തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച കുളം മണ്ണിട്ട് നികത്തിയത് പൂർവ സ്ഥിതിയിലാക്കണമെന്ന്
Wednesday, May 1, 2024 8:23 AM IST
പുൽപ്പള്ളി: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കുളം മണ്ണിട്ട് നികത്തിയത് ഉടനടി പൂർവസ്ഥിതിയിൽ ആക്കണമെന്ന് സിപിഎം മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സുരഭി കവലക്ക് സമീപം മജണ്ടയിലാണ് സമൃദ്ധമായ വെള്ളമുണ്ടായിരുന്ന കുളം മണ്ണിട്ട് നികത്തിയത്.

ഏകദേശം ആറ് വർഷം മുന്പ് ഇല്ലിക്കൽ ജോസിന്‍റെ കൈവശം ഉണ്ടായിരുന്ന കുളം സ്ഥിതി ചെയ്യുന്ന ഭൂമി മരക്കടവ് നിവാസിയായ മിനി പേരാന്പ്രത്ത് വാങ്ങിയിരുന്നു. ആ സ്ഥലത്ത് ഏകദേശം 15 ചതുരശ്ര മീറ്റർ വിസ്തീർണം ഉണ്ടായിരുന്ന കുളമാണ് മണ്ണിട്ട് മൂടിയത്. പ്രദേശത്തെ ഉറവച്ചാലുകളുടെ തുടക്കം ഇവിടെയാണ്.

തൊഴിലുറപ്പിൽ ഉൾപ്പെടുത്തി കുളങ്ങൾ നിർമിക്കുന്പോൾ അത് സംരക്ഷിക്കണം എന്നും നശിപ്പിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. വസ്തു കൈമാറുന്പോൾ സ്ഥലത്ത് കുളമുള്ള വിവരം ആധാരത്തിൽ സൂചിപ്പിക്കണമെന്നും വ്യവസ്ഥ ഉള്ളപ്പോഴാണ് ഇതെല്ലാം മറികടന്ന് സ്ഥലം കൈമാറ്റം നടത്തുകയും തുടർന്ന് കുളം മണ്ണിട്ട് മൂടുകയും ചെയ്തത്.

അതിരൂക്ഷമായ വരൾച്ചയും ജലക്ഷാമവും അനുഭവപ്പെടുന്ന ഈ സമയത്ത് ജലസമൃദ്ധമായിരുന്ന കുളം മൂടിക്കളഞ്ഞത് ശരിയായ നടപടിയല്ല. ഇതിനെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. കുളം മൂടുന്നതിന് കുറെക്കാലം മുന്പ് ശ്രമം നടത്തിയപ്പോൾ അന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

തൊഴിലുറപ്പ് വ്യവസ്ഥ പ്രകാരം പഞ്ചായത്തിന്‍റെ സാന്പത്തിക സഹായം അനുവദിച്ചുള്ള നിർമാണങ്ങൾ ഒഴിവാക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ അന്ന് ചെലവാക്കിയ തുകയും അതിന്‍റെ 18 ശതമാനം പലിശയും അടക്കം തിരിച്ചടയ്ക്കണം. കുളം മൂടിയത് സംബന്ധിച്ച് പഞ്ചായത്തംഗം കെ.കെ. ചന്ദ്രബാബു പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. എന്നാൽ പഞ്ചായത്തിന്‍റെ ഭാഗത്തുനിന്നും തുടർനടപടികളൊന്നുമുണ്ടാവാത്തത് പ്രതിഷേധാർഹമാണ്. സെക്രട്ടറി പി.എ. മുഹമ്മദ്, സണ്ണി ഓലികരോട്ട്, കെ.കെ. ചന്ദ്രബാബു, പി.എസ്. കലേഷ്, സി.പി. വിൻസന്‍റ് എന്നിവർ പ്രസംഗിച്ചു.