജുകളിൽ ഉന്നതവിദ്യാഭ്യാസം ചെയ്ത് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ പൂർവവിദ്യാർഥികളുടെ പ്രഥമ ദേശീയ കൺവൻഷൻ 2026 ജൂലൈ ഒമ്പതിന് ഷിക്കാഗോയിൽ നടക്കും.

ദേശീയതലത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന കൺവൻഷനിൽ, യുഎസിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിവിധ കാലഘട്ടങ്ങളിൽ പഠിച്ച എസ്ബി, അസംപ്ഷൻ അലുംമ്നികൾ കുടുംബസമേതം പങ്കെടുക്കും.

രാവിലെ ഒമ്പതിന് ഷിക്കാഗോ സീറോമലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ എസ്ബി കോളജിന്‍റെ പൂർവവിദ്യാർഥിയും വത്തിക്കാനിൽ മതാന്തരസംവാദ ഡിക്കസ്റ്ററി പ്രീഫെക്റ്റുമായ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ (രക്ഷാധികാരി) മുഖ്യപ്രഭാഷണം നടത്തും. എസ്ബി കോളജ് പ്രിൻസിപ്പൽ റവ.ഡോ. റ്റെഡി തോമസ് കാഞ്ഞൂപ്പറമ്പിൽ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, റവ. ഡോ. ജോർജ്ജ് മഠത്തിപ്പറമ്പിൽ (മുൻ പ്രിൻസിപ്പൽ) എന്നിവർ അതിഥികളായി പങ്കെടുക്കും.

 

 

 

NRI

ഷിക്കാഗോ സെന്‍റ് മേരീസ് ഇടവകയിൽ വിശുദ്ധ യൂദാസ് തദേവൂസിന്‍റെ തിരുനാൾ ആഘോഷിച്ചു

ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 22ന് ആരംഭിച്ച, ഒമ്പത് ദിവസം നീണ്ടുനിന്ന നൊവേനയ്ക്ക് ശേഷം, 30ന് തിരുനാൾ കൊണ്ടാടി.

25 ഓളം ഇടവകാംഗങ്ങൾ പ്രസുദേന്തിമാരായിരുന്ന തിരുനാളിന് മുഖ്യ കാർമികത്വം വഹിച്ചത് ഷിക്കാഗോ തിരുഹൃദയ കത്തോലിക്കാ ഫൊറോനാ ഇടവകവികാരി ഫാ. ഏബ്രഹാം കളരിക്കലായിരുന്നു.

 

NRI

പാസ്റ്റർ തോമസ് ഡാനിയേൽ ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ എബനേസർ മല്ലശേരി സഭയുടെ അംഗമായിരുന്ന പാസ്റ്റർ തോമസ് ഡാനിയേൽ (70) ഷിക്കാഗോയിൽ അന്തരിച്ചു. പരേതൻ 30 വർഷം ചെന്നൈയിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

2018 മുതൽ അമേരിക്കയിൽ മക്കളോടൊപ്പം താമസിച്ച് വരികയായിരുന്നു. ഭാര്യ ഏലിയാമ്മ തോമസ്. മക്കൾ ലിൻസി, ഫിന്നി. സംസ്‌കാരം പിന്നീട്.

സഹോദരൻ പാസ്റ്റർ സാമൂവേൽ ചാക്കോ ഷിക്കാഗോ ബെഥേൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ സഭാ ശുശ്രൂഷകനാണ്.

NRI

ഷിക്കാഗോ സീറോമലബാർ കൺവൻഷന്‍റെ കിക്കോഫ് ഡാളസിൽ നടന്നു

ഗാർലാൻഡ്: 2026 ജൂലൈ ഒമ്പത് മുതൽ 12 വരെ ഷിക്കാഗോയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്‍റെ കിക്കോഫ് ഡാളസ് സെന്‍റ് തോമസ് സീറോമലബാർ ഫൊറോനാ ഇടവകയിൽ നടന്നു.

ഞായറാഴ്ച കുർബാനയക്ക് ശേഷം ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ബിഷപ് എമിറേറ്റ്സ് അങ്ങാടിയത്തിന് ഇടവക അംഗങ്ങൾ പൂരിപ്പിച്ച ഫോം നൽകിക്കൊണ്ടാണ് കിക്കോഫ് നടന്നത്.

യുവജനങ്ങൾ ഉൾപ്പെടെ നിരവധി ഇടവകാംഗങ്ങൾ പൂരിപ്പിച്ച രജിസ്ട്രേഷൻ കൈമാറി. മാർ ജേക്കബ് അങ്ങാടിയത്ത് കാർമികത്വം ദിവ്യബലിയിൽ ഇടവക വികാരി ഫാ. സിബി സെബാസ്റ്റ്യൻ, ഷിക്കാഗോ കത്തീഡ്രൽ ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളിൽ എന്നിവർ സഹകാർമികരായി.

