x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയ്യൻപിള്ള വളവിനു സമീപം കാട്ടുപോത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു


Published: January 13, 2026 06:23 AM IST | Updated: January 13, 2026 06:23 AM IST

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗൺ പ്രദേശത്ത് ജനവാസ മേഖലയായ അയ്യൻപിള്ളവളവിനു സമീപം പരിക്കുകളോടെ ചുറ്റിത്തിരിയുന്ന കാട്ടുപോത്ത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു.

ഏതാനും ദിവസങ്ങളായി മുൻകാലുകൾക്കും ശരീരത്തും മുറിവുകളുമായി കാട്ടുപോത്തിനെ നാട്ടുകാർ കാണുന്നത്.
പതിനാറേക്കർ ഭാഗത്തെ കൃഷിയിടത്തിലും അയ്യൻപിള്ള വളവിനുസമീപത്തെ കൃഷിയിടത്തിലും ഇതിനെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.

ആളുകളുടെ ശബ്ദം കേട്ടാലുടൻ തലയുയർത്തി ശ്രദ്ധിച്ച ശേഷം ഉച്ചത്തിൽ അമറിക്കൊണ്ട് ഓടി മാറുന്ന പോത്ത് എവിടേക്ക് ഓടടി മാറുമെന്ന് പറയാൻ പറ്റി ല്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനവാസ മേഖലയിൽ വീടിനുസമീപത്തും പാതയോരത്തും നിൽക്കുന്ന പോത്ത് ആക്രമണകാരിയാകാമെന്ന ഭീതിയിലാണ് നാട്ടുകാർ.

പോത്തുകൾ തമ്മിൽ കുത്ത് കൂടിയതിനാലോ പുലിയോ മറ്റോ ആക്രമിച്ചതിനാലോ ആവാം മുറിവേറ്റതെന്നാണ് നാട്ടുകാരുടെ നിഗമനം.വനംവകുപ്പ് അധികൃതർ ഇടപെട്ട് കാട്ടുപോത്തിനെ വനത്തിലേക്ക് മടക്കി വിടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്ന

 

Tags : nattu vishesham Wild buffaloes

Recent News

Corehub Up