ദി ഹേഗ്: തീവ്ര വലതുപക്ഷ പാർട്ടി നേതാവ് ഗീത് വൈൽഡേഴ്സ് ഡച്ച് ഭരണകക്ഷിയുമായുള്ള സഖ്യത്തിൽനിന്ന് പിന്മാറി.

കുടിയേറ്റത്തെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കാരണം. ഇതോടെ പ്രധാനമന്ത്രി ഡിക്ക് സ്വോഫ് നേതൃത്വം നൽകിയിരുന്ന 11 മാസം പ്രായമുള്ള സർക്കാരിന്‍റെ അന്ത്യമായേക്കും.

സഖ്യത്തിലെ നാലു പാർട്ടികളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണു വൈൽഡേഴ്സ് എക്സിൽ തന്‍റെ തീരുമാനം പ്രഖ്യാപിച്ചത്.

ഹേഗിൽ നാറ്റോ നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി നടക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേയാണ് രാജ്യത്ത് രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തത്. രാജ്യം പലതരത്തിലുള്ള പ്രശ്നങ്ങളെ നേരിടേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ നേതാക്കൾ ഉത്തരവാദിത്വം കാണിക്കണമെന്ന് പ്രധാനമന്ത്രി തങ്ങളോട് ആഹ്വാനം ചെയ്തിരുന്നുവെന്ന് പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസി നേതാവ് ഡിലാൻ യെസിൽഗോസ് പറഞ്ഞു.


ഇപ്പോഴത്തെ അവസ്ഥയിൽ വൈൽഡേഴ്സ് എടുത്ത തീരുമാനം ഉത്തരവാദിത്വരഹിതമാണെന്നും യെസിൽഗോസ് കൂട്ടിച്ചേർത്തു.