x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാമ്പുകൾക്ക് മാളമുണ്ട്, പാർക്കുമുണ്ട്..!

ഋഷി
Published: April 30, 2026 05:50 PM IST | Updated: April 30, 2026 05:50 PM IST

രണ്ടു നിലകളിൽ നിറയെ പാമ്പുകൾ. അവയിൽ വിഷമുള്ളതും ഉണ്ട് ഇല്ലാത്തവയുമുണ്ട്. പാമ്പുകളുടെ ഷോയും ഇവിടെ കാണാം. ഇതാണ് അമേരിക്കയിലെ ദക്ഷിണ ഡക്കോട്ടയിലുള്ള റാപ്പിഡ് സിറ്റിയിലുള്ള റെപ്ടൈൽ ഗാർഡൻസ് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉരഗ പാർക്ക്.

ഗിന്നസ് വേൾഡ് റിക്കാർഡ്സ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഉരഗ പാർക്ക് ഇതാണ്. ഏറ്റവും കൂടുതൽ ഉരഗ വർഗങ്ങളെ പാർപ്പിച്ചിരിക്കുന്ന സ്ഥലം എന്ന നിലയിൽ 2014-ലും 2018-ലും ഗിന്നസ് വേൾഡ് റിക്കാർഡ് ലഭിച്ചു.

ഇവിടെ പാമ്പുകൾക്ക് പുറമെ മുതലകൾ, ആമകൾ, മറ്റ് ഉരഗങ്ങൾ എന്നിവയും ഉണ്ട്. ഇതിന്‍റെ മധ്യഭാഗത്തുള്ള സ്കൈ ഡോം ആണ് ഏറ്റവും ശ്രദ്ധേയം. ഇവിടെ രണ്ട് നിലകളിലായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെ കാണാം..

പാമ്പുകളുടെയും മുതലകളുടെയും പ്രത്യേക ഷോകൾ സന്ദർശകർക്കായി ഇവിടെ ഒരുക്കാറുണ്ട്. മാനിയാക്' എന്ന് പേരുള്ള 16 അടി നീളമുള്ള ഭീമൻ ഉപ്പുവെള്ള മുതല ഇവിടുത്തെ പ്രധാനിയാണ്. കൂടാതെ കൂറ്റൻ ആമകളെയും ഇവിടെ കാണാം.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്നേക്ക് പാർക്കുകളിൽ ഒന്ന് ചെന്നൈയിലെ ഗിണ്ടി സ്നേക്ക് പാർക്ക് ആണ്. 1972-ൽ റോമുലസ് വിറ്റേക്കർ സ്ഥാപിച്ച ഇത് ഇന്ത്യയിലെ ആദ്യത്തെ പാമ്പ് പാർക്കാണ്. ഇവിടെ രാജവെമ്പാല, പെരുമ്പാമ്പ് എന്നിവയുൾപ്പെടെ നിരവധി ഇനങ്ങളുണ്ട്.

കേരളത്തിലെ കണ്ണൂരിൽ സ്ഥിതി ചെയ്യുന്ന പറശിനിക്കടവിലെ പാമ്പുകളത്തിൽ കേന്ദ്രം പാമ്പുകളുടെ സംരക്ഷണത്തിനും വിഷചികിത്സാ പഠനത്തിനും പേരുകേട്ടതാണ്. വിവിധയിനം വിഷപ്പാമ്പുകൾ (രാജവെമ്പാല ഉൾപ്പെടെ), വിഷമില്ലാത്ത പാമ്പുകൾ, മുതലകൾ, ഉടുമ്പുകൾ തുടങ്ങിയവയെ ഇവിടെ കാണാം. പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും ഇവിടെ നടക്കാറുണ്ട്.

ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ബാനാർഘട്ട നാഷണൽ പാർക്കിൽ വിദേശയിനം പാമ്പുകളെയും കാണാൻ സാധിക്കും. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാല മാറിക്കൊണ്ടിരിക്കുകയാണെങ്കിലും റംബു കാവിലെ മൃഗശാലയിൽ വിശാലമായ ഒരു സ്നേക്ക് പാർക്ക് ഉണ്ട്. വിവിധയിനം പാമ്പുകളെ ഇവിടെ ചില്ല് കൂട്ടിൽ കാണാം.മൂർഖൻ, അണലി, മലമ്പാമ്പ് തുടങ്ങിയവയെ ഇവിടെ കാണാൻ സാധിക്കും.

തിരുവനന്തപുരം മൃഗശാല ഏഷ്യയിലെ തന്നെ ഏറ്റവും പഴയ മൃഗശാലകളിൽ ഒന്നാണ്. ഇവിടെ അതിവിപുലമായ ഒരു റെപ്റ്റൈൽ ഹൗസ് ഉണ്ട്. പലതരം പാമ്പുകൾ, ആമകൾ, മുതലകൾ എന്നിവയെ ഇവിടെ മികച്ച രീതിയിൽ സംരക്ഷിച്ചിരിക്കുന്നു.

