കുറ്റമറ്റവനോ നീ?
കുറ്റമറ്റവനോ നീ?
നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തിൽ എന്‍റെ ആത്മാവ് കരയും (ജറ.13:17). അതെ, വിലപനീയമായൊരു തിന്മയാണ് അഹങ്കാരം. എന്‍റെ അഹങ്കാരം ദൈവത്തെയും സോദരങ്ങളെയും കണ്ണീരിലാഴ്ത്തിയ എത്രയെത്ര നിമിഷങ്ങൾ? ശ്വസിക്കുന്ന വായുപോലും ദാനമാണെന്നറിഞ്ഞിട്ടും ഉടമസ്ഥരെന്നു നിഗളിക്കുന്ന നമുക്കൊരു മാറ്റംവേണ്ടേ? ‘നിനക്ക് ജന്മം നൽകിയത് മറ്റൊരാൾ, പേരിട്ടതു മറ്റൊരാൾ, അറിവുനൽകിയത് മറ്റൊരാൾ, മരണ ശേഷം നിന്നെ വഹിക്കുന്നതും മറ്റൊരാൾ!’ എന്നിട്ടും അഹന്തയിൽ ഒട്ടും പിന്നിലല്ല നാം.

ഒരു പ്രളയം വന്നപ്പോൾ /”ഞാൻ’ ഭാവങ്ങളെവിട്ട് /”നമ്മൾ’ ആയി, ഒരേ വരിയിൽ നിൽക്കുകയും ഒരേ വിരിയിൽ കിടക്കുകയും ചെയ്തു. പ്രളയംപോയി. നമ്മൾ പഴയതിലും ‘ഞാൻ’, ‘എന്‍റെ’ ആയി മാറി. മാലാഖയും മനുഷ്യനും ഒരുപോലെ തകർക്കപ്പെടുന്ന തിന്മയാണ് അഹങ്കാരം. ഒരു മനുഷ്യനുണ്ടാകാവുന്ന ഏറ്റം വലിയ അധഃപതനമാണത്. ”അഹന്തകൊണ്ടഴുക്കുപറ്റിടാത്ത പുണ്യ’ മൊന്നിനുവേണ്ടിയാവണം ഈ നോന്പ്. മാറത്തടിക്കുന്ന ഒരു ചുങ്കക്കാരൻ! മഹിമ പറയുന്നൊരു ഫരിസേയൻ! /”ഞാൻ മറ്റുള്ളവരെപ്പോലെയല്ല എന്നുപറഞ്ഞ്, ചെയ്ത കാര്യങ്ങളുടെ ലിസ്റ്റുനിരത്തി, ആത്മപ്രശംസ ചെയ്യുന്ന ഫരിസേയമനസും /”ദൈവമേ ഞാൻ പാപിയാണേ’ എന്നേറ്റുപറയുന്ന ചുങ്കക്കാരന്‍റെ മനസും നമുക്കുള്ള ആത്മശോധനയുടെ മാനദണ്ഡങ്ങളാണ്.


ഞാൻ പരിപൂർണൻ, എനിക്കു പിന്നാലെ പ്രളയം, ഞാനില്ലെങ്കിൽ ഒന്നും നടക്കില്ല, ദൈവാശ്രയമില്ലായ്മ എനിക്കു പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്ന മനഃസ്ഥിതി, ശാശ്വതമല്ലാത്ത കാര്യങ്ങളിലേക്കുള്ള മനച്ചായ്‌വ്, എല്ലാം എനിക്കുണ്ടെന്ന മൂഢവിചാരം, ഞാൻ മറ്റാരെയുംകാൾ ഭേദം, ഇവയിലൊന്നോ പലതോ എനിക്കുണ്ടെങ്കിൽ ദൈവം രഹസ്യമായും സോദരങ്ങൾ പരസ്യമായും കരയുന്നുണ്ട്. വിരൽചൂണ്ടി വിധിപറഞ്ഞ് വിളംബരം നടത്തുന്ന നീ ഓർക്കുക: നീ യഥാർഥത്തിൽ കുറ്റമറ്റവനോ? കപടതയുടെ മൂടുപടങ്ങൾ മാറ്റി വിനയത്തിന്‍റെ മനുഷ്യനാവുക.

കൃപാവസന്തം-8 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.