ദിവ്യബലിക്ക് ശേഷം ജൂബിലി ഹാളിൽ ബിഷപ് എമിറേറ്റ്സ് അങ്ങാടിയത്തിന്‍റെ അധ്യക്ഷതയിൽ സമ്മേളനം നടന്നു. കൺവൻഷന് എല്ലാ ആശംസകളും നേരുന്നതായും ഇടവക ഒന്നാകെ ഈ കൺവൻഷനിൽ പങ്കുചേരണമെന്ന് ആഗ്രഹിക്കുന്നതായും മാർ ജേക്കബ് അങ്ങാടിയത് പറഞ്ഞു.

അമേരിക്കയിലെ സീറോമലബാർ രൂപതയുടെ വളർച്ചയ്ക്ക് പിന്നിൽ‌ പ്രവർത്തിച്ച മാർ ജേക്കബ് അങ്ങാടിയത്തിന് ടീം അംഗങ്ങൾ എൺപതാം ജന്മദിന ആശംസയും പ്രാർഥനയും നേർന്നു.

 

NRI

മിഷൻ ലീഗ് ഷിക്കാഗോ രൂപതാ വാർഷികത്തിന് ഒരുക്കങ്ങളായി

കൊപ്പേൽ: ശനിയാഴ്ച സംഘടിപ്പിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപതയുടെ മൂന്നാം വാർഷികത്തിന് ഒരുക്കങ്ങളായി. ഷിക്കാഗോ സെന്‍റ് തോമസ് സീറോമലബാർ രൂപതയുടെ രജത ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഈ പരിപാടിക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള കൊപ്പേൽ സെന്‍റ് അൽഫോൻസാ സീറോമലബാർ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. അന്നേദിവസം രാവിലെ 9.45ന് മിഷൻ ലീഗ് രൂപതാ പ്രസിഡന്‍റ് സിജോയ് പറപ്പള്ളിൽ പതാക ഉയർത്തുന്നതോടുകൂടി പരിപാടികൾക്ക് തുടക്കമാകും.

കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് ഏവർക്കും സ്വാഗതം ആശംസിക്കും. മിഷൻ ലീഗ് അംഗങ്ങൾക്കായി നടക്കുന്ന സെമിനാറിൽ രൂപതാ ജോയിന്‍റ് ഡയറക്‌ടർ സിസ്റ്റർ ആഗ്നസ് മരിയ എംഎസ്എംഐ, ഫാ. ഡായി കുന്നത്ത് എന്നിവർ ക്ലാസുകൾ നയിക്കും.

തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ ഷിക്കാഗോ രൂപതാ ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തും വിവിധ ഇടവകളിൽ നിന്നുമുള്ള വൈദികരും സഹകാർമികരാകും.

ഉച്ചകഴിഞ്ഞു 1.30ന് നടക്കുന്ന പ്രേഷിത റാലിയിൽ ടെക്സസ്, ഒക്‌ലഹോമ സംസ്ഥാനങ്ങളിലെ ഇടവകളിൽ നിന്നുള്ള 600ൽ പരം കുട്ടികളും മുതിർന്നവരും പങ്കുചേരും. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ചെമഞ്ഞ പതാകയുമായി കുട്ടികൾ അണിചേരുന്ന റാലി തന്നെയാകും വാർഷികത്തിലെ മുഖ്യ ആകർഷണം.

തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ പ്രസിഡന്‍റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോയ് ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണവും മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കിൽ മുഖ്യപ്രഭാഷണവും നടത്തും. മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.

കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, കൊപ്പേൽ യൂണിറ്റ് പ്രസിഡന്‍റ് ലില്ലിയൺ സംഗീത്, ആൻ റ്റോമി, റോസ്മേരി ആലപ്പാട്ട് എന്നിവർ സംസാരിക്കും. മെത്രാഭിഷേകത്തിന്‍റെ രജത ജൂബിലിയിലായിരിക്കുന്ന ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന് പ്രത്യേക ആദരവുകൾ അർപ്പിക്കും.

 

NRI

ക്നാനായ റീജിയൺ വിൻസെന്‍റ് ഡി പോൾ ദിനം ആചരിച്ചു

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജീയണിന്‍റെ നേതൃത്വത്തിൽ വി. വിൻസെന്‍റ് ഡി പോളിന്‍റെ തിരുന്നാളിനോട് അനുബന്ധിച്ച് വിൻസെന്‍റ് ഡി പോൾ ദിന കൂട്ടായ്മ സംഘടിപ്പിച്ചു.

ഷിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജിയൺ ഡയറക്‌ടറുമായ ഫാ.തോമസ് മുളവനാൽ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. ഫാ. ബിൻസ് ചേത്തലിൽ ഏവരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്‌തു.

സൊസൈറ്റി ഓഫ് സെന്‍റ് വിൻസെന്റ് ഡി പോൾ (എസ്എസ്‌വിപി) സംഘടനയുടെ വിവിധ പ്രവർത്തന രീതിയെ കുറിച്ച് കോട്ടയം അതിരൂപത പ്രസിഡന്‍റ് ടോം നന്ദിക്കുന്നേൽ സംസാരിച്ച് അനുഭവങ്ങൾ പങ്കുവച്ചു.

ക്‌നാനായ റീജിയണിലെ വിവിധ ഇടവകയിലെയും മിഷണിലെയും എസ്എസ്വിപി പ്രതിനിധികൾ പരിപാടിയിൽ പങ്കുചേർന്നു. വിൻസെന്‍റ് ഡി പോൾ സൊസൈറ്റി ക്നാനായ റീജിയൺ സ്പിരിച്വൽ ഡയറക്‌ടർ ഫാ. ജെമി പുതുശേരിൽ സംഗമം കോഓർഡിനേറ്റ് ചെയ്തു.

 

NRI

ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകദിനം ആഘോഷിച്ചു

ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി നടന്ന ഇടവക ദിനം അവിസ്മരണീയമായി. ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്‍റെ മുഖ്യ കാർമികത്വത്തിൽ നടന്ന പോന്‍റിഫിക്കൽ കുർബാനയോടെയാണ് ഇടവകദിനാഘോഷത്തിന് തുടക്കമായത്.

ഇടവകയിൽ ഈ വർഷം 15-ാം ജന്മദിനം ആഘോഷിച്ച കുട്ടികളെയും ഇരുപത്തിയഞ്ചാമത്, അൻപതാമത് വിവാഹവാർഷികങ്ങൾ ആഘോഷിച്ച ദമ്പതികളെയും ആദരിച്ച് ഉപഹാരങ്ങൾ നൽകി. തുടർന്ന് എല്ലാ പ്രായക്കാർക്കുമായി നടന്ന ഗെയിമുകൾക്ക് സജി പുതൃക്കയിൽ, സാജു കണ്ണമ്പള്ളി എന്നിവർ നേതൃത്വം നൽകി.

NRI

ഇടവക ദിനത്തിനായി ഒരുങ്ങി ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക

ഷിക്കാഗോ: ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി നടത്തപ്പെടുന്ന ഇടവക ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

ഈ മാസം 20ന് രാവിലെ പത്തിന് ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്‍റെ മുഖ്യ കാർമികത്വത്തിൽ നടത്തപെടുന്ന പോന്‍റിഫിക്കൽ കുർബാനയോടെയാണ് ഇടവകദിനത്തിന് ആരംഭം കുറിക്കുന്നത്.

ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ സഹകാർമികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം ഇടവകയിൽ ഈ പതിനഞ്ചാമത്, ഇരുപത്തിയഞ്ചാമത്, അൻപതാമത് വിവാഹവാർഷികങ്ങൾ ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും അവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്യും.

തുടർന്ന് എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് രസകരമായ ഗെയിമുകൾ സജി പുതൃക്കയിൽ, സാജു കണ്ണമ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടും. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാകും ഇടവകദിനം സമാപിക്കുക.

വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാർഷിക കമ്മിറ്റിയംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

NRI

ഷിക്കാഗോയിൽ വെടിവയ്പ്: നാല് മരണം, 14 പേർക്ക് പരിക്ക്

ഷിക്കാഗോ: റിവർ നോർത്തിന് സമീപമുള്ള ഒരു ലോഞ്ചിന് പുറത്തുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 11ന് വെസ്റ്റ് ഷിക്കാഗോ അവന്യൂവിലെ 300 ബ്ലോക്കിലുള്ള ആർട്ടിസ് റസ്റ്ററന്‍റ് ആൻഡ് ലോഞ്ചിന് പുറത്തായിരുന്നു സംഭവം.

റാപ്പർ മെല്ലോ ബക്സിന്‍റെ ആൽബം റിലീസ് പാർട്ടിക്ക് ശേഷം ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴാണ് വെടിവയ്പുണ്ടായത്. ഒരു വാഹനത്തിലെത്തിയ അക്രമി ആളുകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.

വെടിവയ്പിന് ശേഷം അക്രമി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. വെടിയേറ്റവരിൽ കൂടുതലും 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്.

Latest News

Corehub Up