മലമ്പുഴ പാമ്പ് പുനരധിവാസ കേന്ദ്രം പാലക്കാട് മലമ്പുഴ ഗാർഡന് സമീപത്തായി സ്ഥിതി ചെയ്യുന്നു. ഈ പാർക്ക് വനം വകുപ്പിന് കീഴിലുള്ളതാണ്. രാജവെമ്പാലകൾക്കായി പ്രത്യേകം എയർ കണ്ടീഷൻ ചെയ്ത കൂടുകൾ ഇവിടെയുണ്ട്. വെള്ള മൂർഖൻ, അണലി, മലമ്പാമ്പ്, ശംഖുവരയൻ, കരിമൂർഖൻ, മഞ്ഞച്ചേര തുടങ്ങി ഒട്ടേറെ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ ഇവിടെ കാണാം.

റെപ്റ്റൈൽ ഗാർഡൻ എന്ന നിലയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ മഹാബലിപുരത്തിന് അടുത്തുള്ള മദ്രാസ് ക്രൊക്കഡൈൽ ബാങ്ക് ആൻഡ് സെന്‍റർ ഫോർ ഹെർപ്പറ്റോളജി.

 

K-Rail Survey

മുതലകൾ കൂടാതെ വലിയ ഇനം ആമകൾ, ഇഗ്വാനകൾ, പാമ്പുകൾ എന്നിവയുടെ വലിയ ശേഖരം ഇവിടെയുണ്ട്. ഇവിടെയുള്ള ഇരുള സ്നേക്ക് ക്യാച്ചേഴ്‌സ് സൊസൈറ്റിയുടെ കീഴിൽ പാമ്പുകളിൽ നിന്ന് വിഷം വേർതിരിച്ചെടുക്കുന്ന രീതി സന്ദർശകർക്ക് നേരിട്ട് കാണാൻ സാധിക്കും.

പൂനെയിലെ രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്കിന്‍റെ ഭാഗമാണ് കാട്രാജ് സ്നേക്ക് പാർക്ക്. പാമ്പുകളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ മാറ്റുന്നതിനായി ഇവിടെ പ്രത്യേക സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്. വംശനാശഭീഷണി നേരിടുന്ന പലയിനം പാമ്പുകളെയും ഇവിടെ സംരക്ഷിക്കുന്നു. 22-ലധികം ഇനങ്ങളിലായി 150-ഓളം പാമ്പുകളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്.

പാമ്പുകളെക്കുറിച്ചുള്ള അറിവ് പകരുന്നതിനായി ഒരു ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കാഴ്ചപരിമിതർക്കായി ബ്രെയിലി ലിപിയിലുള്ള വിവരങ്ങളും ഇവിടെ ലഭ്യമാണ്. നാഗപഞ്ചമി പോലുള്ള വിശേഷദിവസങ്ങളിൽ പാമ്പുകളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ നീക്കം ചെയ്യാനായി പ്രത്യേക ബോധവൽക്കരണ പരിപാടികൾ ഇവിടെ സംഘടിപ്പിക്കാറുണ്ട്.

പിലിക്കുള സ്നേക്ക് പാർക്ക് മംഗളൂരുവിലെ പിലിക്കുള നിസർഗധാമയുടെ ഭാഗമാണ്. രാജവെമ്പാലകളുടെ സംരക്ഷണത്തിന് ഇവിടെ വലിയ പ്രാധാന്യം നൽകുന്നു.പിലിക്കുള സ്നേക്ക് പാർക്ക് ലോകമെമ്പാടും അറിയപ്പെടുന്നത് രാജവെമ്പാലകളുടെ സംരക്ഷണത്തിലും അവയുടെ കൃത്രിമ പ്രജനനത്തിലും കൈവരിച്ച നേട്ടങ്ങളാലാണ്.

രാജവെമ്പാലകൾക്കായി പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥ ഇവിടെയുണ്ട്. പൈത്തണുകൾ, വിവിധയിനം അണലികൾ, മൂർഖൻ പാമ്പുകൾ എന്നിവയ്‌ക്കൊപ്പം മുതലകളെയും ആമകളെയും ഇവിടെ കാണാൻ സാധിക്കും.

ഇപ്പോൾ മനസ്സിലായില്ലേ, പാമ്പുകൾക്ക് മാളങ്ങൾ മാത്രമല്ല നല്ല ഒന്നാന്തരം പാർക്കുകൾ കൂടി ഉണ്ടെന്ന്...

Tags : snake today story

Recent News

Corehub Up